initial conversion

This commit is contained in:
Larry Versaw 2018-07-27 08:35:46 -06:00
parent 3e50066aca
commit 0b9434d034
3012 changed files with 47163 additions and 0 deletions

23
1co/01/01.md Normal file
View File

@ -0,0 +1,23 @@
# നമ്മുടെ സഹോദരനായ സോസ്തെനെസ്
ഇതു സൂചിപ്പിക്കുന്നത്
പൌലോസിനും കൊരിന്ത്യര്‍ക്കും സോസ്തെനെസിനെ പരിചയമുണ്ടായിരുന്നു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
AT:"നീയും ഞാനും അറിയുന്നവനായ സോസ്ത്നെസ്" [പേരുകളുടെ പരിഭാഷ കാണുക]
# വിശുദ്ധന്മാരാകുവാന്‍ വിളിക്കപ്പെട്ടവര്‍
AT:"ദൈവം അവരെ വിശുദ്ധരാകുവനായി വിളിച്ചു"{കാണുക:കര്‍ത്തരി പ്രയോഗം അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം]
# എല്ലാവരോടുംകൂടെ
മറ്റു എല്ലാ ക്രിസ്ത്യാനികളോടുംകൂടെ.AT:"ഓടു കൂടെ"
# അവരുടെയും നമ്മുടെയും കര്‍ത്താവ്‌
യേശുവാണ് പൌലോസിന്‍റെയും
കൊരിന്ത്യരുടെയും, അതുപോലെ എല്ലാ സഭകളുടെയും കര്‍ത്താവ്‌. [കാണുക:എല്ലാവരയും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക]
# നിങ്ങള്‍ക്ക്
"നിങ്ങള്‍" എന്ന പദം കൊരിന്തിലെ വിശ്വാസികളെക്കുറിച്ചാ ണ്.
[കാണുക: നിങ്ങള്‍ എന്നതിന്‍റെ വകഭേദങ്ങള്‍].

30
1co/01/04.md Normal file
View File

@ -0,0 +1,30 @@
# ഞാന്‍ നന്ദിയര്‍പ്പിക്കുന്നു
AT:" പൌലോസ് എന്ന ഞാന്‍ നന്ദി പ്രകാശിപ്പിക്കുന്നു"
# ക്രിസ്തുയേശു നിങ്ങള്‍ക്ക് നല്‍കിയ ദൈവകൃപ
"ക്രിസ്തുയേശുവിലുള്ളവരായ
നിങ്ങള്‍ക്ക് ദൈവം നല്‍കിയതായ കൃപ"
# അവിടുന്ന്‍ നിങ്ങളെ സമ്പന്നരാക്കി
സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)"ക്രിസ്തു നിങ്ങളെ സമ്പന്നരാക്കി" അല്ലെങ്കില്‍ 2]ദൈവം നിങ്ങളെ സമ്പന്നരാക്കി"
# എല്ലാവിധത്തിലും നിങ്ങളെ സമ്പന്നരാക്കി
"വളരെ ആത്മീയ അനുഗ്രഹങ്ങളാല്‍
നിങ്ങളെ സമ്പന്നരാക്കി"
# സകലവിധത്തിലും
ദൈവത്തിന്‍റെ സന്ദേശത്തെ വിവിധ മാര്‍ഗ്ഗങ്ങളില്‍ പ്രസ്താവിക്കുവാന്‍ ദൈവം നിങ്ങളെ പ്രാപ്തരാക്കി'
# എല്ലാ ജ്ഞാനവും
ദൈവത്തിന്‍റെ സന്ദേശത്തെ വിവിധ മാര്‍ഗങ്ങളിലൂടെ മനസ്സിലാക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് ഇടവരുത്തി.
# ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം
"ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം" ക്രിസ്തുവിന്‍റെ സാക്ഷ്യം നിങ്ങളില്‍ഉറപ്പായിരിക്കുന്നതുപോലെ
"വ്യക്തമായും നിങ്ങളുടെ ജീവിതത്തെ രൂപന്തരപ്പെടുത്തി

23
1co/01/07.md Normal file
View File

@ -0,0 +1,23 @@
# അതുകൊണ്ട്
"അനന്തരഫലമായി"
# ആത്മീയവരമൊന്നും കുറവില്ലാത്ത
"എല്ലാ ആത്മീയ വരവുമുള്ള"[കാണുക: വിരോധോക്തി]
# നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വെളിപ്പാട്
സാധ്യമായ അര്‍ത്ഥങ്ങള്‍,
1]കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവം വെളിപ്പെടുത്തുന്ന സമയം" അല്ലെങ്കില്‍
2]നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെത്താന്‍ വെളിപ്പെടുത്തുന്ന സമയം".
# നിങ്ങള്‍ കുറ്റമറ്റവരായിരിക്കും
ദൈവം നിങ്ങളെ കുറ്റംവിധിക്കത്തക്ക
യാതൊരു കാരണവും ഉണ്ടായിരിക്കുകയില്ല .
# തന്‍റെ പുത്രന്‍റെ കൂട്ടായ്മയിലേക്ക് അവന്‍ നിങ്ങളെ വിളിച്ചു
തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നവജീവനില്‍ പങ്കാളിത്തമുണ്ടാകുവാനായി ദൈവം നിങ്ങളെ
വിളിച്ചു.

21
1co/01/10.md Normal file
View File

@ -0,0 +1,21 @@
# നിങ്ങളെല്ലാവരും സമ്മതിക്കുന്ന
"നിങ്ങള്‍ പരസ്പരം സ്വരച്ചേര്‍ച്ചയില്‍ ജീവിക്കുന്ന"
നിങ്ങളുടെയിടയില്‍ ഭിന്നത ഉണ്ടാകരുത്
നിങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി
വിഭാഗിക്കപ്പെടരുത്.
# ഏകമനസ്സും ഏകലക്ഷ്യവുമുള്ളവരായി നിങ്ങള്‍ ഒരുമിച്ചു വന്നു
"ഐക്യതയില്‍
ജീവിക്കുക"
# ക്ലോവയുടെ ആളുകള്‍
നേതാവായിരുന്ന ക്ലോവ എന്ന സ്ത്രീയുടെ കുടുംബാംഗങ്ങള്‍,
വേലക്കാര്‍, കൂടാതെ ഭവനത്തിലുള്ള മറ്റുള്ളവര്‍.
# നിങ്ങളുടെയിടയില്‍ ഭിന്നതകള്‍ ഉടലെടുക്കുന്നു
"നിങ്ങള്‍ പരസ്പരം വഴക്കുണ്ടാക്കന്ന
വിഭാഗങ്ങളായിരിക്കുന്നു.

23
1co/01/12.md Normal file
View File

@ -0,0 +1,23 @@
# നിങ്ങളോരോരുത്തരും പറയുന്നു
പൌലോസ് ഭിന്നതയുടെ പൊതു സ്വഭാവം പ്രകടി
പ്പിക്കുന്നു.
# ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ?
ക്രിസ്തു വിഭാഗിക്കപ്പെട്ടിട്ടില്ല, ഏകനായിരിക്കുന്നു എന്ന സത്യം സ്ഥാപിക്കുവാന്‍ പൌലോസ് ആഗ്രഹിക്കുന്നു'
# നിങ്ങള്‍ ചെയ്യുന്നതുപോലെ ക്രിസ്തുവിനെ വിഭാഗിക്കുവാന്‍ കഴികയില്ല."[കാണുക:
ഏകോത്തര ചോദ്യം:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം ]
# പൌലോസ് നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ?
പൌലോസോ അപ്പോല്ലോസോ അല്ല ക്രിസ്തുവാണ്‌ ക്രൂശിക്കപ്പെട്ടതെന്നു സ്ഥാപിക്കുവാന്‍ ആഗ്ര
ഹിക്കുന്നു. നിങ്ങളുടെ രക്ഷയ്ക്കായി അവര്‍ പൌലോസിനെയല്ല ക്രൂശില്‍
മരണവിധേയനാക്കിയത്."[കാണുക:എകോത്തരചോദ്യം:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണി പ്രയോഗം ].
# നിങ്ങള്‍ പൌലോസിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടുവോ?
നാമെല്ലാവരും ക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടിരിക്കുന്നു എന്നതിനെ സ്ഥാപിക്കുവാന്‍ പൌലോസ് ആഗ്രഹിക്കുന്നു. " പൌലോസിന്‍റെ നാമത്തില്‍ ആരും നിങ്ങളെ സ്നാനപ്പെടുത്തിയില്ല".
[കാണുക:ഏകോത്തരചോദ്യം:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം ].

24
1co/01/14.md Normal file
View File

@ -0,0 +1,24 @@
# ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു
കൊരിന്തില്‍ അധികമാളുകളെ സ്നാനപ്പെടുത്തി
യില്ല എന്നതില്‍ എത്രമാത്രം സന്തുഷ്ടനെന്ന് പൌലോസ് വര്‍ണ്ണിക്കുന്നു.[കാണുക:
അതിശയോക്തി].
# ക്രിസ്പോസ് ക്രിസ്ത്യാനിയായിത്തീര്‍ന്ന ഒരു പള്ളി ഭരണാധികാരിയാണ്.
# ഗായോസ്
അപ്പോസ്തലനായ പൌലോസിനോടൊപ്പം യാത്ര ചെയ്തു.
# ഇതു എന്തുകൊണ്ടെന്നാല്‍ നിങ്ങളിലാരുംതന്നെ എന്‍റെ നാമത്തില്‍ സ്നാനപ്പെട്ടു
എന്നു പറയാതിരിക്കേണ്ടതിനു തന്നെ
കൂടുതല്‍ പേരെ സ്നാനപ്പെടുത്തുതില്‍ നിന്നും ഞാന്‍
ഒഴിഞ്ഞിരുന്നു, എന്തുകൊണ്ടെന്നാല്‍ പിന്നീട് ഞാനാണ് അവരെ സ്നാനപ്പെടുത്തിയത്
എന്നു പ്രശംസിക്കുമോ എന്നു ഭയപ്പെട്ടിരുന്നു."[കാണുക: വിരോധോക്തി; കാണുക:
കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം ]
# സ്തേഫാനോസിന്‍റെ ഭവനക്കാര്‍
ഇതു സ്തെഫാനോസ് എന്ന വ്യക്തി തലവനായിരുന്ന കുടുമ്പത്തിലെ അംഗങ്ങളെയും അടിമകളെയും സൂചിപ്പിക്കുന്നു.

15
1co/01/17.md Normal file
View File

@ -0,0 +1,15 @@
# ക്രിസ്തു എന്നെ സ്നാനപ്പെടുത്തുവാനായിട്ടല്ല അയച്ചത്
ഇതു അര്‍ത്ഥമാക്കുന്നത്
പൌലോസിന്‍റെ ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം സ്നാനപ്പെടുത്തുക ആയിരുന്നില്ല
എന്നാണ്.
# മനുഷ്യജ്ഞാനത്തിന്‍റെ വാക്കുകള്‍
"കേവലം മനുഷ്യജ്ഞാനത്തിന്‍റെ വാക്കുകള്‍"
# ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശക്തിയെ നഷ്ടപ്പെടുത്തരുത്
AT:"മനുഷ്യജ്ഞാനം
ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശക്തിയെ നഷ്ടപ്പെടുത്തരുത്."[കാണുക:കര്‍ത്തരി അല്ലെങ്കില്‍
കര്‍മ്മണിപ്രയോഗം ].

22
1co/01/18.md Normal file
View File

@ -0,0 +1,22 @@
# ക്രൂശിനെ സംബന്ധിച്ച സന്ദേശം
"ക്രൂശീകരണത്തെക്കുറിച്ചുള്ള പ്രസംഗം"അല്ലെങ്കില്‍
ക്രൂശില്‍ ക്രിസ്തു മരിക്കുന്നത് സംബന്ധിച്ച സന്ദേശം"[UDB].
# വിഡ്ഢിത്തമാണ്
"അര്‍ത്ഥശൂന്യമാണ്"അല്ലെങ്കില്‍ "നിസ്സാരമാണ്".
# മരിച്ചുപോകുന്നവര്‍ക്ക്
"മരിച്ചുപോകുന്നവര്‍"എന്നത് ആത്മീയ മരണത്തിന്‍റെ
പ്രക്രിയയെ സൂചിപ്പിക്കുന്നു.
# ഇതു ദൈവശക്തിയാകുന്നു
"ഇത് ദൈവമാണ് നമ്മില്‍ ശക്തിയോടെ പ്രവര്‍ത്തിക്കു
ന്നത്.
# ബുദ്ധിമാന്മാരുടെ ജ്ഞാനത്തെ വിഫലമാക്കുന്ന
AT:"ജ്ഞാനികളെ ആശയക്കുഴപ്പത്തി ലാക്കുന്ന" അല്ലെങ്കില്‍ "ബുദ്ധിമാന്മാരുടെ പദ്ധതികളെ ആകമാനം പരാജയപ്പെടുത്തുന്ന"

27
1co/01/20.md Normal file
View File

@ -0,0 +1,27 @@
# ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിന്‍റെ താര്‍ക്കികന്‍ എവിടെ?
പൌലോസ് ഊന്നിപ്പറയുന്നത് വാസ്തവത്തില്‍ ജ്ഞാനികളായി ആരെയും കണ്ടെത്തു
വാ ന്‍ കഴിയുന്നതല്ല.AT:'സുവിശേഷത്തിന്‍റെ ജ്ഞാനവുമായി താരതമ്യം ചെയ്യുമ്പോള്‍,
ജ്ഞാനികള്‍, പണ്ഡിതന്മാര്‍, താര്‍ക്കികന്മാര്‍ എന്നിവര്‍ ഇല്ല!" [കാണുക:വിരോധോക്തി ചോദ്യം]
# പണ്ഡിതന്‍
വളരെ ഉയര്‍ന്ന നിലയില്‍ വിദ്യാഭ്യാസം നടത്തി ശ്രേഷ്ടനായി അംഗീകരി
ക്കപ്പെട്ട വ്യക്തി.
# താര്‍ക്കികന്‍
തനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നവനോ, ആ രീതിയില്‍
സമര്‍ത്ഥമായി തര്‍ക്കിക്കുവാന്‍ കഴിവുള്ള വ്യക്തി.
# ദൈവം ലോകത്തിന്‍റെ ജ്ഞാനത്തെ ഭോഷത്തമാക്കിയില്ലേ?
ദൈവം ഈ ലോകത്തിന്‍റെ
ജ്ഞാനത്തോടു എന്ത് ചെയ്തു എന്നു വ്യക്തമാക്കുന്നതിനായി പൌലോസ് ഈ ചോദ്യം ഉന്നയിച്ചു.AT:" ദൈവം വാസ്തവമായും ഈ ലോകത്തിന്‍റെ ജ്ഞാനത്തെ
ഭോഷത്തമാക്കി" അല്ലെങ്കില്‍ "അവരുടെ ചിന്തയില്‍ ഭോഷത്തമായ ഒരു സന്ദേശം നല്‍കു
വാന്‍ ദൈവത്തിനു ഇഷ്ടമായി."[UDB] [വിരോധോക്തി ചോദ്യം].
# വിശ്വസിക്കുന്നവര്‍
സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)"അത് വിശ്വസിക്കുന്ന എല്ലാവരും"
[UDB] അല്ലെങ്കില്‍ 2) അവനെ വിശ്വസിക്കുന്ന എല്ലാവരും"

13
1co/01/22.md Normal file
View File

@ -0,0 +1,13 @@
# ഞങ്ങള്‍ പ്രസംഗിക്കുന്നു
"ഞങ്ങള്‍"എന്ന പദംപൌലൊസിനെയും ഇതര സുവിശേഷക
ന്മാരെയും സൂചിപ്പിക്കുന്നു.[കാണുക:പ്രത്യേകമായ]
# ക്രിസ്തു ക്രൂശിക്കപ്പെട്ടു
"ക്രൂശില്‍ മരിച്ചവനായ ക്രിസ്തുവിനെക്കുറിച്ച്"[UDB; കാണുക:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണി പ്രയോഗം ]
# ഒരു ഇടര്‍ച്ചക്കല്ല്
ഒരു പാതയില്‍ ഒരു മനുഷ്യന്‍ കല്ലില്‍ തട്ടി ഇടറുന്നതുപോലെയത്രെ,യഹൂദന്മാര്‍ക്ക് ക്രൂശിക്കപ്പെട്ട ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സന്ദേശം . AT:
"സ്വീകാര്യമല്ല" അല്ലെങ്കില്‍ വളരെ "പ്രതിഷേധാര്‍ഹാമാണ്" .[കാണുക:രൂപകം]

19
1co/01/24.md Normal file
View File

@ -0,0 +1,19 @@
# ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍ക്ക്
"ദൈവം വിളിക്കുന്നതായ ജനത്തിന്"
# ഞങ്ങള്‍ ക്രിസ്തുവിനെ പ്രസംഗിക്കുന്നു
AT:"ഞങ്ങള്‍ ക്രിസ്തുവിനെക്കുറിച്ച് പഠിപ്പി
ക്കുന്നു" അല്ലെങ്കില്‍ "ക്രിസ്തുവിനെക്കുറിച്ച് ഞങ്ങള്‍ എല്ലാ ജനങ്ങളോടും പറയുന്നു."
# ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവും
ദൈവം തന്‍റെ ശക്തിയും
ജ്ഞാനവും ക്രിസ്തു എന്ന ഒരുവനില്‍കൂടെ പ്രദര്‍ശിപ്പിക്കുന്നു.
# ദൈവത്തിന്‍റെ ഭോഷത്തം.......ദൈവത്തിന്‍റെ ബലഹീനത
ഇതു ദൈവത്തിന്‍റെ പ്രകൃതിക്കും മനുഷ്യന്‍റെ പ്രകൃതിക്കും ഇടയിലുള്ള വൈരുദ്ധ്യമാണ്.അഥവാ ദൈവത്തില്‍
ഏതെങ്കിലും ഭോഷത്തമോ ബാലഹീനതയോ ഉണ്ടെങ്കില്‍പ്പോലും, തന്‍റെ ബലഹീനത
മനുഷ്യന്‍റെ ഏറ്റവും മികച്ച പ്രകൃതത്തെക്കാള്‍ ശ്രേഷ്ഠമാണ്

30
1co/01/26.md Normal file
View File

@ -0,0 +1,30 @@
# നിങ്ങളുടെ മേലുള്ള ദൈവവിളി
"വിശുദ്ധന്മാരായിരിപ്പാന്‍ നിങ്ങളെ ദൈവം എപ്ര
കാരം വിളിച്ചു"
# നിങ്ങളില്‍ അധികം പേരില്ല
"നിങ്ങളില്‍ വളരെ ചുരുക്കം പേര്‍"
# മാനുഷിക നിലവാരങ്ങള്‍
"ജനത്തിന്‍റെ വിലയിരുത്തല്‍ "അല്ലെങ്കില്‍ "ഏതാണ് നല്ലതെന്ന
ജനത്തിന്‍റെ നിഗമനങ്ങള്‍"
# കുലീന ജന്മം
"വിശിഷ്ടമെന്തെന്നാല്‍ നിങ്ങളുടെ കുടുംബം "പ്രധാനപ്പെട്ട" അല്ലെങ്കില്‍
"രാജകീയമായ" ഒന്നായിരിക്കുക എന്നതാണ്.
# ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതിനെ തിരഞ്ഞെ
ടുത്തു
യഹൂദ നേതാക്കന്മാര്‍ എളിയവരെന്ന്‍
കരുതിയ താഴ്മയുള്ളവരെ ദൈവം തനിക്ക് ഉപയോഗിക്കുവാനായി തിരഞ്ഞെടുത്തു.ഇതിലൂടെ ഈ നേതാക്കന്മാര്‍ മറ്റുള്ളവരേക്കാള്‍ പ്രധാനപ്പെട്ടവരല്ലെന്ന്‍ ദൈവം തെളിയിച്ചു.
# ബലമുള്ളവയെ ലജ്ജിപ്പിക്കുവാനായി ദൈവം ലോകത്തില്‍ ബലഹീനമായതിനെ
തിരഞ്ഞെടുത്തു
മുന്‍പിലത്തെ വാക്യത്തിലെ ആശയം തന്നെ
ആവര്‍ത്തിക്കുന്നു.[കാണുക:സമാന്തരത]

23
1co/01/28.md Normal file
View File

@ -0,0 +1,23 @@
# കുലഹീനവും നികൃഷ്ടവുമായത്
ലോകം തിരസ്കരിക്കുന്നതായ ജനം.AT: താഴ്ചയുള്ള
തും പുറന്തള്ളപ്പെട്ടവരുമായ ജനം."
# എതുമില്ലാത്തവരായി എണ്ണപ്പെട്ടവര്‍
"യാതൊരു വിലയും കല്പി ക്കപ്പെടാത്തവര്‍"
[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം].
# ഒന്നുമല്ലാതാക്കിത്തീര്‍ക്കുക
"പ്രാധാന്യം ഇല്ലായ്മ ചെയ്യുക"
# വിലയേറിയവയായി എണ്ണപ്പെട്ടവ
"ജനം പോതുവേ വിലയേറിയവയായി കരുതുന്നവ"
അല്ലെങ്കില്‍ "ധനപരമായ, ബഹുമാനപരമായ മൂല്യം ഉള്ളവയെന്നു ജനം കരുതുന്നവ"
[കര്‍ത്തരി/കര്‍മ്മണി പ്രയോഗം]
# താന്‍ ഇതു ചെയ്തു
"ദൈവം ഇതു ചെയ്തു."

24
1co/01/30.md Normal file
View File

@ -0,0 +1,24 @@
# ദൈവം ചെയ്തവ നിമിത്തം
ഇതു ക്രിസ്തുവിന്‍റെ ക്രൂശിലെ പ്രവര്‍ത്തിയെ സൂചി
പ്പിക്കുന്നു.
# ഞങ്ങള്‍.....നമുക്ക്
"നമുക്ക്" എന്നതില്‍ പൌലോസ് കൊരിന്ത്യരെയും ഉള്‍പ്പെടുത്തുന്നു.
[കാണുക:ഉള്‍പ്പെടുത്തല്‍].
# ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശുവിലാകുന്നു
"ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശു മൂലം രക്ഷ പ്രാപിച്ചിരിക്കുന്നു."
# നമുക്കായി ദൈവത്തിന്‍റെ ജ്ഞാനമായിത്തീര്‍ന്ന ക്രിസ്തുയേശു
AT:ക്രിസ്തുയേശു,
ദൈവം എത്രമാത്രം ജ്ഞാനമുള്ളവനെന്നു നമുക്ക് വ്യക്തമാക്കിയവന്‍"UDB;കാണുക:
കാവ്യാലങ്കാരം].
# "പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ"
AT: ഒരു വ്യക്തി പ്രശംസിക്കുന്നു
വെങ്കില്‍, കര്‍ത്താവ്‌ എത്ര വലിയവന്‍ എന്നത്രേ പ്രശംസിക്കേണ്ടത്"

10
1co/02/01.md Normal file
View File

@ -0,0 +1,10 @@
# പ്രസംഗത്തിന്‍റെ വൈഭവം
പ്രേരകവും സുന്ദരവുമായ പ്രഭാഷണശൈലി
# ഒന്നും അറിയാത്ത
മാനുഷിക ആശയങ്ങള്‍ക്ക് പകരമായി പൌലോസ് ക്രിസ്തുവിന്‍റെ ക്രൂശീകരണത്തില്‍ കേന്ദ്രീകരിച്ചു.
# "ക്രിസ്തുവിനെ അല്ലാതെ......വേറൊന്നും അറിയാത്തവന്‍" എന്നു താന്‍ രേഖപ്പെടുത്തുമ്പോള്‍ താന്‍ മുഴുവനുമായി ക്രിസ്തുവില്‍ ലക്ഷ്യം കേന്ദ്രീകരിക്കുന്നു.

17
1co/02/03.md Normal file
View File

@ -0,0 +1,17 @@
# ഞാന്‍ നിങ്ങളോടോപ്പം ഉണ്ടായിരുന്നു
"ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു"
# ബലഹീനതയില്‍
സാധ്യമായ അര്‍ത്ഥങ്ങള്‍:1]"ശാരീരിക ബലഹീനത"[കാണുക:UDB]
അല്ലെങ്കില്‍ 2]"അപര്യാപ്തതയെക്കുറിച്ചുള്ള ചിന്ത "
# പ്രേരകമായ
സമ്മതിപ്പിക്കുന്ന അല്ലെങ്കില്‍ ജനത്തെ കര്‍മ്മനിരതരാക്കുവാനോ വിശ്വസി
സിപ്പിക്കുവാനോ പര്യാപ്തമായ
# അവര്‍
പൌലോസിന്‍റെ സുവിശേഷ സന്ദേശവും, പ്രഖ്യാപനവും

11
1co/02/06.md Normal file
View File

@ -0,0 +1,11 @@
# ജ്ഞാനം സംസാരിക്കുന്നു
"ജ്ഞാനത്തിന്‍റെ വാക്കുകള്‍ സംസാരിക്കുന്നു"
# പക്വതയുള്ളവര്‍
AT:"പക്വതയുള്ള വിശ്വാസികള്‍"
# നമ്മുടെ മഹത്വത്തിനായി
"നമ്മുടെ ഭാവി മഹത്വത്തെ ഉറപ്പാക്കുന്നതിനായി"

13
1co/02/08.md Normal file
View File

@ -0,0 +1,13 @@
# മഹത്വത്തിന്‍റെ കര്‍ത്താവ്
"യേശു, മഹത്വപൂര്‍ണനായ കര്‍ത്താവ്"
# കണ്ണ് കണ്ടിട്ടില്ലാത്തതും, ചെവി കേട്ടിട്ടില്ലാത്തതും,മനസ്സില്‍ തോന്നിയിട്ടില്ലാത്തതും
ദൈവം ഒരുക്കിയിരിക്കുന്നവയെ ഒരു മനുഷ്യനുംഒരിക്കലും ഗ്രഹിച്ചിട്ടില്ല എന്നതി നെ ഒരു വ്യക്തിയുടെ എല്ലാ ഭാഗങ്ങളെയും ഒരു ത്രിത്വ സൂചികയാല്‍ പ്രകടിപ്പി
പ്പിക്കുന്നു.[കാണുക:കാവ്യാലങ്കാരം]
# തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം ഒരുക്കിയിരിക്കുന്നവ
തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചുവെച്ചിരിക്കുന്ന അത്ഭുതകരമായ
അതിശയ കാര്യങ്ങള്‍.

13
1co/02/10.md Normal file
View File

@ -0,0 +1,13 @@
# ആ വസ്തുതകള്‍ ഇവയാണ്
യേശുവിനെയും ക്രൂശിനെയും സംബന്ധിച്ച സത്യങ്ങള്‍.
# ഒരു മനുഷ്യന്‍റെ ചിന്തകളെ തന്നിലുള്ള ആത്മാവല്ലാതെ വേറെ ആര്‍ക്കറിയാം?
പൌലോസ് ഈ ചോദ്യത്തെ ഒരു മനുഷ്യന്‍റെ ചിന്തകളെ ആ മനുഷ്യനല്ലാതെ വേറെ ആരുംതന്നെ അറിയുന്നില്ല എന്നത് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നു.[കാണുക:
ഏകോത്തര ചോദ്യം]
# വ്യക്തിയുടെ ആത്മാവ്
"ആത്മാവ്" എന്നത് ദൈവത്തിന്‍റെ ആത്മാവില്‍നിന്നും വ്യത്യ
സ്തമായി മനുഷ്യനില്‍ കാണപ്പെടുന്ന അശുദ്ധമായ അല്ലെങ്കില്‍ ദുഷിച്ച ആത്മാവ് ആണെന്ന് സൂചിപ്പിക്കുന്നു.

13
1co/02/12.md Normal file
View File

@ -0,0 +1,13 @@
# എന്നാല്‍ നാം
"നാം" എന്നതില്‍ പൌലോസ് തന്‍റെ ശ്രോതാക്കളെയും ഉള്‍പ്പെടുത്തുന്നു.
[കാണുക::ഉള്‍പ്പെടുത്തല്‍]
# ദൈവത്താല്‍ നമുക്ക് സൗജന്യമായി നല്‍കപ്പെട്ടത്‌
"ദൈവം നമുക്ക് സൗജന്യമായി നല്‍കി, അല്ലെങ്കില്‍ "ദൈവത്താല്‍ നമുക്ക് സൗജന്യമായി നല്കപ്പെടത്"{കാണുക:
കര്‍ത്തരി/കര്‍മ്മണി പ്രയോഗം}
# ആത്മാവ്ആത്മീയ വചനങ്ങള്‍ ആത്മീയജ്ഞാനത്തോടെ വ്യാഖ്യാനിക്കുന്നു
പരിശുദ്ധാത്മാവ് തന്‍റേതായ വാക്കുകളില്‍ തന്‍റേതായ ജ്ഞാനത്തില്‍ ദൈവത്തിന്‍റെ സത്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.

19
1co/02/14.md Normal file
View File

@ -0,0 +1,19 @@
# അനാത്മികനായ വ്യക്തി
അക്രൈസ്തവനായ, പരിശുദ്ധാത്മാവിനെ പ്രാപിക്കാത്ത വ്യക്തി.
# എന്തുകൊണ്ടെന്നാല്‍ അവര്‍ ആത്മീയമായി വിവേചിക്കേണ്ടതാകയാല്‍
"എന്തെന്നാല്‍
ഈ വസ്തുതകള്‍ ഗ്രഹിക്കുവാന്‍ ആത്മാവിന്‍റെ സഹായം ആവശ്യമാണ്‌."
# ആത്മീയനായ വ്യക്തി
AT:"ആത്മാവിനെ പ്രാപിച്ച വിശ്വാസി".
# കര്‍ത്താവിനെ പഠിപ്പിക്കേണ്ടതിനു അവിടുത്തെ മനസ്സ് അറിയുന്നവന്‍ ആര്‍?
പൌലോസ്
ഈ ചോദ്യം കര്‍ത്താവിന്‍റെ മനസ്സ് ആര്‍ക്കും അറിയാന്‍ പാടില്ല എന്നത് ഊന്നി
പ്പറയുവാന്‍ ഉപയോഗിക്കുന്നു. AT:ആര്‍ക്കും തന്നെ കര്‍ത്താവിന്‍റെ മനസ്സ് അറിയുവാന്‍ കഴിയുകയില്ല. അതിനാല്‍, തനിക്കറിയാന്‍ പാടില്ലാത്ത കാര്യം ഒരുവന്‍
കര്‍ത്താവിനെ പഠിപ്പിക്കുവാന്‍ സാധ്യമല്ല."[കാണുക:ഏകോത്തര ചോദ്യം]

25
1co/03/01.md Normal file
View File

@ -0,0 +1,25 @@
# ആത്മീയരായ ജനം
ആത്മാവിന്‍റെ ശക്തിയില്‍ ജീവിക്കുന്ന ജനം
# ജഡീകരായ ജനം
സ്വന്ത ആഗ്രഹങ്ങളെ പിന്തുടരുന്ന ജനം
# ക്രിസ്തുവില്‍ ശിശുക്കളെന്നപോലെ
കൊരിന്ത്യരെ പ്രായത്തിലും ഗ്രഹിക്കുന്നതിലും
തീരെ ശിശുക്കളോട് താരതമ്യംചെയ്തിരിക്കുന്നു.AT:ക്രിസ്തുവില്‍ ശൈശവാവസ്ഥയിലായ വിശ്വാസികളെന്നപോലെ"[കാണുക:രൂപകം].
# ഞാന്‍ നിങ്ങള്‍ക്കു മാംസമല്ല പാലാണ് നല്‍കിയത്
ശിശുക്കള്‍ക്ക് പാലുമാത്രം കുടി
ക്കുവാന്‍ സാധിക്കുന്നതുപോലെ കൊരിന്ത്യര്‍ക്ക് ലളിതമായ സത്യങ്ങള്‍ മാത്രമേ
ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുള്ളൂ. ഭക്ഷണം കഴിക്കുവാന്‍ പ്രാപ്തരായ മുതിര്‍ന്ന
കുട്ടികളെപ്പോലെ വലിയ സത്യങ്ങളെ ഗ്രഹിക്കത്തക്ക പക്വത അവര്‍ പ്രാപിച്ചിട്ടില്ല.
[കാണുക:രൂപകം].
# നിങ്ങള്‍ ഒരുക്കമുള്ളവരല്ല
"ക്രിസ്തുവിനെ അനുഗമിക്കുന്നത് സംബന്ധിച്ച കട്ടിയായ
ഉപദേശങ്ങളെ ഗ്രഹിക്കത്തക്കവിധം നിങ്ങള്‍ പ്രാപ്തരായിട്ടില്ല. [കാണുക: നിശ്ചിതമായതും ചോദ്യം ചെയ്യരുതാത്തതും].

34
1co/03/03.md Normal file
View File

@ -0,0 +1,34 @@
# ഇപ്പോഴും ജഡികരായിരിക്കുന്നു
പാപമയമായ ലൌകിക ഇച്ഛകള്‍ക്കനുസാര
മായി പ്രതികരിക്കുന്നു.
# ജഡപ്രകാരം നിങ്ങള്‍ ജീവിക്കുന്നു
പൌലോസ്കൊരിന്ത്യരുടെ പാപമയമായ
സ്വഭാവത്തെ ശാസിക്കുകയായിരുന്നു.AT:"നിങ്ങള്‍ നിങ്ങളുടെ പാപമയമായ
ആഗ്രഹങ്ങല്‍ക്കനുസാരമായി പ്രതികരിക്കുന്നു.[കാണുക: ഏകോത്തര ചോദ്യം]
# നിങ്ങള്‍ മാനുഷിക നിലവാരമനുസരിച്ചല്ലയോ നടക്കുന്നത്?
പൌലോസ്
അവരെ ആത്മാവില്ലാത്ത ജനത്തെപ്പോലെ ജീവിക്കുന്നതിനാല്‍ ശാസിക്കുക
യായിരുന്നു.[കാണുക:ഏകോത്തര ചോദ്യം]
# അപ്പോള്‍ അപ്പൊല്ലോസ് ആരാണ്? പൌലോസ് ആരാണ്?
സുവിശേഷത്തിന്‍റെ
യഥാര്‍ത്ഥ മൂലാധാരങ്ങള്‍ താനോ അപ്പോല്ലോസൊ അല്ലെന്നും അതിനാല്‍ അനുഗാമികളുടെ സംഘങ്ങളെ ഗണ്യമാക്കരുതെന്നും പൌലോസ് സ്ഥിരീക
രിക്കുകയായിരുന്നു.AT:"അപ്പോല്ലോസിനെയോ പൌലോസിനെയോ അനുഗ
മിക്കുന്ന സംഘങ്ങളെ രൂപീകരിക്കുന്നത് തെറ്റാണ്."[കാണുക:ഏകോത്തര
ചോദ്യം]
# നിങ്ങള്‍ വിശ്വസിക്കുവാന്‍ മുഖാന്തിരമായ വേലക്കാര്‍
തന്‍റെ സ്വന്ത ചോദ്യ
ത്തിനു താനും അപ്പോല്ലോസും ദൈവത്തിന്‍റെ വേലക്കാരാണെന്നു
പൌലോസ് ഉത്തരം നല്‍കുന്നു.AT:"പൌലോസിന്‍റെയും അപ്പൊല്ലോസി ന്‍റെയും ഉപദേശത്താല്‍ നിങ്ങള്‍ സുവിശേഷം വിശ്വസിച്ചു."
# കര്‍ത്താവ്‌ ഓരോരുത്തര്‍ക്കും ദൌത്യങ്ങള്‍ നല്‍കി
AT: കര്‍ത്താവ് പൌലോസിനും അപ്പോല്ലോസിനും ദൌത്യങ്ങള്‍ നല്‍കി."

20
1co/03/06.md Normal file
View File

@ -0,0 +1,20 @@
# നട്ടു
വളരേണ്ടതിനായി നടുന്നതായ വിത്തിനോട് ദൈവത്തിന്‍റെ ജ്ഞാനത്തെ
താരതമ്യം ചെയ്തിരിക്കുന്നു.[കാണുക:രൂപകം]
# നനച്ചു
വിത്തിനു വെള്ളം ആവശ്യമായതുപോലെ, വളരേണ്ടതിനായി വിശ്വാ
സത്തിന് തുടര്‍ ഉപദേശം ആവശ്യമായിരിക്കുന്നു. [കാണുക:രൂപകം].
# വളര്‍ച്ച
ചെടികള്‍ വളര്‍ന്നു വലുതാകുന്നതുപോലെ, ദൈവത്തിലുള്ള വിശ്വാ
സവും അറിവും ആഴമായും ശക്തമായും വളരണം.[കാണുക:രൂപകം]
# നടുന്നവനോ........ഏതുമില്ല.എന്നാല്‍ ദൈവമാണ് വളരുമാറാക്കുന്നത്
പൌലോസ്
ഇവിടെ പ്രതിപാദിക്കുന്നത് താനോ അപ്പോല്ലോസോ വിശ്വാസികളുടെ ആത്മീയ
വളര്‍ച്ചക്ക് ഉത്തരവാദികളാകുന്നില്ല, മറിച്ച് ദൈവപ്രവൃത്തിയത്രേ .

30
1co/03/08.md Normal file
View File

@ -0,0 +1,30 @@
# നടുന്നവനും നനക്കുന്നവനും ഒരുപോലെ
നടീലും നനയ്ക്കലും ഒരേ പ്രവൃത്തിയായി
പൌലോസ് തന്നെയും അപ്പോല്ലോസിനെയും കൊരിന്തു സഭയ്ക്കായുള്ള ശുശ്രൂഷ
യില്‍ പരിഗണിക്കുന്നു.
# അവന്‍റെ കൂലികള്‍
ഒരു പണിക്കാരന് തന്‍റെ ജോലി ചെയ്തുതീര്‍ത്ത നിലവാരത്തി
നു തക്ക കൂലി പണമായി നല്‍കുന്നത്.
# ഞങ്ങള്‍
പൌലോസും അപ്പോല്ലോസും, എന്നാല്‍ കൊരിന്തു സഭയല്ല.[കാണുക:ഒഴികെ
യുള്ള].
# ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍
പൌലോസ് തന്നെയും അപ്പോല്ലോസിനെയും ദൈവ
ത്തിന്‍റെ കൂട്ടുവേലക്കാരായി പരിഗണിക്കുന്നു.
# ദൈവത്തിന്‍റെ തോട്ടം
ഒരു തോട്ടത്തെ ആളുകള്‍ ഫലപ്രദമാക്കുവാന്‍ കരുതുന്ന
തുപോലെ ദൈവം കൊരിന്ത്യ വിശ്വാസികളെ കരുതുന്നു.[കാണുക:രൂപകം].
# ദൈവത്തിന്‍റെ കെട്ടിടം
കെട്ടിടം പണിയുന്നവരെപ്പോലെ, ദൈവം കൊരിന്ത്യ വിശ്വാ
സികളെ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു.[കാണുക:രൂപകം]

24
1co/03/10.md Normal file
View File

@ -0,0 +1,24 @@
# എനിക്ക് നല്‍കപ്പെട്ട ദൈവകൃപയ്ക്കൊത്തവണ്ണം
"ഞാന്‍ ചെയ്യേണ്ടതിനായി ദൈവം
എനിക്ക് സൗജന്യമായി നല്‍കിയ ദൌത്യപ്രകാരം"[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം].
# ഞാന്‍ ഒരു അടിസ്ഥാനമിട്ടു
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും രക്ഷയു
ടെയും തന്‍റെ പഠിപ്പിക്കലിനെ ഒരു കെട്ടിടത്തിനു അടിസ്ഥാനമിടുന്നതിനോട് പൌലോസ് തുലനപ്പെടുത്തുന്നു.[കാണുക:രൂപകം]
# വേറൊരുവന്‍ അതിന്മേല്‍ പണിയുന്നു
വേറൊരു പണിക്കാരന്‍ "നിര്‍മ്മാണ" പ്രവൃ
ത്തി സഭയില്‍ തുടരുകയും വിശ്വാസികളെ ആത്മീയമായി സഹായിക്കുകയും
ചെയ്യുന്നു.[കാണുക:രൂപകം]
# ഓരോരുത്തരും
ഇതു ദൈവവേലക്കാരെ പൊതുവില്‍ സൂചിപ്പിക്കുന്നു.AT:
"ദൈവത്തെ സേവിക്കുന്ന ഓരോ വ്യക്തിയും".
# അടിസ്ഥാനമിട്ട വ്യക്തിയൊഴികെ
അടിസ്ഥാനത്തിന്മേല്‍ കെട്ടിടം പണിത ശേഷം അടിസ്ഥാനം മാറ്റുവാന്‍ കഴിയാത്തതുപോലെ ,കൊരിന്ത്യസഭയുടെ ആത്മീയഅടിസ്ഥാനംയേശുക്രിസ്തുവിലത്രെ.പൌലോസ് ആ അടിസ്ഥാനം ഇട്ടു."ഞാന്‍ ഇട്ട അടിസ്ഥാനമല്ലാതെ "എന്ന് പൌലോസ് പറയുന്നു.(കര്‍ത്തരി,കര്‍മ്മണി പ്രയോഗം).

18
1co/03/12.md Normal file
View File

@ -0,0 +1,18 @@
# ഇപ്പോള്‍ ആരെങ്കിലും ആ അടിസ്ഥാനത്തിന്മേല്‍ സ്വര്‍ണ്ണം, വെള്ളി,വിലയേറിയ
കല്ലുകള്‍, മരം,പുല്ല്, വയ്ക്കോല്‍ എന്നിവകൊണ്ട് പണിയുന്നുവെങ്കില്‍
ഒരുവന്‍
പുതിയ വീട് പണിയുവാന്‍ ഉപയോഗിക്കുന്ന വസ്തുക്കളെ ഒരുവന്‍റെ ജീവിതകാലംകൊണ്ട് തന്‍റെ സ്വഭാവത്തിലും പ്രവര്‍ത്തിയിലും കെട്ടിപ്പടുക്കുന്ന ആത്മീയമൂല്യങ്ങളുമായി താരതമ്യം ചെയ്യുന്നു. AT:"ഒരു വ്യക്തി വിലയേറിയ,
നിലനില്‍ക്കുന്ന വസ്തുക്കളുപയോഗിച്ച്, അല്ലെങ്കില്‍ വിലകുറഞ്ഞ,കത്തിപ്പോകുന്ന
വസ്തുക്കളുപയോഗിച്ചു പണിയുന്നു."[കാണുക:രൂപകം].
# വിലയേറിയ കല്ലുകള്‍
"വിലപിടിപ്പുള്ള കല്ലുകള്‍."
# തന്‍റെ പ്രവര്‍ത്തി വെളിപ്പെടും, കാരണം പകല്‍ വെളിച്ചം അത് വെളിപ്പെടുത്തും
കെട്ടിട നിര്‍മ്മിതാവിന്‍റെ പ്രയത്നത്തെ പകല്‍വെളിച്ചം വെളിപ്പെടുത്തുന്നതു പോലെ,ദൈവസാന്നിധ്യത്തിന്‍റെ പ്രകാശം ഒരു മനുഷ്യന്‍റെ പരിശ്രമത്തിന്‍റെയും
പ്രവര്‍ത്തിയുടെയും ഗുണനിലവാരം വെളിപ്പെടുത്തും.AT:"പകല്‍വെളിച്ചം തന്‍റെ
പ്രവര്‍ത്തിയുടെ ഗുണനിലവാരം പ്രദര്‍ശിപ്പിക്കും".[കാണുക; രൂപകം] തീ കൊണ്ട് അത് വെളിപ്പെടും .ഓരോരുത്തരും ചെയ്ത പ്രവൃത്തിയുടെ ഗുണനിലവാരം തീ പരിശോധിക്കും .ഒരു കെട്ടിടത്തിന്‍റെ ഉറപ്പോ,ബലഹീനതയോ തീ വെളിപ്പെടുത്തുന്നതുപോലെ,ദൈവത്തിന്‍റെ തീ മനുഷ്യന്‍റെ പ്രയത്നങ്ങളെയും,പരിശ്രമങ്ങളെയും വിധിക്കും."തീ അവന്‍റെ പ്രവൃത്തിയുടെ നിലവാരം വെളിപ്പെടുത്തും".(കാണുക
രൂപകം )

19
1co/03/14.md Normal file
View File

@ -0,0 +1,19 @@
# ശേഷിക്കുന്ന
"നിലനില്‍ക്കുന്ന" അല്ലെങ്കില്‍ "പിടിച്ചുനില്‍ക്കുന്ന"{UDB].
# ഏതൊരുവന്‍റെ പ്രവൃത്തി വെന്തെരിഞ്ഞുപോയാല്‍
AT:"ഒരുവന്‍റെ പ്രവര്‍ത്തിയെ
അഗ്നി നശിപ്പിച്ചാല്‍" അല്ലെങ്കില്‍ "ആരുടെയങ്കിലുംപ്രവൃത്തിയെ അഗ്നി നശിപ്പി
ച്ചാല്‍" [കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം]
# "ആരുടെയെങ്കിലും", "അവന്‍", "അവന്‍ തന്നെ"
ഈ പദങ്ങള്‍ "വ്യക്തി"യെ സൂചി
പ്പിക്കുന്നു. AT:"വ്യക്തി" അല്ലെങ്കില്‍ "അവന്‍"[UDB]
# അവനു നഷ്ടമുണ്ടാകും,എന്നാല്‍ അവന്‍ രക്ഷിക്കപ്പെടും
"തന്‍റെ പ്രവൃത്തിയും തീ കൊണ്ട് നഷ്ടമാകതെയിരുന്നെങ്കില്‍ ലഭിക്കേണ്ടിയിരുന്ന
പ്രതിഫലവും നഷ്ടപ്പെട്ടവനാകും. എന്നാല്‍ ദൈവം അവനെ രക്ഷിക്കും (കാണുക.കര്‍ത്തരി\കര്‍മ്മണി പ്രയോഗം).

10
1co/03/16.md Normal file
View File

@ -0,0 +1,10 @@
# നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരമെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍
വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലയോ?
AT:"നിങ്ങള്‍ ദൈവത്തിന്‍റെ
മന്ദിരമാകുന്നു; ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു."
[കാണുക:ഏകോത്തര ചോദ്യം]
# നശിപ്പിക്കുക
"നശിപ്പിക്കുക" അല്ലെങ്കില്‍ "കേടുവരുത്തുക" ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരമാകയാല്‍ ,അതിനെ അശുദ്ധമാക്കുന്നവരെ ദൈവവും നശിപ്പിക്കും.

26
1co/03/18.md Normal file
View File

@ -0,0 +1,26 @@
# മനുഷ്യന്‍ തന്നെ സ്വയം വഞ്ചിക്കാതിരിക്കട്ടെ
ഈ ലോകത്തില്‍ താന്‍ ജ്ഞാനിയാകുന്നുവെന്ന ഭോഷ്ക്ക് ഒരുവനും വിശ്വസിക്കുവാന്‍ പാടില്ല.
# ഈക്കാലത്ത്
"ഇപ്പോള്‍"
# ജ്ഞാനിയാകേണ്ടതിനു അവന്‍ "ഭോഷനായി "ത്തീരട്ടെ
"അ വ്യക്തി ദൈവ ത്തിന്‍റെ യഥാര്‍ത്ഥ ജ്ഞാനം പ്രാപിക്കേണ്ടതിനു ലോകത്തിന്‍റെ ചിന്ത ഭോഷത്തം ആണെന്ന് അംഗീകരിക്കണം.[കാണുക:വിപരീതാര്‍ത്ഥപ്രയോഗം]
# "അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു"
തങ്ങള്‍ ബുദ്ധിമാന്‍
മാര്‍ എന്നു ചിന്തിക്കുന്നവരെ ദൈവം അവരുടെ പദ്ധതികള്‍ ഉപയോഗിച്ചു
തന്നെ കുടുക്കുന്നു.
# " കര്‍ത്താവ് ജ്ഞാനികളുടെ നിരൂപണം അറിയുന്നു"
AT:"ജ്ഞാനികളുടെ പദ്ധതികള്‍
എന്തെന്ന് കര്‍ത്താവ്‌ അറിയുന്നു", അല്ലെങ്കില്‍ "ജ്ഞാനികളുടെ ആലോചനകളെല്ലാം കര്‍ത്താവ്‌ കേള്‍ക്കുന്നു"[UDB].
# വിഫലമായ
"ഉപയോഗശൂന്യമായ" അല്ലെങ്കില്‍ "നിരര്‍ത്ഥകമായ"

16
1co/03/21.md Normal file
View File

@ -0,0 +1,16 @@
# ആരെക്കുറിച്ചും ഇനിമേല്‍ പ്രശംസിക്കേണ്ട!
പൌലോസ് കൊരിന്ത്യ വിശ്വാസി
കള്‍ക്ക് ഒരു കല്‍പ്പന നല്‍കുന്നു.AT:ഒരു നേതാവിനെക്കാള്‍ മറ്റൊരു നേതാവ്
മെച്ചമായിരിക്കുന്നു എന്നു പ്രശംസിക്കുന്നത് നിര്‍ത്തുക".
# പൊങ്ങച്ചംപറയുക
"പരിധിക്കപ്പുറം അഹന്ത പ്രകടിപ്പിക്കുക". കൊരിന്ത്യയിലെ
വിശ്വാസികള്‍ യേശുക്രിസ്തുവിനെ ആരാധിക്കുമ്പോള്‍ പൌലോസിനെയോ,
അപ്പോല്ലോസിനെയോ, കേഫാവിനെയോ ഉയര്‍ത്തുമായിരുന്നു.
# നിങ്ങള്‍ ക്രിസ്തുവിനുള്ളവര്‍, ക്രിസ്തു ദൈവത്തിനുള്ളവന്‍
"നിങ്ങള്‍ ക്രിസ്തു
വിനുള്ളവരാണ്, ക്രിസ്തു ദൈവത്തിനുള്ളവനാണ്.

8
1co/04/01.md Normal file
View File

@ -0,0 +1,8 @@
# ഇതിനോടുള്ള ബന്ധത്തില്‍
AT:"ഞങ്ങള്‍ ഈവിധം ശുശ്രൂഷകരാകയാല്‍"
# ശുശ്രൂഷകന്മാര്‍ ഇപ്രകാരം ഉള്ളവരായിരിക്കണമെന്നു
AT:"ഞങ്ങള്‍ ആയിരിക്കണ
മെന്നു"

16
1co/04/03.md Normal file
View File

@ -0,0 +1,16 @@
# ഞാന്‍ നിങ്ങളാല്‍ വിധിക്കപ്പെടുന്നു എന്നത് നിസ്സാര കാര്യമാണ്
മനുഷ്യന്‍റ
വിധിക്കുന്നതും ദൈവം വിധിക്കുന്നതും തമ്മി ലുള്ള വ്യത്യാസം പൌലോസ് താരതമ്യം ചെയ്യുന്നു.മനുഷ്യരുടെ മേലുള്ള ദൈവത്തിന്‍റെ
ന്യായവിധിയെ താരതമ്യംചെയ്യുമ്പോള്‍ മനുഷ്യന്‍റെ വിധി നിസ്സാരമാണ്.
# ഏതെങ്കിലും കുറ്റാരോപണത്തെക്കുറിച്ച് എനിക്ക് ബോധമില്ല
AT:ഞാന്‍ യാതൊരു
കുറ്റാരോപണവും കേട്ടിട്ടില്ല."
# അതിനാല്‍ ഞാന്‍ നിഷ്കളങ്കന്‍ എന്നു വരുന്നില്ല.കര്‍ത്താവാണ് എന്നെ ന്യായം
വിധിക്കുന്നവന്‍
കുറ്റാരോപണമില്ല എന്നതിനാല്‍ ഞാന്‍ നിഷ്കളങ്കനാണെന്ന് തെളി
യുന്നില്ല, ഞാന്‍ നിഷ്കളങ്കനാണോ കുറ്റവാളിയാണോ എന്നത് കര്‍ത്താവറിയുന്നു.

18
1co/04/05.md Normal file
View File

@ -0,0 +1,18 @@
# ആയതിനാല്‍ വിധിക്കരുത്
ദൈവം വരുമ്പോള്‍ ന്യായം വിധിക്കുന്നവനാ
കയാല്‍, നാം വിധിക്കരുത്.
# കര്‍ത്താവ്‌ വരുന്നതിനു മുന്‍പ്
ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ കുറിക്കുന്നു.
# ഹൃദയങ്ങളെ
"ജനത്തിന്‍റെ ഹൃദയങ്ങളെ"
# ഇരുട്ടില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തില്‍ കൊണ്ടുവരികയും, ഹൃദയങ്ങളുടെ
ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും
ദൈവം ജനത്തിന്‍റെ ചിന്തകളെയും
ഉദ്ദേശ്യങ്ങളെയും വെളിപ്പെടുത്തും. കര്‍ത്താവിനു ഒന്നും മറഞ്ഞിരിക്കുന്നില്ല.

28
1co/04/06.md Normal file
View File

@ -0,0 +1,28 @@
# നിങ്ങള്‍ നിമിത്തം
"നിങ്ങളുടെ ക്ഷേമത്തിനുവേണ്ടി"
# എഴുതപ്പെട്ടതിനപ്പുറം പോകരുത്
"തിരുവചനത്തില്‍ എഴുതപ്പെട്ടിട്ടുള്ളതിനു വിരുദ്ധമായി പ്രവര്‍ത്തിക്കരുത്‌"[TFT].
# നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ എന്ത് വ്യത്യാസമാണ് കാണുന്നത്?
പൌലോസ് മൂലമോ അപ്പൊല്ലോസ് മൂലമോ സുവിശേഷം ശ്രവിച്ചു എന്നതിനാല്‍
മറ്റുള്ളവരേക്കാള്‍ ശ്രേഷ്ടന്മാരാണെന്ന് ചിന്തിക്കുന്ന കൊരിന്ത്യരെ പൌലോസ്
ശാസിച്ചു. AT:"നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ മുന്തിയവരല്ല"[കാണുക: വിരോധോക്തി
ചോദ്യം]
# സൌജന്യമായി ലഭിക്കാത്തതായി നിങ്ങള്‍ക്ക് എന്താണുള്ളത്?
പൌലോസ് ഉറപ്പി
ച്ചു പറയുന്നത് അവര്‍ക്കുള്ളതായി ദൈവം തന്നതെല്ലാം സൗജന്യമാണ്.AT:
നിങ്ങള്‍ക്ക് എല്ലാം ഉണ്ട്. ദൈവം അവ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.[കാണുക:
ഏകോത്തര ചോദ്യം.]
# നിങ്ങളുടെ പ്രവൃത്തി മൂലമെന്ന രീതിയില്‍ എന്തുകൊണ്ട് പ്രശംസി
ക്കുന്നു?
അവര്‍ക്ക ലഭിച്ച കാര്യങ്ങളില്‍ പ്രശംസിക്കുന്നതിനെ പൌലോസ് ശാസിക്കു
ന്നു.AT:"നിങ്ങള്‍ക്ക് പ്രശംസിക്കുവാന്‍ അവകാശമില്ല" അല്ലെങ്കില്‍ "ഒട്ടുംതന്നെ
പ്രശംസിക്കരുതു"[കാണുക:ഏകോത്തര ചോദ്യം]

23
1co/04/08.md Normal file
View File

@ -0,0 +1,23 @@
# ഇത്ര ക്ഷണത്തില്‍
പൌലോസ് തന്‍റെ കാഴ്ചപ്പാട് പ്രകടമാക്കുവാന്‍ മൂര്‍ച്ചയേറിയ
പദപ്രയോഗം ഉപയോഗിക്കുന്നു.
# ദൈവം ഞങ്ങളെ കൂത്തുകാഴ്ച്ചയാക്കി.....ദൈവം തന്‍റെ അപ്പോസ്തലന്മാരെ ലോക
ത്തിനു കൂത്തുകാഴ്ചയാക്കിയതെപ്രകാരം എന്നു രണ്ടു രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നു.[കാണുക:സാദൃശ്യം].
# അപ്പോസ്തലന്മാരായ ഞങ്ങളെ കൂത്തുകാഴ്ച്ചയാക്കി
ശിക്ഷാവിധി നടപ്പാക്കുന്നതിനുമുന്‍പായി റോമന്‍ പട്ടാള നിരയ്ക്ക് പിന്നില്‍ നിന്ദിക്കപ്പെട്ട നിലയില്‍
നടത്തപ്പെടുന്ന തടവുകാരെപ്പോലെ അപ്പോസ്തലന്മാരെ ദൈവം പരസ്യ കാഴ്ച
യാക്കി.[കാണുക:രൂപകം].
# മരണത്തിനായി വിധിക്കപ്പെട്ട മനുഷ്യരെപ്പോലെ
മരണശിക്ഷയ്ക്കായി നയിക്കപ്പെടുന്ന മനുഷ്യരെപ്പോലെ അപ്പോസ്തലന്മാരെ ദൈവം പരസ്യമായി നിര്‍ത്തി.
[കാണുക:രൂപകം].
# ദൈവദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും
അമാനുഷര്‍ക്കും മനുഷ്യവര്‍ഗ്ഗത്തിനും.

18
1co/04/10.md Normal file
View File

@ -0,0 +1,18 @@
# ഞങ്ങള്‍ ക്രിസ്തു നിമിത്തം ഭോഷന്മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍
ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്‍റെ ക്രിസ്തീയ വീക്ഷണത്തിലും ലൌകിക വീക്ഷണത്തിലും ഉള്ള വൈരുദ്ധ്യം വെളിപ്പെടുത്തുവാന്‍ പൌലോസ് പരസ്പര വിരുദ്ധമായ പദങ്ങള്‍ ഉപയോഗിക്കുന്നു.[കാണുക:.................മെറിസം.............................] ഞങ്ങള്‍ ബലഹീനര്‍ ,നിങ്ങള്‍ ശക്തര്‍ : ലോകവീക്ഷണവും ,ക്രിസ്തീയ വീക്ഷണവും താരതമ്യപ്പെടുത്തുവാന്‍ പൌലോസ് പരസ്പര വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നു.(കാണുക .....മെറിസം )
# നിങ്ങള്‍ ബഹുമാനിതരായി
"ജനം കൊരിന്ത്യരായ നിങ്ങളെ ബഹുമാനിക്കുന്ന
സ്ഥാനത്താക്കി."
# ഞങ്ങള്‍ അപമാനിതരായി
"അപ്പോസ്തലരായ ഞങ്ങളെ ജനം അപമാനിത സ്ഥാന
ത്താക്കി".
# ഈ വര്‍ത്തമാന സമയംവരെ
AT:"ഇപ്പോള്‍വരെയും" അല്ലെങ്കില്‍ "ഇതു വരെയും". ക്രൂരമായി ദണ്ട്ഡിക്കപ്പെട്ട
ശാരീരികമായി കഠിനമായ അടിയേറ്റവര്‍

27
1co/04/12.md Normal file
View File

@ -0,0 +1,27 @@
# ഞങ്ങള്‍ അധിക്ഷേപിക്കപ്പെട്ടിട്ടും, ഞങ്ങള്‍ അനുഗ്രഹിക്കുന്നു
"ജനം ഞങ്ങളെ അധി
ക്ഷേപിക്കുമ്പോള്‍, ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു"[കാണുക:കര്‍ത്തരി/
കര്‍മ്മണി പ്രയോഗം ].
# അധിക്ഷേപിക്കുക
AT
"പുച്ഛിക്കുക". സാധ്യത:"നിന്ദിക്കുക",അല്ലെങ്കില്‍"ശപിക്കുക".
[UDB].
# ഞങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍
"ജനം ഞങ്ങളെ പീഡിപ്പിക്കുമ്പോള്‍"[കാണുക:
കര്‍ത്തരി/കര്‍മ്മണി പ്രയോഗം]
# ഞങ്ങള്‍ അപകീര്‍ത്തിപ്പെടുമ്പോള്‍
"ജനം ഞങ്ങളെ മോശമായി അപകീര്‍ത്തിപ്പെടുത്തുമ്പോള്‍
# ഞങ്ങള്‍ ആയിത്തീരുകയും, അപ്രകാരം തന്നെ ഇതുവരെ എണ്ണപ്പെടുകയും
ലോകത്തിന്‍റെ അഴുക്കായി കാണപ്പെടുകയും ചെയ്യുന്നു.
ഇപ്പോഴും ഞങ്ങള്‍
ജനത്താല്‍ ലോകത്തിന്‍റെ അഴുക്കായി എണ്ണപ്പെടുകയും, അങ്ങനെ ആയിത്തീരുകയും
ചെയ്തിരിക്കുന്നു."

25
1co/04/14.md Normal file
View File

@ -0,0 +1,25 @@
# ഞാന്‍ ഇവ എഴുതിയത് നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, നിങ്ങളെ മെച്ചപ്പെടുത്തുവാ
നത്രേ.
AT:"ഞാന്‍ നിങ്ങളെ ലജ്ജിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല, പ്രത്യുത നിങ്ങളെ
തെറ്റുതിരുത്തുവാനത്രേ" അല്ലെങ്കില്‍"ഞാന്‍ നിങ്ങളെ നാണിപ്പിക്കുവാന്‍ ഉദ്ദേശി
ക്കുന്നില്ല, നിങ്ങളെ തെറ്റുതിരുത്തുവനത്രേ ശ്രമിക്കുന്നത്."[UDB].
# പതിനായിരം ഗുരുക്കന്മാര്‍
അവരെ നയിക്കുന്ന അതിശയോക്തിപരമായ ഒരു സംഖ്യ, ഒരു ആത്മീയ പിതാവിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു ന്നു.[കാണുക:
അതിശയോക്തിയലങ്കാരം].
# മക്കള്‍...........പിതാവ്
പൌലോസ് കൊരിന്ത്യരെ ക്രിസ്തുവിലേക്ക് നയിച്ചതിനാല്‍
താന്‍ അവര്‍ക്ക് ഒരു പിതാവിനെപ്പോലെ ആകുന്നു.[കാണുക:രൂപകം]
# തിരുത്തുക
AT:"മെച്ചപ്പെടുത്തുക", അല്ലെങ്കില്‍ "കൂടുതല്‍ നന്നാക്കുക"
# നിര്‍ബന്ധിക്കുക
AT:"ശക്തമായി പ്രോത്സാഹിഹിപ്പിക്കുക", അല്ലെങ്കില്‍"ശക്തമായി
ശുപാര്‍ശ ചെയ്യുക"

4
1co/04/17.md Normal file
View File

@ -0,0 +1,4 @@
# ഇപ്പോള്‍
അവരുടെ അഹങ്കാര സ്വഭാവത്തെ ശാസിച്ചുകൊണ്ട് തന്‍റെ
എഴുത്തിന്‍റെ ദിശ മാറ്റുന്നു.

26
1co/04/19.md Normal file
View File

@ -0,0 +1,26 @@
# ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും
"ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കും".
# സംസാരത്തിലല്ല അടങ്ങിയിരിക്കുന്നത്
AT:"വാക്കുകളാല്‍ നിര്‍മ്മിതമല്ല"അല്ലെങ്കില്‍
"നിങ്ങള്‍ പറയുന്നതുപോലെയല്ല"[UDB].
# നിങ്ങള്‍ക്ക് എന്ത് വേണം?
കൊരിന്ത്യരുടെ പിഴവുകള്‍ക്ക് ശാസന
നല്‍കുമ്പോള്‍ അവരോടു അവസാനമായി പൌലോസ് അഭ്യര്‍ത്ഥിക്കുക കയാ
യിരുന്നു.AT:ഇപ്പോള്‍ എന്ത് സംഭവിക്കണമെന്നു നിങ്ങള്‍ ആവശ്യപ്പെടുന്നു" [ഏകോത്തര ചോദ്യം].
# വടിയോടെ വരണമോ, സ്നേഹത്തോടെയും സൌമ്യതയുടെ ആത്മ്മാവിലും വര
ണമോ
അവരുടെ അടുക്കല്‍ വരുമ്പോള്‍ വിരുദ്ധങ്ങളായ രണ്ടിലൊരു നിലപാടോടു കൂടെ പൌലോസ് വരുവാന്‍ താത്പര്യപ്പെടുന്നു . AT: ഞാന്‍
നിങ്ങളുടെ അടുക്കല്‍ കഠിനമായി ഉപദേശിക്കുവാന്‍ വരണമോ, മറിച്ച് സ്നേഹ
ത്തോടെയും സൌമ്യമായ ഇടപെടലോടുകൂടെയും വരണമോ?" [കാണുക:
ഏകോത്തര ചോദ്യം]
# സൌമ്യത
AT:"ദയ" അല്ലെങ്കില്‍ "ആര്‍ദ്രത"

24
1co/05/01.md Normal file
View File

@ -0,0 +1,24 @@
# അത് ജാതികളുടെ ഇടയില്‍പ്പോലും അനുവദിച്ചിട്ടില്ലല്ലോ
"അത് ജാതികള്‍ പോലും
അനുവദിക്കാറില്ല."കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം ]
# ശയിക്കുക"
തുടര്‍മാനമായി ലൈംഗികബന്ധം പുലര്‍ത്തുക"[കാണുക:ഭവ്യോക്തി].
# പിതാവിന്‍റെ ഭാര്യ
പിതാവിന്‍റെ ഭാര്യ,എന്നാല്‍ തന്‍റെ അമ്മയായിരിക്കയില്ല.
# പകരം നിങ്ങള്‍ വിലപിക്കയില്ലേ?
ഈ ഏകോത്തര ചോദ്യം കൊരിന്ത്യരെ
ശകാരിക്കുവാനായി ഉപയോഗിച്ചു.
AT:പകരം നിങ്ങള്‍ വിലപിച്ചിരിക്കണമായിരുന്നു!"[കാണുക:ഏകോത്തര ചോദ്യം]
# ഇതു ചെയ്തവനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്ക ചെയ്തിരിക്കണം
" ഇതു
ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്ന് നിങ്ങള്‍ നീക്കം ചെയ്തിരിക്കണം".
[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം ].

29
1co/05/03.md Normal file
View File

@ -0,0 +1,29 @@
# ആത്മാവില്‍ സന്നിഹിതനാകുക
പൌലോസ് തന്‍റെ ചിന്തകളില്‍ അവരോടൊപ്പം
ഉണ്ടായിരുന്നു."എന്‍റെ ചിന്തകളില്‍ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ട്"
# ഞാന്‍ ഈ വ്യക്തിയെ ന്യായംവിധിച്ചു കഴിഞ്ഞു
"ഈ വ്യക്തിയെ കുറ്റവാളി യായി ഞാന്‍ കണ്ടുകഴിഞ്ഞു."
# ഒരുമിച്ചു കൂടുക
"സമ്മേളിക്കുക"
# നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍
യേശുക്രിസ്തുവിനെ ആരാധിക്കു
വാനായി ഒരുമിച്ചു കൂടിവരുവാന്‍ ഉപയോഗിക്കുന്ന അനുയോജ്യമായ പദപ്ര
യോഗം"[കാണുക:ഭാഷാശൈലി]
# ഈ മനുഷ്യനെ സാത്താന് ഏല്‍പ്പിക്കുക
ഇതു ദൈവജനത്തില്‍ നിന്നും ആ മനു
ഷ്യനെ പുറത്താക്കുന്നതിനെ സൂചിപ്പിക്കുന്നു, അതിനാല്‍ താന്‍ സാത്താന്‍റെ
പരിധിയില്‍, സഭയ്ക്ക് പുറത്തുള്ള ലോകത്തില്‍ ജീവിക്കുകയും ചെയ്യും.
# ജഡത്തിന്‍റെ നശീകരണത്തിനായി
ആ മനുഷ്യന്‍ തന്‍റെ പാപം നിമിത്തം ശാരീരി
കമായി രോഗാതുരനാകേണ്ടതിനു ദൈവം തന്നെ ശിക്ഷിക്കണം

17
1co/05/06.md Normal file
View File

@ -0,0 +1,17 @@
# അല്‍പ്പംപുളിപ്പ് മഴുവന്‍ മാവിനേയും പുളിപ്പിക്കുമെന്നു നിങ്ങള്‍ അറിയുന്നി
ല്ലയോ?
അല്‍പ്പം പുളിപ്പ് മുഴുവന്‍ അപ്പത്തെയും സംക്രമിക്കുന്നതുപോലെ, ഒരു
ചെറിയ പാപം മുഴുവന്‍ വിശ്വാസികളുടെ കൂട്ടായ്മയെ സ്വാധീനിക്കും.
[കാണുക:രൂപകം]
# യാഗമായര്‍പ്പിക്കപ്പെട്ടു
"കര്‍ത്താവാം ദൈവം ക്രിസ്തുയേശുവിനെ യാഗമര്‍പ്പിച്ചു".
[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം ]
# ക്രിസ്തു, നമ്മുടെ പെസഹ കുഞ്ഞാട്,യാഗമായര്‍പ്പിക്കപ്പെട്ടു
പെസഹാ കുഞ്ഞാട്
വിശ്വാസത്താല്‍ ഇസ്രയേല്യരുടെ പാപങ്ങളെ വര്‍ഷം തോറും പരിഹരിക്കുന്നതു പോലെ ക്രിസ്തുവിന്‍റെ മരണം ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരുടേയും
പാപങ്ങളെ നിത്യതയോളം പരിഹരിക്കുന്നു.[കാണുക:രൂപകം].

24
1co/05/09.md Normal file
View File

@ -0,0 +1,24 @@
# ലൈംഗിക അസാന്മാര്‍ഗ്ഗികള്‍
ഇതു ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെന്നു അവകാ
ശപ്പെടുന്നവരെങ്കിലും ഈ രീതിയില്‍ പെരുമാറുന്നവര്‍.
# ഈ ലോകത്തിലെ അസാന്മാര്‍ഗ്ഗികള്‍
അസാന്മാര്‍ഗ്ഗ ജീവിതശൈലി തിരഞ്ഞെടുത്ത
വിശ്വാസികളല്ലാത്തവര്‍.
# അത്യാഗ്രഹികള്‍
"അത്യാഗ്രഹമുള്ളവര്‍" അല്ലെങ്കില്‍ "മറ്റുള്ളവരുടെ പക്കല്‍ ഉള്ള
തെല്ലാം തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെടുന്നവര്‍".
# വഞ്ചകന്മാര്‍
ഇതിന്‍റെ അര്‍ത്ഥം " പണമോ വസ്തുവഹയോ കബളിപ്പിക്കുകയോ
ചതിക്കുകയോ ചെയ്യുന്നവര്‍".
# അവരില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാന്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും
ഇത്തരക്കാരില്‍ നിന്ന് ഒഴിഞ്ഞിരിക്കത്തക്ക സ്ഥലം ലോകത്തില്‍ ഇല്ല.AT: "അവ
രില്‍ നിന്ന് ഒഴിഞ്ഞിരിക്കേണ്ടതിനു നിങ്ങള്‍ എല്ലാവരെയും ഒഴിവാക്കണം".

14
1co/05/11.md Normal file
View File

@ -0,0 +1,14 @@
# വിളിക്കപ്പെട്ടവര്‍ ആരെങ്കിലും
ക്രിസ്തുവില്‍ ഒരു വിശ്വാസി എന്ന്‍ സ്വയം വിളി
ക്കുന്ന ആരായിരുന്നാലും.
# സഭയ്ക്ക് പുറത്തുള്ളവരെ ഞാന്‍ എങ്ങനെ ന്യായം വിധിക്കും?
AT:ദൈവസഭയ്ക്ക് ഉള്‍പ്പെടാത്തവരെ ഞാന്‍ ന്യായം വിധിക്കുന്നില്ല".[നോക്കുക:ഏകോത്തര ചോദ്യം].
# ദൈവസഭക്കുള്ളില്‍ ഉള്ളവരെ നിങ്ങള്‍ ന്യായം വിധിക്കുന്നില്ലയോ?
"നിങ്ങള്‍
ദൈവസഭയ്ക്കുള്ളില്‍ ഉള്ളവരെ ന്യായം വിധിക്കണം".[കാണുക:ഏകോത്തര
ചോദ്യം].

42
1co/06/01.md Normal file
View File

@ -0,0 +1,42 @@
# വഴക്ക്
AT: "വിസ്സമ്മതം" അല്ലെങ്കില്‍ "തര്‍ക്കം"
# കോടതി
ഒരു പ്രാദേശിക, സര്‍ക്കാര്‍ ന്യായാധിപന്‍ വ്യവഹാരങ്ങള്‍
പരിഗണിക്കുകയും ആരാണ് നീതിയുള്ളവന്‍ എന്നു തീരുമാനിക്കുകയും ചെയ്യുന്ന സ്ഥലം.
# വിശുദ്ധന്മാരുടെ മുന്‍പാകെയല്ല, അവിശ്വാസിയായ ന്യായാധിപന്‍റെ മുന്‍പാകെ
വ്യവഹാരത്തിന് പോകുന്നതിനു അവന്‍ പോകുന്നത് എങ്ങനെ?
പൌലോസ് പറയുന്നത് ക്രിസ്ത്യാനികള്‍ അവരുടെ പരാതികള്‍ അവരുടെ
ഇടയില്‍ തന്നെ പരിഹരിക്കണമെന്നാണ്.
AT:"നിങ്ങളുടെ കൂട്ടുസഹോദരനെതിരായ പരാതി അവിശ്വാസിയായ ന്യായാധി പന്‍റെ മുന്‍പാകെ കൊണ്ടുവരരുത്. കൂട്ടു വിശ്വാസികള്‍ അവരുടെ പരാതികള്‍
അവര്‍ക്കിടയില്‍ തന്നെ പരിഹരിക്കണം".[കാണുക:ഏകോത്തര ചോദ്യം].
# വിശുദ്ധന്മാര്‍ ലോകത്തെ ന്യായം വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ?
പൌലോസ് ഇവിടെ ഭാവികാലത്ത് ലോകത്തെ ന്യായംവിധിക്കുന്നതിനെ സൂചി
പ്പിക്കുന്നു.[കാണുക:ഏകോത്തര ചോദ്യം].
# നിങ്ങള്‍ ലോകത്തെ ന്യായം വിധിക്കുന്നവരെങ്കില്‍, അപ്രധാനമായ കാര്യങ്ങളെ
ഒത്തുതീര്‍പ്പാക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലയോ?
പൌലോസ് പറഞ്ഞത് അവര്‍ക്ക് ഭാവിയില്‍ മുഴുവന്‍ ലോകത്തെയും ന്യായംവിധിക്കുവാനുള്ള
ഉത്തരവാദിത്വവും കഴിവും നല്‍കപ്പെടുമെന്നതിനാല്‍, ഇപ്പോള്‍ അവര്‍ക്കിടയില്‍
ഉള്ള ചെറിയ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ കഴിവുണ്ടായിരിക്കണം.
AT:"നിങ്ങള്‍ ഭാവിയില്‍ ലോകത്തെ ന്യായം വിധിക്കും, ആയതിനാല്‍ ഈക്കാര്യം
ഇപ്പോള്‍ നിങ്ങള്‍ക്ക് പരിഹരിക്കുവാന്‍ കഴിയും". [കാണുക:ഏകോത്തര ചോദ്യം]
# കാര്യങ്ങള്‍
"വഴക്കുകള്‍", അല്ലെങ്കില്‍ "തര്‍ക്കങ്ങള്‍"
# നാം ദൈവ ദൂതന്മാരെ ന്യായം വിധിക്കുമെന്നു നിങ്ങള്‍ അറിയുന്നില്ലയോ?
# ദൈവദൂതന്മാരെ നാം ന്യായംവിധിക്കുമെന്നു നിങ്ങള്‍ അറിയുന്നു."(കാണുക
ഏകോത്തര ചോദ്യം) നാം
പൌലോസ് തന്നെയും കൊരിന്ത്യക്കാരെയും ഉള്‍പ്പെടുത്തുന്നു (കാണുക .........) അങ്ങനെയെങ്കില്‍ ഈ ജീവിതത്തിലെ കാര്യങ്ങളെ വിധിക്കുവാന്‍ നാം തയ്യാറാകണം ദൂതന്മാരെ വിധിക്കുവാന്‍ ഉത്തരവാദിത്വവും പ്രാപ്തിയും നല്കപ്പെടുമെന്നതിനാല്‍ ,ഈ ലോകത്തിലെ കാര്യങ്ങല്‍ വിധിക്കുവാന്‍ നമുക്ക് കഴിയും

20
1co/06/07.md Normal file
View File

@ -0,0 +1,20 @@
# തോല്‍വി
AT:"പരാജയം" അല്ലെങ്കില്‍ "നഷ്ടം"
# വഞ്ചന
"കൌശലം" അല്ലെങ്കില്‍ "ചതിക്കുക"
# എന്തുകൊണ്ട് നിങ്ങള്‍ ദോഷം അനുഭവിച്ചുകൂടാ? എന്തുകൊണ്ട് നിങ്ങള്‍ വഞ്ചിക്ക
ക്കപ്പെടുവാനായി ഏല്‍പ്പിച്ചു കൊടുത്തുകൂടാ?
AT:മറ്റുള്ളവരെ കോടതികളിലേക്ക്
കൊണ്ടുപോകുന്നതിനു പകരം അവര്‍ നിങ്ങളോട് തെറ്റു ചെയ്യുന്നതിനും നിങ്ങളെ
വഞ്ചിക്കുന്നതിനും ഇടം നല്‍കുന്നതാണ് നല്ലത്.{കാണുക:ഏകോത്തര ചോദ്യം].
# നിങ്ങളുടെ സ്വന്തം സഹോദരന്മാരും സഹോദരിമാരും
ക്രിസ്തുവില്‍ ഉള്ള എല്ലാ
വിശ്വാസികളും പരസ്പരം സഹോദരന്മാരും സഹോദരിമാരുമാണ്.
AT:"നിങ്ങളുടെ സ്വന്ത കൂട്ടു വിശ്വാസികള്‍"

50
1co/06/09.md Normal file
View File

@ -0,0 +1,50 @@
# നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ
താന്‍ ഊന്നിപ്പറയുന്നത്‌ ഈ സത്യം അവര്‍ അറിഞ്ഞി
ട്ടുണ്ടായിരിക്കണം എന്നാണ്.AT:"മുന്നമേ അറിഞ്ഞിട്ടുണ്ടായിരിക്കണം"
[കാണുക:ഏകോത്തര ചോദ്യം].
# ദൈവരാജ്യം അവകാശമാക്കുക
ദൈവം ന്യായവിസ്താരത്തില്‍ നീതിമാന്മാരോട്
എന്നപോലെ ന്യായംവിധിക്കയില്ല, അവര്‍ നിത്യജീവനില്‍ പ്രവേശിക്കയില്ല.
# പുരുഷ വേശ്യകള്‍
ഇതു വേറൊരു പുരുഷന് വേശ്യാവൃത്തിക്കായി തന്നെ
ഏല്‍പ്പിക്കുന്ന പുരുഷന്‍ ആണ്., ലൈംഗിക വേഴ്ചക്കായി പണം സ്വീകരിക്കണ
മെന്നില്ല.
# സ്വവര്‍ഗ്ഗഭോഗം ശീലമാക്കിയിട്ടുള്ളവര്‍
വേറൊരു പുരുഷനോട് ലൈംഗിക
ബന്ധം പുലര്‍ത്തുന്നവര്‍.
# കള്ളന്‍
"മറ്റുള്ളവരില്‍ നിന്ന് മോഷ്ടിക്കുന്നവന്‍" അല്ലെങ്കില്‍ "പിടിച്ചുപരിക്കുന്നവര്‍"
# അത്യാഗ്രഹികള്‍
AT:"മറ്റുള്ളവര്‍ക്ക് ലഭിക്കാതവണ്ണം അധികം എടുക്കു
ന്നവര്‍".
# കബളിപ്പിക്കുന്നവന്‍
AT:"വഞ്ചകന്‍" അല്ലെങ്കില്‍ "അവരെ വിശ്വസിക്കുന്നവരുടെ
പക്കല്‍നിന്നും മോഷ്ടിക്കുന്നവന്‍" [UDB].
# നിങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടു
ദൈവം നിങ്ങളെ ശുദ്ധീകരിച്ചു[കാണുക: കര്‍ത്തരി/
കര്‍മ്മണി]
# നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു
ദൈവം നിങ്ങളെ ശുദ്ധരാക്കി അല്ലെങ്കില്‍ നിങ്ങളെ
വിശുദ്ധീകരിച്ചു.[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം]
# നിങ്ങള്‍ ദൈവവുമായി നിരപ്പിലായി
ദൈവം നിങ്ങളെ താനുമായി
നീതികരണത്തിലാക്കി.[കര്‍ത്തരി/കര്‍മ്മണി പ്രയോഗം].

30
1co/06/12.md Normal file
View File

@ -0,0 +1,30 @@
# "എല്ലാം എനിക്ക് നിയമപ്രകാരമായിരിക്കുന്നു"
AT:"ചിലര്‍ പറയുന്നു, എനിക്ക്
എന്ത് വേണമെങ്കിലും ചെയ്യാം" അല്ലെങ്കില്‍ "എന്തും ചെയ്യുവാന്‍ ഞാന്‍ അനുവ
ദിക്കപ്പെട്ടിരിക്കുന്നു"
# എന്നാല്‍ എല്ലാം പ്രയോജനപ്രദമല്ല
"എന്നാല്‍ എല്ലാം എനിക്ക് നല്ലതല്ല"
# അവയില്‍ ഏതെങ്കിലും ഒന്നിനാല്‍ ഞാന്‍ ഭരിക്കപ്പെടുകയില്ല
AT:ഈവകയൊന്നും
എന്‍റെമേല്‍ ഒരു യജമാനനെപ്പോലെ ഭരണം നടത്തുകയില്ല."
# " ഭക്ഷണം വയറിനും, വയറു ഭക്ഷനത്തിനുമാണ്"
എന്നാല്‍ ദൈവം അവ രണ്ടി
നെയും നിര്‍മ്മാര്‍ജ്ജനം ചെയ്യും
AT: "ചിലര്‍ പറയുന്നു, ഭക്ഷണം വയറിനു വേണ്ടിയാണ്,
വയറു ഭക്ഷനത്തിനുവേണ്ടിയാണ്," എന്നാല്‍ രണ്ടിനെയും ഭക്ഷണത്തെയും
വയറിനെയും നിര്‍മ്മാര്‍ജ്ജനം ചെയ്യും".
# വയറ്
ഭൌതിക ശരീരം[കാണുക::ഉപലക്ഷണാലങ്കാരം]
# നിര്‍മ്മാര്‍ജ്ജനം ചെയ്യുക
"നശിപ്പിക്കുക".

19
1co/06/14.md Normal file
View File

@ -0,0 +1,19 @@
# കര്‍ത്താവിനെ ഉയിര്‍പ്പിച്ചു
യേശുവിനെ വീണ്ടും ജീവിപ്പിച്ചു
# നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങാണെന്ന് അറിഞ്ഞുകൂടെ?
നമ്മുടെ കരങ്ങളും കാലുകളും നമ്മുടെ സ്വന്ത ശരീരത്തിന്‍റെ അവയവങ്ങള്‍
ആയിരിക്കുന്നതുപോലെ, നമ്മുടെ ശരീരങ്ങളും ക്രിസ്തുവിന്‍റെ ശരീരമാകുന്ന
സഭയുടെ അംഗങ്ങള്‍ ആയിരിക്കുന്നു.
AT:"നിങ്ങളുടെ ശരീരങ്ങള്‍ ക്രിതുവിന്‍റെ ഭാഗമാകുന്നു"[കാണുക:രൂപകം]
# ക്രിസ്തുവിന്‍റെ അവയവങ്ങളെ എടുത്ത് ഒരു വേശ്യയുമായി യോജിപ്പിക്കാമോ?
AT: "നിങ്ങള്‍ ക്രിസ്തുവിന്‍റെ ഭാഗമാണ്, ഞാന്‍ നിങ്ങളെ ഒരു വേശ്യയുമായി
യോജിപ്പിക്കുകയില്ല".
# അത് അപ്രകാരമാകുകയില്ല
AT:"അപ്രകാരം ഒരിക്കലും സംഭവിക്കരുത്!".

9
1co/06/16.md Normal file
View File

@ -0,0 +1,9 @@
# നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ
"നിങ്ങള്‍ക്ക് അത് മുന്‍പേ അറിയാം". അവര്‍ക്ക് അത് മുന്‍പേ തന്നെ അറിയാമെന്ന സത്യം പൌലോസ് ഊന്നിപ്പറയുന്നു.[കാണുക:
ഏകോത്തര ചോദ്യം].
# കര്‍ത്താവിനോട് ചേര്‍ന്നവന്‍ അവനുമായി എകാത്മാവായി തീരുന്നു
AT: ഒരു
വ്യക്തി കര്‍ത്താവുമായി ചേരുമ്പോള്‍ കര്‍ത്താവുമായി എകാത്മാവായി തീരുന്നു."

18
1co/06/18.md Normal file
View File

@ -0,0 +1,18 @@
# ഓടിപ്പോകുക
അപകടത്തില്‍നിന്നും ഒരു മനുഷ്യന്‍റെ ഭൌതിക രൂപം ഓടിപ്പോകു
കുന്നതിനോട്, പാപത്തെ നിരാകരിക്കുന്ന ഒരു വ്യക്തിയുടെ ആത്മീയ രൂപത്തെ
താരതമ്യം ചെയ്തിരിക്കുന്നു.AT:"നിന്ന് അകലുക"[കാണുക:രൂപകം].
# പ്രവര്‍ത്തിക്കുന്നു
AT:"ചെയ്യുന്നു" അല്ലെങ്കില്‍ "പ്രകടിപ്പിക്കുന്നു"
# ഒരു വ്യക്തി ചെയ്യുന്നതായ മറ്റേതൊരു പാപവും ശരീരത്തിനു പുറത്താകുന്നു"
എന്നാല്‍ ലൈംഗികമായി ഒരു വ്യക്തി ചെയ്യുന്ന പാപം തന്‍റെ സ്വന്ത ശരീര
ത്തിനെതിരായി ആകുന്നു.
ലൈംഗിക പാപം ഒരു വ്യക്തിയുടെ സ്വന്ത ശരീരത്തെ
# രോഗാതുരമാക്കുന്നു, എന്നാല്‍ മറ്റു പാപങ്ങളൊന്നും ആ നിലയില്‍ ശരീരത്തെ ഹനിക്കുന്നില്ല.

26
1co/06/19.md Normal file
View File

@ -0,0 +1,26 @@
# നിങ്ങള്‍ക്കറിഞ്ഞുകൂടെ
"നിങ്ങള്‍ക്കറിയാം". ഈ സത്യം അവര്‍ക്ക് മുന്‍പേതന്നെ
അറിയാമെന്നു പൗലോസ്‌ ഊന്നിപ്പറയുന്നു.[കാണുക:ഏകോത്തര ചോദ്യം].
# നിങ്ങളുടെ ശരീരം
ഓരോ ക്രിസ്ത്യാനിയുടെ ശരീരവും പരിശുദ്ധാത്മാവിന്‍റെ
മന്ദിരം ആകുന്നു.
# പരിശുദ്ധാത്മാവിന്‍റെ മന്ദിരം
മന്ദിരമെന്നത് ദൈവങ്ങള്‍ വസിക്കുന്നതും അവക്കാ യി പ്രതിഷ്ഠ ചെയ്യപ്പെട്ടതും ആണ്. അതുപോലെ ഓരോ കൊരിന്ത്യന്‍ വിശ്വാസി
യുടെ ശരീരവും അവരില്‍ സാന്നിധ്യമരുളുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ്.
[കാണുക:രൂപകം].
# നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു
പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന്
കൊരിന്ത്യരെ സ്വതന്ത്രമാക്കേണ്ടതിനു ദൈവം വിലകൊടുത്തു,
AT:" നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ദൈവം വിലകൊടുത്തു"
# അതുകൊണ്ട്
AT: "അതുകൊണ്ട്" അല്ലെങ്കില്‍ "ഇതു സത്യമാകകൊണ്ട്" അല്ലെങ്കില്‍
ഈ യാഥാര്‍ത്ഥ്യം നിമിത്തം".

33
1co/07/01.md Normal file
View File

@ -0,0 +1,33 @@
# ഇപ്പോള്‍
തന്‍റെ അദ്ധ്യാപനത്തില്‍ പൌലോസ് ഒരു പുതിയ പാഠം പരിചയപ്പെടു
ത്തുന്നു.
# നിങ്ങള്‍ എനിക്ക് എഴുതിയ കാര്യങ്ങള്‍ സംബന്ധിച്ച്
ചിലപ്രത്യേക ചോദ്യങ്ങള്‍ക്ക്
മറുപടി അഭ്യര്‍ഥിച്ചുകൊണ്ട് കൊരിന്ത്യര്‍ പൌലോസിനു ഒരു കത്തെഴുതി.
# ഒരു പുരുഷന്
ഈ പ്രയോഗത്തില്‍, പുരുഷനായ പങ്കാളി, അല്ലെങ്കില്‍ ഭര്‍ത്താവ്
# ഇതു നല്ലത്
AT:"അത് ന്യായവും സ്വീകാര്യവുമായത്"
# തന്‍റെ ഭാര്യയോടുകൂടെ ശയിക്കാതിരിക്കുന്നത് പുരുഷന് നല്ലതായിരിക്കുന്ന സമ
യങ്ങലുണ്ട്
AM
"ഒരു പുരുഷന് ഒട്ടും തന്നെ ലൈംഗികബന്ധങ്ങള്‍ ഇല്ലാതിരിക്കു ന്നത് നല്ലത്"
# പല അസന്മാര്‍ഗ്ഗ പ്രവര്‍ത്തികള്‍ക്കുള്ള ശോധനകള്‍ നിമിത്തം
AT: "എന്നാല്‍ ജന
ത്തിനു ലൈംഗിക പാപം ചെയ്യുവാന്‍ ശോധന ഉണ്ടാകുക നിമിത്തം"
# ഓരോ പുരുഷനും തന്‍റെ സ്വന്ത ഭാര്യയും, ഓരോ സ്ത്രീക്കും സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കണം.
.ബഹുഭാര്യ
ഭര്‍തൃ സംസ്ക്കാരങ്ങളില്‍ എങ്ങനെ പെരുമാറണം എന്നതിന്‍റെ വിശദീകരണം പൌലോസ് നല്‍കുന്നു. .ഓരോ പുരുഷനും ഒരു ഭാര്യയും , ഓരോ സ്ത്രീക്കും ഒരു ഭര്‍ത്താവും ഉണ്ടായിരിക്കണം.

4
1co/07/03.md Normal file
View File

@ -0,0 +1,4 @@
# വിവാഹബന്ധ കടപ്പാടുകള്‍
ഭര്‍ത്താക്കന്മാരും ഭാര്യമാരും അവരവരുടെ ജീവിത
പങ്കാളികളുമായി ലൈംഗിക ബന്ധത്തിനു കടമ്പെട്ടിരിക്കുന്നു.[കാണുക:ഭവ്യോക്തി]

42
1co/07/05.md Normal file
View File

@ -0,0 +1,42 @@
# പരസ്പരം ലൈംഗിക നിഷേധം അരുത്
AT: "നിങ്ങളുടെ ഇണയെ ലൈംഗികമായി
തൃ പ്തിപ്പെടുത്തുന്നതിനെ നിഷേധിക്കരുത്."
# അതിനാല്‍ നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി നിങ്ങളെ സമര്‍പ്പിക്കുന്നതിന്
പ്രത്യേകാല്‍
ആഴമേറിയ പ്രാര്‍ത്ഥന വേള ഉണ്ടാകേണ്ടതിനായി പരസ്പരം ഒരുമിച്ചു തീരു
മാനമെടുത്ത് ചില ദിവസം ലൈംഗിക ബന്ധം പുലര്‍ത്താതെ ഇരിക്കാം: യഹൂദ
മതാചാരത്തില്‍ 1
2 ആഴ്ച വരെ അങ്ങനെ ആകാവുന്നതാണ്.
# നിങ്ങളെത്തന്നെ അര്‍പ്പണം ചെയ്യുക
"നിങ്ങളെത്തന്നെ സമര്‍പ്പിക്കുക"
വീണ്ടും കൂടി വരിക
ലൈംഗിക വേഴ്ചയ്ക്ക് തിരികെ വരിക.
# നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം
AT:എന്തുകൊണ്ടെന്നാല്‍ ചില ദിവസങ്ങള്‍
ക്ക് ശേഷം, നിങ്ങളുടെ ലൈംഗിക ആഗ്രഹങ്ങള്‍ നിയന്ത്രണവിധേയമായി സൂക്ഷി
ക്കുന്നത് കഠിനമായിരിക്കും."
# ഞാന്‍ ഈ സംഗതികള്‍ ഒരു കല്‍പ്പനയായിട്ടല്ല, ഇളവായിട്ടത്രേ
പറയുന്നത്
പൌലോസ് കൊരിന്ത്യരോട് പറയുന്നത്, അവര്‍ക്ക് പ്രാര്‍ത്ഥനയുടെ ആവശ്യം പരിഗണിച്ചു ഒരു ചെറിയ കാലയളവിലേക്ക് ലൈംഗികതയില്‍ നിന്ന്
ഒഴിഞ്ഞിരിക്കാം, എന്നാല്‍ ഇതു ഒരു പ്രത്യേക വിഷയമായിട്ടാണ്, ഒരു തുടര്‍മാന
ആവശ്യമായിട്ടല്ല.
# ഞാന്‍ ആയിരിക്കുന്നതുപോലെ
അവിവാഹിതനായിരുന്നു[മുന്‍പു വിവാഹിതനാ യിരുന്നു അല്ലെങ്കില്‍ ഒരിക്കലും വിവാഹം കഴിക്കാത്തവനായിരിക്കണം],
പൌലോസിനെപ്പോലെ.
# എന്നാല്‍ ഓരോരുത്തര്‍ക്കും ദൈവദത്തമായ ദാനം ഉണ്ട്, ഒന്ന് ഇപ്രകാരവും
വേറൊന്നു അപ്രകാരവും
AT:"ദൈവം ഒരുവന് ഒരു കഴിവുവേറൊരുവന്
വേറൊരു കഴിവും നല്‍കുന്നു."

20
1co/07/08.md Normal file
View File

@ -0,0 +1,20 @@
# വിവാഹം കഴിക്കാത്ത
"ഇപ്പോള്‍ വിവാഹം കഴിയാത്ത", ഇതു ഒരിക്കലും
വിവാഹം കഴിയാത്തതും മുന്‍പു വിവാഹം കഴിഞ്ഞിരുന്നതും എന്ന
തിനെയും ഉള്‍പ്പെടുത്താവുന്നതാണ്.
# വിധവ
ഭര്‍ത്താവ് മരിച്ചു പോയ സ്ത്രീ
# ഇതു നല്ലതാണ്
നല്ലത് എന്ന വാക്ക് നീതിയായത് എന്നും സ്വീകാര്യമായത്‌ എന്നും ഇവിടെ സൂചിപ്പിക്കുന്നു,AT:"ഇതു നീതിയായതും സ്വീകര്യമായതുമാണ്"
# വിവാഹിതരാകുക
ഭര്‍ത്താവും ഭാര്യയുമായിത്തീരുക.
# "തുടര്‍മാനമായ ലൈംഗിക ആഗ്രഹത്താല്‍ ജീവിക്കുക".

16
1co/07/10.md Normal file
View File

@ -0,0 +1,16 @@
# വിവാഹിതരായ
ജീവിതപങ്കാളി ഉണ്ടായിരിക്കുക[ഭര്‍ത്താവോ ഭാര്യയോ]
# വേര്‍പിരിയരുത്
ഭൂരിപക്ഷം യൌവനക്കാരും നിയമപരമായ വിവാഹമോചനത്തെ
യും ലളിതമായ വേര്‍തിരിവിനെയും വേര്‍തിരിക്കുന്നില്ല:"വേര്‍പാട്" എന്നാല്‍ മിക്കവാറും ദമ്പതികള്‍ അര്‍ത്ഥമാക്കുന്നത് വിവാഹം തുടര്‍ന്ന് നിലനില്‍ക്കുന്നില്ല
എന്നാണ്.
# വിവാഹ മോചിതരാകരുത്
"വേര്‍പിരിയരുത്" എന്നതിന് സമമാണിത്. മുകളിലുള്ള
കുറിപ്പ് നോക്കുക. ഇതു നിയമപരമായ വിവാഹമോചനത്തെയോ ലളിതമായ
വേര്‍പിരിവിനെയോ സൂചിപ്പിക്കാം. അവനോട് നിരപ്പ് പ്രാപിക്കുക
"സ്ത്രീ അവളുടെ പ്രശ്നങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞുതീര്‍ത്ത് മടങ്ങിചെല്ലണം."

16
1co/07/12.md Normal file
View File

@ -0,0 +1,16 @@
# സംതൃപ്തി
"മനസ്സൊരുക്കം" അല്ലെങ്കില്‍ തൃപ്തികരമായ"
# അവിശ്വാസിയായ ഭര്‍ത്താവ് വേര്‍തിരിക്കുക
"ദൈവം അവിശ്വാസിയായ ഭര്‍ത്താ
വിനെ വേര്‍തിരിക്കുന്നു."[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം]
# അവിശ്വാസിയായ സ്ത്രീവേര്‍തിരിയുന്നു
" ദൈവം അവിശ്വാസിയായ സ്ത്രീയ
വേര്‍തിരിക്കുന്നു". [കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം].
# അവരെ ദൈവം വേര്‍തിരിച്ചിരിക്കുന്നു.(കര്‍ത്തരി/കര്‍മ്മണി പ്രയോഗം)

16
1co/07/15.md Normal file
View File

@ -0,0 +1,16 @@
# ഇപ്രകാരമുള്ള കാര്യങ്ങളില്‍, സഹോദരനോ സഹോദരിയോ അവരുടെ ഉടമ്പടി
കളാല്‍ ബന്ധിക്കപ്പെടുന്നില്ല
"ഇതുപോലുള്ള കാര്യങ്ങളില്‍, വിവാഹിതനായ
വിശ്വസിക്കുന്ന പങ്കാളിയുടെ നിയമപരമായ കടപ്പാട് ആവശ്യമാകുന്നില്ല"
[കാണുക:കര്‍ത്തരി/കര്‍മ്മണി].
# സ്ത്രീയേ, നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷിക്കുമെന്ന് നിനക്ക് എപ്രകാരം അറിയാം?
"രക്ഷിക്കപ്പെടാത്ത നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷിക്കുമോ എന്നു നിനക്കറിഞ്ഞു
കൂടാ." [കാണുക: ഏകോത്തര ചോദ്യം].
# മനുഷ്യാ, നിന്‍റെ ഭാര്യയെ നീ രക്ഷിക്കുമോ എന്നു നിനക്ക് എപ്രകാരം അറിയാം
"അവിശ്വാസിയായ നിന്‍റെ ഭാര്യയെ നീ രക്ഷിക്കുമെന്നു നിനക്ക് അറിഞ്ഞുകൂടാ."
[കാണുക: ഏകോത്തര ചോദ്യം].

22
1co/07/17.md Normal file
View File

@ -0,0 +1,22 @@
# ഓരോരുത്തരും
"ഓരോ വിശ്വാസിയും"
# എല്ലാ സഭകളിലുമുള്ള എന്‍റെ നിയമം ഇതു തന്നെ
പൌലോസ് എല്ലാ സഭകളി
ലുമുള്ള വിശ്വാസികളും ഈ നിലവാരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിക്കു
കയായിരുന്നു.
# വിശ്വസിക്കുവാനായി വിളിക്കപ്പെട്ടപ്പോള്‍ ആരെങ്കിലും പരിഛേദന ചെയ്യപ്പെട്ടിരു
ന്നുവോ
പൌലോസ് പരിച്ചേദന സ്വീകരിച്ചവരെ[യഹൂദന്മാരെ] അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. AT:"പരിഛേദന സ്വീകരിച്ചവരോട്, ദൈവം
നിങ്ങളെ വിശ്വാസത്തിനായി ആഹ്വാനം ചെയ്തപ്പോള്‍ നിങ്ങള്‍ മുന്‍പേ തന്നെ
പരിഛേദന സ്വീകരിച്ചിരുന്നുവല്ലോ." [കാണുക:ഏകോത്തര ചോദ്യം].
# വിശ്വാസത്തിനായി വിളിക്കപ്പെട്ടപ്പോള്‍ ആരെങ്കിലും പരിഛേദന സ്വീകരിച്ചിരുന്നുവോ
ഇപ്പോള്‍ പൌലോസ് വിഛേദനക്കാരെ അഭിസംബോധന ചെയ്യുന്നു.
AT: വിഛേദനക്കാരോട്, ദൈവം നിങ്ങളെ വിശ്വാസത്തിനായി വിളിച്ചപ്പോള്‍
നിങ്ങള്‍ പരിഛേദനയുള്ളവരായിരുന്നില്ല."[കാണുക ഏകോത്തര ചോദ്യം].

27
1co/07/20.md Normal file
View File

@ -0,0 +1,27 @@
# വിളിയില്‍
"വിളി" എന്നത് ഈ ഘട്ടത്തില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവൃത്തി
അല്ലെങ്കില്‍ പദവിയെ സൂചിപ്പിക്കുന്നു;"നിങ്ങള്‍ ചെയ്യുന്നതുപോലെ ജീവിക്കുക
യും പ്രവര്‍ത്തിക്കുകയും ചെയ്യുക".[UDB].
# ദൈവം നിങ്ങളെ വിളിക്കുമ്പോള്‍ ഒരു അടിമയായിരുന്നുവോ?
AT: വിശ്വസിപ്പാ
നായി നിങ്ങളെ ദൈവം വിളിച്ചപ്പോള്‍ അടിമയായിരുന്നവര്‍ക്ക്" [കാണുക:
ഏകോത്തര ചോദ്യം]
# കര്‍ത്താവിന്‍റെ സ്വതന്ത്രന്‍
ഈ സ്വതന്ത്രന്‍ ദൈവത്താല്‍ ക്ഷമിക്കപ്പെട്ടവനായതിനാല്‍ സാത്താനില്‍നിന്നും പാപത്തില്‍നിന്നും സ്വതന്ത്രന്‍ ആണ്.
# നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നു
AT:"നിങ്ങള്‍ക്കായി മരിച്ചതിനാല്‍ ക്രിസ്തു നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു."
# വിശ്വസിക്കുവാനായി നാം വിളിക്കപ്പെട്ടപ്പോള്‍
"ദൈവത്തില്‍ വിശ്വസിക്കുവാനായി ദൈവം നമ്മെ വിളിച്ചപ്പോള്‍"[നോക്കുക:കര്‍ത്തരി/കര്‍മ്മണി].
# നമ്മെ......നാം
എല്ലാ ക്രിസ്ത്യാനികളെയും കുറിക്കുന്നു.[കാണുക::ഉള്‍ക്കൊള്ളല്‍].

17
1co/07/25.md Normal file
View File

@ -0,0 +1,17 @@
# ഇപ്പോള്‍ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്തവരെക്കുറിച്ചു, എനിക്ക് കര്‍ത്താ
വില്‍ നിന്ന് കല്‍പ്പന ഒന്നുമില്ല
ഈ സാഹചര്യത്തെക്കുറിച്ച് യേശുവിന്‍റെ ഉപ
ദേശം ഒന്നുമില്ല എന്നു പൌലോസ് അറിയുന്നു.AT: ഒരിക്കലും വിവാഹം കഴി
ച്ചിട്ടില്ലാത്തവരെ ക്കുറിച്ച് കര്‍ത്താവില്‍നിന്ന് എനിക്ക് കല്‍പ്പനയൊന്നും ഇല്ല..
# എന്‍റെ അഭിപ്രായം
പൌലോസ് ഊന്നിപ്പറയുന്നത്‌ വിവാഹത്തെ സംബന്ധിച്ച ഈ ചിന്തകള്‍ തന്‍റേതാണ്
കര്‍ത്താവില്‍ നിന്ന് നേരിട്ടുള്ള കല്‍പ്പനകള്‍ അല്ല.
അതുകൊണ്ട്
AT:"അതുകൊണ്ട്" അല്ലെങ്കില്‍ "ഇതിനാല്‍"
# ആസന്നമായ പ്രതിസന്ധി
AT: "വരുവാന്‍ പോകുന്ന ദുരന്തം"

27
1co/07/27.md Normal file
View File

@ -0,0 +1,27 @@
# വിവാഹ ഉടമ്പടിയാല്‍ നിങ്ങള്‍ ഒരു സ്ത്രീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവോ
പൌലോസ് വിവാഹിതരായ പുരുഷന്മാരെ അഭിസംബോധന ചെയ്യുകയായിരു
ന്നു.AT: നിങ്ങള്‍ വിവാഹിതരെങ്കില്‍"
# അതില്‍ നിന്നും സ്വാതന്ത്ര്യം അന്വേഷിക്കരുത്
AT: വിവാഹ ഉടമ്പടിയില്‍ നിന്ന്
വിടുതല്‍ നേടുവാന്‍ ശ്രമിക്കരുത്."
# നിങ്ങള്‍ ഭാര്യയില്‍ നിന്ന് സ്വതന്ത്രനോ അവിവാഹിതനോ ആണോ?
പൌലോസ് ഇപ്പോള്‍ അവിവാഹിതരെയാണ് അഭിസംബോധന ചെയ്തത്.
AT: "നിങ്ങള്‍ ഇപ്പോള്‍ വിവാഹിതനല്ലെങ്കില്‍"
# ഒരു ഭാര്യയെ അന്വേഷിക്കരുത്
AT: "വിവാഹിതനാകുവാന്‍ ശ്രമിക്കരുത്".
# സമര്‍പ്പിക്കപ്പെട്ടത്
"നിറവേറ്റിയത്" അല്ലെങ്കില്‍ "ഇടപെട്ടത്"
# അവയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.
AT: നിങ്ങള്‍ അവ
പ്രാപിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല.

28
1co/07/29.md Normal file
View File

@ -0,0 +1,28 @@
# സമയം കുറവാണ്
AT: "വളരെ കുറച്ചു സമയമെ ഉള്ളൂ" അല്ലെങ്കില്‍ "സമയം
ഒട്ടുമിക്കവാറും കഴിഞ്ഞുപോയി."
# കരയുക
AT:"കരയുക" അല്ലെങ്കില്‍ "കണ്ണുനീരോടുകൂടെ ദു:ഖിക്കുക"
# അവര്‍ക്ക് വസ്തുവകകള്‍ ഒന്നുമുണ്ടായിരുന്നില്ല
AT:"അവര്‍ക്ക് സ്വന്തമായി
ഒന്നുമുണ്ടായിരുന്നില്ല"
# ലോകവുമായി ഇടപാടുകള്‍ ഉള്ളവര്‍
AT: "അനുദിനവും അവിശ്വാസികളുമായി
ഇടപാടുള്ളവര്‍"
# അവയുമായി ഇടപാടുകള്‍ ഇല്ലാത്തവരെപ്പോലെ
AT: "അവിശ്വാസികളുമായി
ഇടപാടുകള്‍ നടത്താത്തവരെപ്പോലെ."
# ഈ ലോകത്തിന്‍റെ സംവിധാനങ്ങളെല്ലാം അവസാനിക്കുവാന്‍ പോകുന്നതിനാല്‍
ഈ ലോകത്തിന്‍മേലുള്ള സാത്താന്യ നിയന്ത്രണം വളരെ വേഗം നില്‍ക്കുവാന്‍
പോകുന്നതിനാല്‍.

12
1co/07/32.md Normal file
View File

@ -0,0 +1,12 @@
# ചിന്തകുലങ്ങളില്‍ നിന്ന് സ്വതന്ത്രം
AT: "ശാന്തം" അല്ലെങ്കില്‍"ആകുല ചിന്താരഹിതം"
# കുറിച്ചുള്ള ഉത്തരവാദിത്വം
AT:" ലക്ഷ്യമിട്ട്"
# അവന്‍ വിഭാഗിക്കപ്പെട്ടു
AT: അവന്‍ ദൈവത്തെയും തന്‍റെ ഭാര്യയേയും തൃപ്തി
പ്പെടുത്തുവാന്‍ ശ്രമിക്കുന്നു."

7
1co/07/35.md Normal file
View File

@ -0,0 +1,7 @@
# നിര്‍ബന്ധാവസ്ഥ
AT:"ഭാരം" അല്ലെങ്കില്‍ "പരിമിതപ്പെടുത്തല്‍"
# സമര്‍പ്പിക്കപ്പെട്ടതാകാം
AT:"കേന്ദ്രീകൃതപ്പെട്ടതാകാം"

14
1co/07/36.md Normal file
View File

@ -0,0 +1,14 @@
# കരുതുന്നില്ല.......യോഗ്യമായ വിധം
"അനുയോജ്യമായ വിധം" അല്ലെങ്കില്‍ "മാനിക്കാ
ത്ത വിധം"
# തന്‍റെ പ്രതിശ്രുതവധു
സാധ്യമായഅര്‍ത്ഥങ്ങള്‍ 1)"താന്‍ വിവാഹം ചെയ്തുകൊള്ളാ മെന്നു വാക്കുകൊടുത്ത സ്ത്രീ അല്ലെങ്കില്‍ 2) "തന്‍റെ കന്യകയായ മകള്‍"
# അവന്‍ വിവാഹംചെയ്തു കൊള്ളട്ടെ
സാധ്യമായ അര്‍ത്ഥങ്ങള്‍ 1) താന്‍ തന്‍റെ
പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യുക" അല്ലെങ്കില്‍ 2) തന്‍റെ മകളെ വിവാഹം
ചെയ്തു കൊടുക്കുക.

23
1co/07/39.md Normal file
View File

@ -0,0 +1,23 @@
# അവന്‍ ജീവിച്ചിരിക്കുന്നിടത്തോളം
"അവന്‍ മരിക്കുന്നിടത്തോളം"
# അവള്‍ ആഗ്രഹിക്കുന്ന ആരുമായും
AT: "അവള്‍ ആവശ്യപ്പെടുന്ന ആരുമായും"
# കര്‍ത്താവില്‍
AT:"പുതിയ ഭര്‍ത്താവ് ഒരു വിശ്വാസിയാണെങ്കില്‍"
# എന്‍റെ വിധികല്പ്പിതം
"ദൈവവചനത്തിന്‍റെ എന്‍റെ ഗ്രാഹ്യം"
# അധിക സന്തോഷം
അധിക സംതൃപ്തിയുള്ള,അധിക ആനന്ദമുള്ള
# അവള്‍ ആയിരിക്കുന്നതുപോലെ ജീവിക്കട്ടെ
AT:"അവിവാഹിതയായി തുടരട്ടെ."

32
1co/08/01.md Normal file
View File

@ -0,0 +1,32 @@
# തുടര്‍ന്ന്‍ കൊരിന്ത്യര്‍ പൌലോസിനോട്‌ ചോദിച്ച അടുത്ത ചോദ്യത്തി
ലേക്ക് പോകുന്നതിനായി ഈ പദസഞ്ചയം ഉപയോഗിക്കുന്നു.
# വിഗ്രഹാര്‍പ്പിതമായ ഭക്ഷണം
ജാതീയ ആരാധകര്‍ ദൈവത്തിനു ധാന്യം, മത്സ്യം,
കോഴി, അല്ലെങ്കില്‍ മാംസം, എന്നിവ നിവേദിക്കുന്നു. അവയുടെ ഒരു ഭാഗം
യാഗപീഠത്തില്‍ ദഹിപ്പിക്കുന്നു. ശേഷിച്ചത് ആരാധകനോ അല്ലെങ്കില്‍ ചന്തയില്‍
വില്പ്പനക്കോ നല്‍കുന്നു, പൌലോസ് ശേഷിച്ച ഭാഗത്തെക്കുറിച്ച് സംസാരിക്കുന്നു.
# " നമുക്കെല്ലാവര്‍ക്കും അറിവുണ്ടെന്ന്" ഞങ്ങള്‍ക്ക് അറിയാം
ചില കൊരിന്ത്യര്‍
ഉപയോഗിക്കുന്ന പദസമുച്ചയത്തെ പൌലോസ് ഉദ്ധരിക്കുന്നു.AT: "നാമെല്ലാം
അറിയുന്നതുപോലെ, നിങ്ങള്‍തന്നെ പറയുവാനാഗ്രഹിക്കുന്നതുപോലെ "നമുക്കെ
ല്ലാവര്‍ക്കും അറിവുണ്ട്".
# ധിക്കാരം നിറഞ്ഞ
"ഒരുവനെ അഹങ്കാരിയാക്കുക" അല്ലെങ്കില്‍"അവര്‍ ആയിരിക്കു
ന്നതിനേക്കാള്‍ ഉന്നതമായ ഭാവത്തില്‍ ചിന്തിപ്പാന്‍ ഇടവരുത്തുക"
# തനിക്കു എന്തൊക്കെയോ അറിയാമെന്നു ചിന്തിക്കുക"
"ഏതിനെക്കുറിച്ചൊക്കെ
എന്തൊക്കെയോ അറിയാമെന്നു അവന്‍ വിശ്വസിക്കുന്നു"
# ആ വ്യക്തി അവനാല്‍ അറിയപ്പെടുന്നു
"ദൈവം ആ വ്യക്തിയെ അറിയുന്നു"
[കാണുക:കര്‍ത്തരി/കര്‍മ്മണി].

19
1co/08/04.md Normal file
View File

@ -0,0 +1,19 @@
# ഞങ്ങള്‍
പൌലോസും കൊരിന്ത്യരും [കാണുക:ഉള്‍ക്കൊള്ളല്‍]
# "ഈ ലോകത്തിലെ വിഗ്രഹം ഒന്നുമില്ല"എന്നറിയുക
കൊരിന്ത്യര്‍ ഉപയോഗിച്ചു
വന്നിരുന്ന ഒരു പദപ്രയോഗം പൌലോസ് ഉദ്ധരിക്കുന്നു.AT:"നമുക്കെല്ലാം അറി
യാവുന്നതുപോലെ,നിങ്ങള്‍തന്നെ പറയുവാന്‍ ആഗ്രഹിക്കുന്നപ്രകാരം, ഒരു വിഗ്ര
ഹമെന്നത് നമുക്ക് ശക്തിയോ അര്‍ത്ഥമോ ഉള്ളതല്ല."
# ദേവന്മാരും കര്‍ത്താക്കന്മാരും
പൌലോസ് ബഹുദൈവങ്ങളില്‍ വിശ്വസിച്ചിരുന്നി
ല്ല, എന്നാല്‍ ജാതികള്‍ അപ്രകാരം വിശ്വസിച്ചിരുന്നു എന്നു താന്‍ ഗ്രഹിച്ചിരുന്നു.
# നാം
പൌലോസും കൊരിന്ത്യരും.[കാണുക: :ഉള്‍ക്കൊള്ളല്‍]

7
1co/08/07.md Normal file
View File

@ -0,0 +1,7 @@
# എല്ലാവരും.......കുറേപ്പേര്‍
"എല്ലാ ജനങ്ങളും.....എല്ലാ ജനങ്ങളുടെയും ഒരു ഭാഗം"
# കളങ്കിതര്‍
"നശിച്ച" അല്ലെങ്കില്‍ "ഉപദ്രവിക്കപ്പെട്ട"

23
1co/08/08.md Normal file
View File

@ -0,0 +1,23 @@
# ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല
"ഭക്ഷണം നമുക്ക് ദൈവത്തോട്
യാതൊരു ആനുകൂല്യവും നല്‍കുന്നില്ല" അല്ലെങ്കില്‍ "നാം കഴിക്കുന്ന ഭക്ഷണം
ദൈവം നമ്മോടു പ്രസാദിക്കുന്നതിന് കാരണമാകുന്നില്ല"
# നാം കഴിക്കാതിരിക്കുന്നതിനാല്‍ മോശമാകുന്നില്ല,നാം കഴിക്കുന്നതിനാല്‍ മെച്ച
പ്പെട്ടവരാകുന്നതുമില്ല
"നാം കഴിക്കുന്നതിനാല്‍ നമുക്കൊന്നും നഷ്ടപ്പെടുന്നില്ല, നാം
കഴിക്കാതിരിക്കുന്നതിനാല്‍ ഒന്നും നേടുന്നതുമില്ല."
# കഴിക്കുവാന്‍ ധൈര്യം കൊള്ളുക
കഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക."
# ബലഹീനന്‍
വിശ്വാസത്തില്‍ ശക്തരല്ലാത്ത വിശ്വാസികള്‍.
# ഭക്ഷണത്തില്‍
" ഭക്ഷണ വേളയില്‍" അല്ലെങ്കില്‍ "ആഹാരം കഴിക്കുമ്പോള്‍ "[UDB].

13
1co/08/11.md Normal file
View File

@ -0,0 +1,13 @@
# ബലഹീനനായ സഹോദരനോ സഹോദരിയോ.....നശിക്കുന്നു
തന്‍റെ വിശ്വാസത്തില്‍
ബലഹീനനോ ബലഹീനയോ ആയ സഹോദരനോ സഹോദരിയോ പാപം ചെയ്യുകയോ അവന്‍റെ അല്ലെങ്കില്‍ അവളുടെ വിശ്വാസം നഷ്ടപ്പെടുകയോ ചെയ്യുക.
# അതുകൊണ്ട്
"ഈ അവസാന തത്വം നിമിത്തം"
# ഭക്ഷണം നിമിത്തം ആകുമെങ്കില്‍
"ഭക്ഷണം സംഭവിപ്പിക്കുമെങ്കില്‍" അല്ലെങ്കില്‍
"ഭക്ഷണം പ്രോല്‍സാഹിപ്പിക്കുമെങ്കില്‍".

30
1co/09/01.md Normal file
View File

@ -0,0 +1,30 @@
# ഞാന്‍ സ്വതന്ത്രനല്ലയോ?
തനിക്കുള്ളതായ അവകാശങ്ങളെ കൊരിന്ത്യര്‍ക്ക് ഓര്‍മ്മ
പ്പെടുത്തുവാനായി പൌലോസ് ഈ ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു.
AT:"ഞാന്‍ സ്വതന്ത്രനാണ്"[കാണുക ഏകോത്തര ചോദ്യം].
# ഞാന്‍ ഒരു അപ്പോസ്തലനല്ലയോ?
പൌലോസ് ഈഏകോത്തര ചോദ്യം ഉപയോ
ഗിക്കുക വഴി താന്‍ ആരാണെന്നും തന്‍റെ അവകാശങ്ങള്‍ എന്താണെന്നും കോരി
ന്ത്യരെ ബോധ്യപ്പെടുത്തുന്നു,AT:"ഞാന്‍ ഒരു അപ്പോസ്തലന്‍ ആകുന്നു"{കാണുക:
ഏകോത്തര ചോദ്യം]
# ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെ കണ്ടിട്ടില്ലയോ?
ഈ ഏകോത്തര ചോദ്യം ഉപയോഗിച്ചു താന്‍ ആരാണെന്ന് കൊരിന്ത്യരെ ഓര്‍മ്മപ്പെടുത്തുന്നു.
AT: "നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്". [കാണുക: ഏകോത്തര
ചോദ്യം].
# കര്‍ത്താവില്‍ എന്‍റെ കൈവേല നിങ്ങളല്ലയോ?
പൌലോസ് ഈ ഏകോത്തര
ചോദ്യം കൊരിന്ത്യര്‍ക്ക് തന്നോടുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുവാനായി
ഉപയോഗിക്കുന്നു. AT:"ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം കര്‍ത്താവിലുള്ള
എന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമാണ്."{കാണുക: ഏകോത്തര ചോദ്യം].
# നിങ്ങള്‍ തെളിവ് ആകുന്നു
AT: "ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം ഉറപ്പി
ക്കുന്നു."

24
1co/09/03.md Normal file
View File

@ -0,0 +1,24 @@
# ഭക്ഷിപ്പാനും പാനം ചെയ്യുവാനും ഞങ്ങള്‍ക്ക് അവകാശമില്ലയോ?
AT: "സഭകളില്‍
നിന്ന് ഭക്ഷണവും പാനീയവും സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് തികച്ചും അവകാശം
ഉണ്ട്." [കാണുക:ഏകോത്തര ചോദ്യം]
# ഞങ്ങള്‍
പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു.[കാണുക:
പ്രത്യേക വിഭാഗം]
# മറ്റു അപ്പോസ്തലന്മാരും,കര്‍ത്താവിന്‍റെ സഹോദരന്മാരും,കേഫാവും ചെയ്തു വരുന്നതുപോലെ, വിശ്വാസിയായ ഭാര്യയെ കൂടെ കൊണ്ടുപോകുവാന്‍ ഞങ്ങ ള്‍ക്ക് അവകാശമില്ലയോ?
" ഞങ്ങള്‍ക്ക് വിശ്വാസികളായ ഭാര്യമാര്‍ ഉണ്ടെങ്കില്‍
അവരെ ഞങ്ങളോടോപ്പം കൊണ്ടുപോകേണ്ടതിനു ഞങ്ങള്‍ക്ക് മറ്റു അപ്പോസ്തല
ന്മാരെയും, കര്‍ത്താവിന്‍റെ സഹോദരന്മാരെപ്പോലെയും, കേഫാവിനെപ്പോലെയും
അവകാശമുണ്ട്‌." [കാണുക:ഏകോത്തര ചോദ്യം].
# ബര്‍ന്നബാസും ഞാനും ആണോ അദ്ധ്വാനിക്കുവാന്‍ നിര്‍ബന്ധം ഉള്ളവര്‍?
AT:
"ബര്‍ന്നബാസിനും എനിക്കും അദ്ധ്വാനിക്കാതിരിക്കുവാന്‍ അവകാശമുണ്ട്‌" അല്ലെ
ങ്കില്‍ "ബര്‍ന്നബാസും ഞാനും അദ്ധ്വാനിച്ചു പണം സമ്പാദിക്കണമെന്നു നിങ്ങള്‍
പ്രതീക്ഷിക്കുന്നു"[കാണുക:ഏകോത്തര ചോദ്യം]

27
1co/09/07.md Normal file
View File

@ -0,0 +1,27 @@
# തന്‍റെ സ്വന്ത ചെലവില്‍ സൈനികനായി സേവിക്കുന്നവന്‍ ആര്?
AT: ഒരു സൈനി
കന്‍ തന്‍റെ സ്വന്ത പണം ഉപയോഗിച്ചു സേവനം ചെയ്യുകയില്ല."[കാണുക: ഏകോ
ത്തര ചോദ്യം].
# മുന്തിരിത്തോട്ടം നാട്ടുണ്ടാക്കിയിട്ടു അതിന്‍റെ ഫലം ഭക്ഷിക്കാത്തവര്‍ ആര്?
AT:"മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ അതിന്‍റെ ഫലം കഴിക്കും," അല്ലെങ്കില്‍
"മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ അതിന്‍റെ ഫലം കഴിക്കരുതെന്ന് ആരും
ചിന്തിക്കില്ല."[കാണുക:എകൊത്തര ചോദ്യം].
# ആട്ടിന്‍കൂട്ടത്തെ പരിപാലിച്ചിട്ട് അതിന്‍റെ പാല്‍ കുടിക്കാത്തവന്‍ ആര്?AT:
"ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നവന് അതില്‍നിന്നും തനിക്കുള്ള പാല്‍ ലഭിക്കും."
അല്ലെങ്കില്‍ "ആരുംതന്നെ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നവന്‍ അതില്‍ നിന്നുള്ള
പാല്‍ താന്‍ എടുക്കരുത് എന്നു ചിന്തിക്കാറില്ല."[കാണുക:ഏകോത്തര ചോദ്യം].
# ഞാന്‍ ഇവയൊക്കെയും മാനുഷികമായ അധികാര പ്രകാരമാണോ പറയുന്നത്?
AT: "ഞാന്‍ ഇവയെ മാനുഷിക സമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തിലല്ല പറയുന്നത്."
[കാണുക:ഏകോത്തര ചോദ്യം].
# ന്യായപ്രമാണവും ഇതു പറയുന്നില്ലയോ?
AT: "ന്യായപ്രമാണത്തില്‍ എഴുതപ്പെട്ടിട്ടു
ള്ളത് ഇതാണ്." [കാണുക: ഏകോത്തര ചോദ്യം].

13
1co/09/09.md Normal file
View File

@ -0,0 +1,13 @@
# ദൈവം വാസ്തവമായി കാളയ്ക്കുവേണ്ടിയാണോ ചിന്തിക്കുന്നത്?
AT: ദൈവം
കാളകളെയല്ല വളരെ കാര്യമായി സംരക്ഷിക്കുന്നത്"കാണുക:ഏകോത്തര ചോദ്യം]
# താന്‍ വളരെ ഉറപ്പായും ഞങ്ങളെക്കുറിച്ചല്ലേ സംസാരിക്കുന്നത്?
AT:ദൈവം തീര്‍ച്ചയായും ഞങ്ങളെക്കുറിച്ചാണ് സംസാരിച്ചത്."[കാണുക:ഏകോത്തര ചോദ്യം].
# ഞങ്ങളെക്കുറിച്ച്
"ഞങ്ങളെ" എന്നത് പൌലൊസിനെയും ബര്‍ന്നബാസിനെയും
സൂചിപ്പിക്കുന്നു.[കാണുക:ഉള്‍ക്കൊള്ളല്‍].

26
1co/09/12.md Normal file
View File

@ -0,0 +1,26 @@
# മറ്റുള്ളവരെങ്കില്‍
മറ്റുള്ള സുവിശേഷ പ്രവര്‍ത്തകര്‍.
# ഈ അവകാശം
ഇവിടെ പൌലോസ് സൂചിപ്പിക്കുന്ന അവകാശം ആദ്യമായി
കൊരിന്ത്യര്‍ക്ക് സുവിശേഷം അറിയിച്ചത് പൌലോസ് ആകയാല്‍ അവരാല്‍
പൌലോസിന്‍റെ ജീവിതച്ചെലവുകള്‍ അവരാല്‍ നിറവേറ്റപ്പെടുന്നതിനുള്ള അവ
കാശം തനിക്കുണ്ടെന്ന് ആണ്.
# ഞങ്ങള്‍ക്ക് ഏറ്റവുമധികം ഇല്ലേ?
"ഞങ്ങള്‍" എന്നത് പൌലൊസിനെയും ബര്‍ന്ന
ബാസിനെയും സൂചിപ്പിക്കുന്നു.AT: ഞങ്ങള്‍ക്ക് ഈ അവകാശം വളരെയധികം
ഉണ്ട്".[കാണുക:പ്രത്യേക വിഭാഗം; ഏകോത്തര ചോദ്യം]
# ഇടര്‍ച്ചയായിരിക്കുക
" ഒരു ഭാരമായിരിക്കുക" അല്ലെങ്കില്‍ "വ്യാപിക്കുന്നതിനെ
തടുക്കുക".
# അവരുടെ ഉപജീവനം സുവിശേഷത്താല്‍ ലഭ്യമാകണം
"സുവിശേഷ സന്ദേശം പറ
യുന്നതിനുള്ള ദൈനംദിന സഹായം ലഭ്യമാകണം."

21
1co/09/15.md Normal file
View File

@ -0,0 +1,21 @@
# ഈ അവകാശങ്ങള്‍
AT: "ഈ ആദായങ്ങള്‍" അല്ലെങ്കില്‍ " അവകാശപ്പെട്ട ഈ കാര്യങ്ങള്‍".
# ആയതിനാല്‍ എനിക്കായി നിങ്ങള്‍ എന്തെങ്കിലും ചെയ്യണം
AT: "നിങ്ങളില്‍നിന്നും
എന്തെങ്കിലും ലഭിക്കുവാന്‍" അല്ലെങ്കില്‍ "അതുകൊണ്ട് നിങ്ങള്‍ ദൈനംദിന
സഹായം എനിക്ക് നല്‍കണം".
# നഷ്ടപ്പെടുത്തുക
AT:"എടുത്തുകളയുക" അല്ലെങ്കില്‍ "തിരിച്ചെടുക്കുക"
# ഞാന്‍ ഇതു ചെയ്യണം
"ഞാന്‍ സുവിശേഷം പ്രസംഗിക്കണം"
# എങ്കില്‍ എനിക്ക് അയ്യോ കഷ്ടം
AT: "എങ്കില്‍ എനിക്ക് ദൌര്‍ഭാഗ്യം ഭവിക്കും"

35
1co/09/17.md Normal file
View File

@ -0,0 +1,35 @@
# ഞാന്‍ മനപ്പൂര്‍വം ഇതു ചെയ്യുന്നുവെങ്കില്‍
"ഞാന്‍ മനപ്പൂര്‍വം പ്രസംഗിക്കുന്നു
വെങ്കില്‍"
# മനപ്പൂര്‍വം
AT:"സന്തോഷപൂര്‍വ്വം" അല്ലെങ്കില്‍ "സൌജന്യമായി"
# എന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടതിന് എനിക്കൊരു ഉത്തരവാദിത്വം ഉണ്ട്.
AT: "പൂര്‍ത്തീ
കരിക്കുവനായി ദൈവം ഏല്‍പ്പിച്ച ദൌത്യം ഞാന്‍ ചെയ്തിരിക്കണം."[കാണുക:
കര്‍ത്തരി/കര്‍മ്മണി].
# അപ്പോള്‍ എനിക്കുള്ള പ്രതിഫലം എന്ത്?
AT: "ഇതാണ് എന്‍റെ പ്രതിഫലം"
[കാണുക:ഏകോത്തര ചോദ്യം].
# ഞാന്‍ പ്രസംഗിക്കുമ്പോള്‍, യാതൊരു ചെലവും പ്രതീക്ഷിക്കാതെ സുവിശേഷം
പ്രദാനം ചെയ്യുകയും, സുവിശേഷഘോഷണത്തില്‍ എന്‍റെ അവകാശം മുഴുവന്‍
പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യണം.
AT: "പ്രസംഗത്തില്‍ എന്‍റെ പ്രതിഫലം
എന്നത് നിര്‍ബന്ധിതനാകാതെ ഞാന്‍ പ്രസംഗിക്കുവാന്‍ കഴിയുക എന്നതാണ്."
# സുവിശേഷം പ്രദാനം ചെയ്യുക
AT:"സുവിശേഷം പ്രസംഗിക്കുക"
# സുവിശേഷീകരണത്തില്‍ ഞാന്‍ എന്‍റെ മുഴുവന്‍ അവകാശത്തെയും ഉപയോഗിക്കുക
AT:"ഞാന്‍ യാത്രചെയ്യുകയും പ്രസംഗിക്കുകയും ചെയ്യവേ, ജനം എന്നെ സഹായി
ക്കുവാന്‍ ജനത്തോടു അഭ്യര്‍ഥിക്കുക"

16
1co/09/19.md Normal file
View File

@ -0,0 +1,16 @@
.
# അധികം നേടേണ്ടതിനു
"വിശ്വസിക്കേണ്ടതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുക"
അല്ലെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മറ്റുള്ളവരെ സഹായിക്കുക."
# ഞാന്‍ യഹൂദനെപ്പോലെയായി
AT: "ഞാന്‍ യഹൂദനെപ്പോലെയായി" അല്ലെങ്കില്‍
"ഞാന്‍ യഹൂദ നടപടികള്‍ പ്രായോഗികമാക്കി.
# ന്യായപ്രമാണത്തിന്‍കീഴ് ജീവിക്കുക
AT: "യഹൂദ നേതൃത്വത്തിന്‍റെ നിബന്ധനകളെ
യഹൂദ തിരുവെഴുത്തു അവര്‍ ഗ്രഹിച്ച വിധപ്രകാരം സ്വീകരിച്ചുകൊണ്ട് പിന്തുടരുവാന്‍ സമര്‍പ്പിതനായിരുന്നു,

5
1co/09/21.md Normal file
View File

@ -0,0 +1,5 @@
# ന്യായപ്രമാണത്തിനു പുറമേ
ഈ ജനം മോശെയുടെ ന്യായപ്രമാണത്തെ അനുസരി
ക്കുന്നില്ല. ഇവരാണ് പുറജാതി ദേശങ്ങള്‍.AT:"യഹൂദ ന്യായപ്രമാണത്തിന്‍റെ
നിയന്ത്രണ പരിധിക്കു പുറത്ത്"

34
1co/09/24.md Normal file
View File

@ -0,0 +1,34 @@
# ഓട്ടക്കളത്തില്‍ എല്ലാ ഓട്ടക്കാരും പന്തയത്തില്‍ ഓടുമെങ്കിലും, ഒരുവനു മാത്രമേ
സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങള്‍ അറിയുന്നില്ലയോ/
പ്രതീക്ഷിക്കുന്ന
[രേഖപ്പെടുത്തിയിട്ടില്ല എങ്കിലും] പ്രതികരണം ചോദ്യത്തിന്‍റെ വാസ്തവത്തെക്കുറി
ച്ചുള്ള ഗ്രാഹ്യം ആണ്: "അതെ, എല്ലാ ഓട്ടക്കാരും പന്തയത്തില്‍ ഓടുമെങ്കിലും,
ഒരു ഓട്ടക്കാരനു മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ." {കാണുക: ഏകോത്തര
ചോദ്യം].
# പന്തയത്തില്‍ ഓടുക
ക്രിസ്തീയ ജീവിതവും പ്രവര്‍ത്തനവും നയിക്കുക എന്നത് ഓട്ടക്കളത്തില്‍ ഓടുന്ന ഒരു കായികാഭ്യാസിയോട് പൌലോസ് താരതമ്യം
ചെയ്യുന്നു. ഒരു മത്സരത്തിനു കായികാഭ്യാസിക്ക് നിഷ്കര്‍ഷമായ പരിശീലനം
ആവശ്യമായതുപോലെ, ക്രിസ്തീയജീവിതത്തിലും പ്രവര്‍ത്തനത്തിലും ആവശ്യമാണ്, മത്സരത്തില്‍ എന്നപോലെ ക്രിസ്ത്യാനിക്ക് നിര്‍ദ്ദിഷ്ട ലക്ഷ്യം ഉണ്ട്.
[കാണുക: രൂപകം]
# സമ്മാനം പ്രാപിക്കുവാന്‍ തക്കവണ്ണം ഓടുക
ഉദ്യമത്തില്‍ വിജയം കൈവരിക്കുക എന്ന സമര്‍പ്പണത്തോടെയുള്ള ഓട്ടത്തെ നിങ്ങള്‍ ചെയ്യണമെന്നു ദൈവം ആവശ്യ
പ്പെടുന്നവ ചെയ്യുന്നതിനുള്ള സമര്‍പ്പണത്തോട് താരതമ്യം ചെയ്തിരിക്കുന്നു.
[കാണുക: രൂപകം].
# പുഷ്പചക്രം
ഒരു സംഭവത്തിനായി, അതിന്‍റെ വിജയത്തിലോ പൂര്‍ത്തീകരണ
ത്തിലോ അതിന്‍റെ മേധാവിയാല്‍ നല്‍കപ്പെടുന്ന ഒരു അംഗീകാരം; ഈ സാദൃശ്യം
ദൈവത്തെ മാനിച്ചുകൊണ്ടുള്ള ജീവിതത്തെ സൂചിപ്പിക്കുന്നു, ദൈവം അതിനു
രക്ഷയെന്ന സ്ഥിരമായ അടയാളം നല്‍കുകയും ചെയ്യുന്നു. [കാണുക:രൂപകം].
# ഞാന്‍ തന്നെ അയോഗ്യനായി തീരാതിരിക്കേണ്ടതിനു
കര്‍ത്തരി പ്രയോഗം വാച
കത്തിന്‍റെ കര്‍മ്മണി പ്രയോഗമായി ഘടന മാറ്റം ചെയ്തിരിക്കുന്നു..AT::"ന്യായാ
ധിപന്‍ എന്നെ അയോഗ്യനാക്കരുത്."[കര്‍ത്തരി/കര്‍മ്മണി].

21
1co/10/01.md Normal file
View File

@ -0,0 +1,21 @@
# നമ്മുടെ പിതാക്കന്മാര്‍
പുറപ്പാടു പുസ്തകത്തില്‍ മോശെയുടെ കാലഘട്ടത്തില്‍
ഇസ്രയേല്‍ ജനത ചെങ്കടലില്‍ കൂടെ നയിക്കപ്പെട്ടതും മിസ്രയീം സൈന്യം
അവരെ പിന്തുടരുന്നതിനെയും പൌലോസ് ഇവിടെ സൂചിപ്പിക്കുന്നു."നമ്മുടെ"
എന്നത് ഉള്‍ക്കൊള്ളല്‍ ആണ്.
AT:"എല്ലാ യഹൂദന്മാരുടെയും പിതാവ്"[കാണുക:ഉള്‍ക്കൊള്ളല്‍].
# എല്ലാവരും മോശെയിലൂടെ സ്നാനപ്പെട്ടു
AT:"എല്ലാവരും അനുഗമിക്കുകയും
മോശെക്കു സമര്‍പ്പിക്കപ്പെടുകയും ചെയ്തു.
# സമുദ്രത്തില്‍കൂടെ കടന്നുപോയി
എല്ലാവരും മിസ്രയീം വിട്ടു മോശെയോടു കൂടെ ചെങ്കടല്‍ കടന്നു.
# മേഘത്തില്‍
ആ നാളുകളില്‍ ഇസ്രയേല്യര്‍ മേഘത്താല്‍ നയിക്കപ്പെട്ടത്, ദൈവ
സാന്നിധ്യത്തെ പ്രതിനിധീകരിക്കുന്നു.

20
1co/10/05.md Normal file
View File

@ -0,0 +1,20 @@
# പ്രസാദിച്ചില്ല
"നീരസപ്പെട്ടു" അല്ലെങ്കില്‍ "കോപിതനായി"[UDB][കാണുക:വിരോധോക്തി].
# അവരില്‍ മിക്കപേരും
എല്ലാ ഇസ്രയേല്യ പിതാക്കന്മാരും"[കാണുക: ഉള്‍ക്കൊള്ളല്‍].
# മരുഭൂമിയില്‍
ഇസ്രയേല്‍ ജനം 40 വര്‍ഷം അലഞ്ഞുതിരിഞ്ഞ, മിസ്രയീമിനും ഇസ്രായേലിനും
ഇടയിലുള്ള മരുഭൂമി.
# ദൃഷ്ടാന്തമായിരിക്കുന്നു
ഇസ്രയേല്യര്‍ പഠിക്കുവാന്‍ തക്കവിധം ഒരു പാഠം അല്ലെങ്കില്‍ അടയാളം.
# ദോഷങ്ങള്‍ നിരൂപിച്ചു
ദൈവത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുവാനോ , വസ്തുക്കള്‍ കൈവശമാക്കുവാനോ ആഗ്രഹിക്കുക.

11
1co/10/07.md Normal file
View File

@ -0,0 +1,11 @@
# വിഗ്രഹാരാധികള്‍
"വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍"
# ഭക്ഷിപ്പാനും കുടിപ്പാനുമായി ഇരുന്നു
"ഭക്ഷണം കഴിപ്പാനായി ഇരുന്നു'.
# ഇരുപത്തിമൂവായിരം പേര്‍ ഒരു ദിവസത്തില്‍ മരിച്ചു
" ദൈവം ഇരുപത്തിമൂവായിരം പേരെ ഒരു ദിവസത്തില്‍ കൊന്നു.

8
1co/10/09.md Normal file
View File

@ -0,0 +1,8 @@
# പിറുപിറുക്കരുത്
" പിറുപിറുപ്പോടെയോ പരാതിയോടെയോ നീരസത്തെ പ്രകടിപ്പിക്കുക"
# മരണ ദൂതനാല്‍ സംഹരിക്കപ്പെട്ടു
AT: "മരണദൂതന്‍ അവരെ സംഹരിച്ചു"{കാണുക:കര്‍ത്തരി/
കര്‍മ്മണി പ്രയോഗം ]

26
1co/10/11.md Normal file
View File

@ -0,0 +1,26 @@
# ഈ കാര്യങ്ങള്‍ സംഭവിച്ചു
ദുഷിച്ച സ്വഭാവത്താല്‍ ശിക്ഷ ഉളവായി.
# നമുക്ക് ഉദാഹരണങ്ങള്‍ ആയിരിക്കുന്നു
"നമുക്ക്" എന്നത് സകല വിശ്വാസികളെയും സൂചി
പ്പിക്കുന്നു.[കാണുക: ഉള്‍ക്കൊള്ളല്‍].
# യുഗാന്ത്യത്തില്‍
"അന്ത്യ നാളുകളില്‍"
# വീഴരുത്
പാപം ചെയ്യുകയോ ദൈവത്തെ തള്ളിക്കളയുകയോ ചെയ്യരുത്.
# എല്ലാ മനുഷ്യവര്‍ഗ്ഗത്തിനും സാധാരണയായി കാണപ്പെടുന്ന പരീക്ഷണം നിങ്ങളെ അതിജീവി
ക്കരുത്
AT: "നിങ്ങള്‍ക്ക് അനുഭവമാകുന്ന പരീക്ഷണങ്ങള്‍ മറ്റു എല്ലാ ജനങ്ങള്‍ക്കും ഉണ്ടാകാ
റുണ്ട്.[കാണുക:വിരോധോക്തി]
# നിങ്ങളുടെ കഴിവ്
നിങ്ങളുടെ ശാരീരിക അല്ലെങ്കി വൈകാരിക ശക്തി.

31
1co/10/14.md Normal file
View File

@ -0,0 +1,31 @@
# വിഗ്രഹാരാധനയില്‍ നിന്നോടിപ്പോകുക
"വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍നിന്നു ഉറച്ച തീരു
മാനത്തോടെ അകന്നുപോകുക."[കാണുക:രൂപകം]
# അനുഗ്രഹ പാത്രം
തിരുവത്താഴ ശുശ്രൂഷയില്‍ ഉപയോഗിക്കുന്ന വീഞ്ഞ് നിറഞ്ഞ പാത്രത്തെ
സൂചിപ്പിക്കുവാന്‍ പൌലോസ് ഈ പദം ഉപയോഗിക്കുന്നു.
# ഇതു ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ഓഹരി അല്ലയോ?
"നാം പങ്കുവയ്ക്കുന്ന പാത്രത്തിലെ
വീഞ്ഞ് ക്രിസ്തുവിന്‍റെ രക്തത്തില്‍ നാം പങ്കുകൊള്ളുന്നതിനെ സൂചിപ്പിക്കുന്നു.AT: നാം
ക്രിസ്തുവിന്‍റെ രക്തത്തില്‍ പങ്കുവയ്ക്കുന്നു.[UDB;കാണുക:ഏകോത്തര ചോദ്യം].
# നാം നുറുക്കുന്ന അപ്പം, ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പങ്കുവയ്ക്കല്‍ അല്ലയോ?
AT: നാം അപ്പം
പങ്കു വയ്ക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരത്തില്‍ പങ്കുള്ളവരായിത്തീരുന്നു.[UDB; കാണുക:
ഏകോത്തര ചോദ്യം]
# പങ്കു വയ്ക്കല്‍
"ഭാഗഭാക്കാകുക" അല്ലെങ്കില്‍ "മറ്റുള്ളവരോടൊപ്പം തുല്യരായി പങ്കാളിത്വം
വഹിക്കുക".
# അപ്പക്കഷണം
ഭക്ഷിക്കുന്നതിനു മുന്‍പായി ഒരു അപ്പത്തെ കഷണമായി മുറിക്കുകയോ
നുറുക്കുകയോ ചെയ്ത ഒരു ഭാഗം

15
1co/10/18.md Normal file
View File

@ -0,0 +1,15 @@
# യാഗാര്‍പ്പണം ചെയ്തതു ഭക്ഷിക്കുന്നവര്‍ യാഗപീഠത്തില്‍ പങ്കുള്ളവരല്ലയോ?
AT: യാഗര്‍പ്പിത
ഭക്ഷണം കഴിക്കുന്നവര്‍ വിഗ്രഹത്തിന്‍റെ യാഗപീഠത്തില്‍ ആരാധന ചെയ്യുന്നു.[കാണുക:
ഏകോത്തര ചോദ്യം].
# അപ്പോള്‍ ഞാന്‍ എന്താണ് പറയുന്നത്?
AT: "ഞാന്‍ പറയുന്നത് അവലോകനം ചെയ്യേണ്ടതിനു"
അല്ലെങ്കില്‍ "ഞാന്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്."
# വിഗ്രഹം എന്തെങ്കിലുമാകുന്നുവോ?
"ഒരു വിഗ്രഹം യഥാര്‍ത്ഥമായ ഒന്നല്ല" അല്ലെങ്കില്‍ ഒരു
വിഗ്രഹം പ്രധാനമായ ഒന്നല്ല".

20
1co/10/20.md Normal file
View File

@ -0,0 +1,20 @@
# പാനപാത്രത്തില്‍ കുടിക്കുക
(ആരെങ്കിലും) നല്‍കിയ പങ്കുവെച്ച പാത്രത്തില്‍ നിന്ന് കുടിക്കുന്ന
തിനെ, സാധാരണയായി പാത്രത്തിലുള്ളതിനെ സൂചിപ്പിക്കുന്നു; "ഇതു "ഒരേ മൂല്യങ്ങളെ പങ്കു
വയ്ക്കുന്നു" എന്നതിന് ഒരു സാദൃശ്യമാകുന്നു.[കാണുക:രൂപകം].
# നിങ്ങള്‍ക്ക് കര്‍ത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും കൂട്ടായ്മ ഉണ്ടാകുവാന്‍
പാടില്ല. AT: "നിങ്ങള്‍ കര്‍ത്താവിനെയും ഭൂതങ്ങളെയും നിങ്ങള്‍ ആരാധിക്കുന്നുവെങ്കില്‍
നിങ്ങള്‍ കര്‍ത്താവിനെ ആരാധിക്കുന്നത് ആത്മാര്‍ഥമായിട്ടല്ല."
# ക്ഷോഭിപ്പിക്കുക
AT: "കോപിപ്പിക്കുക" അല്ലെങ്കില്‍ "മുഷിച്ചില്‍ ഉണ്ടാക്കുക."
# തന്നെക്കാളും നിങ്ങള്‍ ശക്തരാണോ?
AT: ദൈവം ഐക്യപ്പെടാതിരിക്കെ, നമുക്ക് ഭൂതങ്ങളുമായി
കൂട്ടായ്മ ആചരിക്കുവാന്‍ കഴിയുമോ?" അല്ലെങ്കില്‍ "നാം ദൈവത്തെക്കാള്‍ ശക്തരല്ല".
[കാണുക:ഏകോത്തര ചോദ്യം].

17
1co/10/23.md Normal file
View File

@ -0,0 +1,17 @@
# എല്ലാം നിയമപ്രകാരമുള്ളത്"
പൗലോസ്‌ ചില കൊരിന്ത്യരുടെ മുദ്രാവാക്യം ഉദ്ധരിക്കുന്നു.AT:
ഞാന്‍ ആഗ്രഹിക്കുന്ന എന്തും എനിക്ക് ചെയ്യുവാന്‍ കഴിയും."
# ആരും തന്നെ സ്വന്ത ഗുണം അന്വേഷിക്കരുത്. പകരം ഓരോരുത്തരും അടുത്തുള്ളവന്‍റെ
നന്മയെ അന്വേഷിക്കുന്നവരായിരിക്കണം
നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ നന്മയായതിനെ ചെയ്യാതെ മറ്റുള്ളവന് നന്മ ചെയ്യുന്നവരാകണം.
# അയല്‍ക്കാരന്‍
നിങ്ങള്‍ക്കുതന്നെ നന്മചെയ്യുന്നതിനെക്കാളുപരി മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക.
# നല്ലത്
AT:"ആദായകരമായത്".

13
1co/10/25.md Normal file
View File

@ -0,0 +1,13 @@
# ചന്തയില്‍
ഭക്ഷണം മുതലായ സാധനങ്ങള്‍ വാങ്ങുവാനും വില്‍ക്കുവാനുമായി ജനം ഒന്നിച്ചു
സമ്മേളിക്കുന്ന സ്ഥലം.
# ഈ ഭൂമി കര്‍ത്താവിന്‍റേതാണ്, അതിന്‍റെ പൂര്‍ണ്ണതയും കര്‍ത്താവിന്‍റേതാണ്
കര്‍ത്താവാണ്
ഭൂമിയും അവയിലുള്ള സകലവും സൃഷ്ടിച്ചത്.
# മന:സാക്ഷിയുടെ ചോദ്യങ്ങള്‍ ചോദിക്കാതെ മനഃസാക്ഷി നിമിത്തം ഭക്ഷണം എവിടെ നിന്ന്
വന്നുവെന്ന് അറിയാതിരിക്കുന്നത് നല്ലത്, എല്ലാ ഭക്ഷണവും കര്‍ത്താവില്‍ നിന്ന് വരുന്നതാണ് അവ വിഗ്രഹാര്‍പ്പിതമാണോ ഇല്ലയോ എന്നത് വിഷയമല്ല എന്നു അംഗീകരിക്കുക.

21
1co/10/28.md Normal file
View File

@ -0,0 +1,21 @@
# എന്‍റെ സ്വാതന്ത്ര്യം വേറൊരു വ്യക്തിയുടെ മനസാക്ഷി നിമിത്തം വിധിക്കപ്പെടുന്നതെന്തിന്?
AT:"എന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ വേറൊരു വ്യക്തി ശരിയെന്നോ തെറ്റെന്നോ
വിശ്വസിക്കുന്നവകള്‍ മൂലം വ്യതിയാനപ്പെടുത്തേണ്ടതില്ല."[കാണുക:ഏകോത്തര ചോദ്യം]
# ഞാന്‍ പങ്കെടുക്കുന്നെങ്കില്‍
"ഞാന്‍" എന്നത് പൌലോസിനെയല്ല കുറിക്കുന്നത്, പ്രത്യുത നന്ദി
പൂര്‍വ്വം മാംസം ഭുജിക്കുന്നവരെയാണ്.AT:" ഒരുവന്‍ ഭാഗഭാക്കാകുന്നുവെങ്കില്‍" അല്ലെങ്കില്‍
"ഒരുവന്‍ ഭക്ഷിക്കുന്നുവെങ്കില്‍"
# നന്ദിപൂര്‍വ്വം
സാധ്യമായ അര്‍ത്ഥങ്ങള്‍ 1) "ദൈവത്തോടുള്ള ആദരവ് അല്ലെങ്കില്‍ നന്ദിയുടെ
വികാരം" അല്ലെങ്കില്‍ 2)"അതിഥിയോടുള്ള ആദരവ് അല്ലെങ്കില്‍ നന്ദിയുടെ വികാരം".
# ഞാന്‍ നന്ദിയര്‍പ്പിച്ച കാര്യംനിമിത്തം ഞാന്‍ തരംതാഴ്ത്തപ്പെടേണ്ടത് എന്തിന്?
" ഞാന്‍ നന്ദി
യര്‍പ്പിച്ച ഭക്ഷണം നിമിത്തം നിങ്ങള്‍ എന്നെ തരം താഴ്ത്തുന്നത് എന്തിന്?" AT: എന്നെ കുറ്റാ
രോപണം ചെയ്യുവാന്‍ ആരെയും ഞാന്‍ അനുവദിക്കയില്ല." [കാണുക:ഏകോത്തര ചോദ്യം].

17
1co/10/31.md Normal file
View File

@ -0,0 +1,17 @@
# അസംതൃപ്തിയുളവാക്കാതെ
AT:"അതൃപ്തി ഉണ്ടാക്കാതെ" അല്ലെങ്കില്‍ "ഇടര്‍ച്ചയ്ക്കുള്ള ഹേതു
ഉണ്ടാക്കാതെ".
# എല്ലാ ജനങ്ങളെയും തൃപ്തിപ്പെടുത്തി
AT:"എല്ലാ ജനങ്ങളെയും സന്തുഷ്ടരാക്കി"
# എന്‍റെ സ്വന്ത പ്രയോജനം മാത്രം അന്വേഷിക്കാതെ
AT:എനിക്കായി ഞാന്‍ ആഗ്രഹിക്കുന്നവ
ചെയ്യാതെ".
# അനേകംപേര്‍
സാധ്യമായ ഏറ്റവും അധികംപേര്‍

16
1co/11/01.md Normal file
View File

@ -0,0 +1,16 @@
# ഓര്‍ക്കുക
AT: "ചിന്തിക്കുക" അല്ലെങ്കില്‍ "പരിഗണിക്കുക"
# ഇപ്പോള്‍ ഞാന്‍ ആവശ്യപ്പെടുന്നത്
സാധ്യമായ അര്ത്ഥങ്ങള്1)"ഇതു നിമിത്തം ഞാന്‍ ആവശ്യ
പ്പെടുന്നു അല്ലെങ്കില്‍ 2) "എങ്കിലും ഞാന്‍ ആവശ്യപ്പെടുന്നു".
# തന്‍റെ ശിരസ്സ്‌ മൂടി
" തന്‍റെ ശിരസ്സിന്മേല്‍ ഒരു തുണിയോ മൂടുപടമോ ധരിച്ച് ചെയ്യുന്നത്."
# തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു
സാധ്യമായ അര്‍ത്ഥങ്ങള്‍ 1)"തനിക്കുതന്നെ അപമാനം വരുത്തുന്നു" [UDB], അല്ലെങ്കില്‍ 2) "ശിരസ്സാകുന്ന ക്രിസ്തുവിനു അപമാനം വരുത്തുന്നു".

22
1co/11/05.md Normal file
View File

@ -0,0 +1,22 @@
# അവളുടെ ശിരസ്സ്‌ മൂടാതെ
മൂടുപടമില്ലാതെ, ശിരസ്സിനു മുകളില്‍ ധരിക്കുന്നതും, തോളുകള്‍ക്കു
താഴെവരെ എത്തുന്നതും, എന്നാല്‍ മുഖം മറയ്ക്കാത്തതും.
# തന്‍റെ ശിരസിനെ അപമാനിക്കുന്നു
സാധ്യമായ അര്‍ത്ഥങ്ങള്‍ 1)"അവള്‍ക്കുതന്നെ അപമാനം
വരുത്തുന്നു"[UDB], അല്ലെങ്കില്2)" അവളുടെ ഭര്‍ത്താവിനു അപമാനം വരുത്തുന്നു."
# അവളുടെ തല ക്ഷൌരം ചെയ്തതുപോലെ
ഒരു ക്ഷൌരക്കത്തി ഉപയോഗിച്ചു തന്‍റെ തല യിലെ മുഴുവന്‍ മുടിയും അവള്‍ നീക്കം ചെയ്തതുപോലെ.
# സ്ത്രീക്ക് അത് അപമാനമായി കാണുന്നുവെങ്കില്‍......
ആധുനിക കാലത്തെ പ്പോലെയല്ലാതെ, ഒരു
സ്ത്രീയുടെ തല ക്ഷൌരം ചെയ്യുകയോ, നീളം കുറയ്ക്കുകയോ ചെയ്യുന്നത് അപമാനമാനത്തിന്‍റെയൊ, നിന്ദയുടെയോ അടയാളമായി കാണപ്പെട്ടിരുന്നു.
# അവളുടെ ശിരസ്സ്‌ മൂടട്ടെ
"ഒരു വസ്ത്രമോ മൂടുപടമോ അവളുടെ ശിരസ്സില്‍ വയ്ക്കട്ടെ.".

13
1co/11/07.md Normal file
View File

@ -0,0 +1,13 @@
# അവന്‍റെ ശിരസ്സ്‌ മൂടാതിരിക്കട്ടെ
AT: "അവന്‍റെ ശിരസ്സിന്മേല്‍ മൂടുപടം ഇടരുത്"
# പുരുഷന്‍റെ മഹത്വം
പുരുഷന്‍ ദൈവത്തിന്‍റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ, സ്ത്രീ
പുരുഷന്‍റെ സ്വഭാവ വിശേഷത്തെ പ്രതിഫലിപ്പിക്കുന്നു.
# പുരുഷന്‍ സ്ത്രീയില്‍ നിന്ന്‍ ഉണ്ടായതല്ല, പ്രത്യുത സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്
സൃഷ്ടി
യില്‍, പുരുഷന്‍റെ വാരിയെല്ലില്‍ ഒന്നെടുത്തു ദൈവം സ്ത്രീയെ സൃഷ്ടിച്ചു.

Some files were not shown because too many files have changed in this diff Show More