initial upload

This commit is contained in:
Larry Versaw 2017-09-18 10:51:12 -06:00
parent f034ecb8eb
commit 388e73eb1f
3558 changed files with 17062 additions and 0 deletions

9
1CO/01/01.md Normal file
View File

@ -0,0 +1,9 @@
# പൌലോസിനെ ആരാണ് വിളിച്ചത്, എന്തിനുവേണ്ടിയാണ് താന്‍ വിളിക്കപ്പെട്ടത്‌?
ഒരു അപ്പോസ്തലനാകേണ്ടതിനായിട്ടാണ് യേശുക്രിസ്തു തന്നെ വിളിച്ചത്.[1:1].
# നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൊരിന്തു സഭ പ്രാപിക്കണമെന്നു പൌലോസ് ആഗ്രഹിക്കുന്നതെന്താണ്‌?
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും അവര്‍ പ്രാപിക്കണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്.
[1:3].

5
1CO/01/04.md Normal file
View File

@ -0,0 +1,5 @@
# ദൈവം കൊരിന്തു സഭയെ ഏതു നിലയില്‍ സമ്പന്നമാക്കിത്തീര്‍ത്തു?
ദൈവം അവരെ സകലത്തിലും, സകല വചനത്തിലും സകല പരിജ്ഞാന
ത്തിലും സമ്പന്നാരാക്കിത്തീര്‍ത്തു.[1:5].

10
1CO/01/07.md Normal file
View File

@ -0,0 +1,10 @@
# കൊരിന്തിലെ സഭ എന്തിലാണ് കുറവില്ലാത്തവര്‍ ആയിരുന്നത്?
കൊരിന്തിലെ സഭ ഒരു ആത്മീയ വരത്തിലും കുറവുള്ളവരായിരുന്നില്ല
[1:7].
# എന്തുകൊണ്ട് കൊരിന്തുസഭയെ ദൈവം അന്ത്യത്തോളം ശക്തീകരിക്കും?
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ അവര്‍ കുറ്റമറ്റവ
രായിരിക്കേണ്ടതിനു ദൈവം അവര്‍ക്ക് അന്ത്യത്തോളം ശക്തി നല്‍കും.[1:8].

10
1CO/01/10.md Normal file
View File

@ -0,0 +1,10 @@
# കൊരിന്തു സഭ എന്ത് ചെയ്യണമെന്നാണ് പൌലോസ് നിര്‍ബന്ധിക്കുന്നത്‌?
അവരുടെ ഇടയില്‍ ഭിന്നതകള്‍ ഉളവാകാതെ എല്ലാവരും ഏകാഭിപ്രായമുള്ളവരാ
കുകയും, ഏകഭാവമുള്ളവരായി ഏകലക്ഷ്യമുള്ളവരായി ഐക്യത പൂണ്ടവരായി
കാണപ്പെടണമെന്നാണ് പൌലോസ് അവരെ നിര്‍ബന്ധിക്കുന്നത്‌.[1:10].
# ക്ലോവയുടെ ആളുകള്‍ പൌലോസിനോട്‌ എന്താണ് പറഞ്ഞത്?
കൊരിന്തുസഭയിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗിയത ഉടലെടുത്തിട്ടുണ്ട് എന്നാണു ക്ലോവയുടെ ആളുകള്‍ പൌലോസിനോട്‌ പറഞ്ഞത്.[1:11].

6
1CO/01/12.md Normal file
View File

@ -0,0 +1,6 @@
# വിഭാഗിയത എന്നതുകൊണ്ട്‌ പൌലോസ് എന്താണ് ഉദ്ദേശിച്ചത്?
നിങ്ങള്‍ ഓരോരുത്തരും ,"ഞാന്‍ പൌലോസിന്‍റെ പക്ഷക്കാരന്‍", അല്ല
ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍", അല്ലെങ്കില്‍ "ഞാന്‍ കയ്യഫാവിന്‍റെ പക്ഷക്കാ
രന്‍" അല്ലെങ്കില്‍,"ഞാന്‍ ക്രിസ്തുവിന്‍റെ പക്ഷക്കാരന്‍" എന്ന് പറയുന്നതിനെയാണ് പൗലോസ്‌ വിഭാഗിയത എന്നുദ്ദേശിച്ചത്.[1:12].

5
1CO/01/14.md Normal file
View File

@ -0,0 +1,5 @@
# ക്രിസ്പോസിനെയും ഗായോസിനെയും അല്ലാതെ വേറെ ആരെയും താന്‍ സ്നാന
പ്പെടുത്താത്തതിനാല്‍ പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടാണ്?
ഇതുനിമിത്തം പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ പൌലോസിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടു എന്ന് ആരും പറയുവാന്‍ ഇടയാകരുത് അയതിനലണ്.[1:14-15].

4
1CO/01/17.md Normal file
View File

@ -0,0 +1,4 @@
# ക്രിസ്തു എന്തിനാണ് പൌലോസിനെ അയച്ചത്?
ക്രിസ്തു പൌലോസിനെ അയച്ചത് സുവിശേഷം പ്രസംഗിക്കുവാനാണ്.[1:17].

8
1CO/01/18.md Normal file
View File

@ -0,0 +1,8 @@
# നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്?
നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം ഭോഷത്വമാണ്.[1:18].
# ദൈവം രക്ഷിക്കുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്/
ദൈവം രക്ഷിക്കുന്നവര്‍ക്ക് ഇത് ദൈവത്തിന്‍റെ ശക്തിയാണ്.[1:18].

9
1CO/01/20.md Normal file
View File

@ -0,0 +1,9 @@
# ലോകത്തിന്‍റെ ജ്ഞാനത്തെ ദൈവം എന്താക്കി മാറ്റി?
ലോകത്തിന്‍റെ ജ്ഞാനത്തെ ദൈവം ഭോഷത്വമാക്കി മാറ്റി.[1:20].
# പ്രസംഗത്തിന്‍റെ ഭോഷത്വത്തില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവം
പ്രസാദിക്കുവാന്‍ കാരണമെന്ത്?
ദൈവം അപ്രകാരം പ്രസാദിക്കുവാന്‍ കാരണമെന്തെന്നാല്‍ ലോകം തന്‍റെ ജ്ഞാനത്താല്‍ ദൈവത്തെ അറിഞ്ഞില്ല എന്നതാണ്.[1:21].

1
1CO/01/22.md Normal file
View File

@ -0,0 +1 @@

1
1CO/01/24.md Normal file
View File

@ -0,0 +1 @@

9
1CO/01/26.md Normal file
View File

@ -0,0 +1,9 @@
# മാനുഷിക നിലവാരമനുസരിച്ച് ജ്ഞാനികളോ ശക്തന്മാരോ മഹാന്മാരോ ആയ
എത്രപേരെ ദൈവം വിളിച്ചു?
അപ്രകാരമുള്ള അധികം പേരെയൊന്നും ദൈവം വിളിച്ചിരുന്നില്ല.[1:26].
# ദൈവം എന്തുകൊണ്ട് ലോകത്തില്‍ ഭോഷത്വമായതിനെയും ബലഹീനമായതിനെയും തിരഞ്ഞെടുത്തു?
ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ഭോഷത്വമായത് തിരഞ്ഞെടുത്തു.{1:28-29].

5
1CO/01/28.md Normal file
View File

@ -0,0 +1,5 @@
# തന്‍റെ മുമ്പാകെ പ്രശംസിക്കുവാന്‍ ആര്‍ക്കും തന്നെ കാരണമില്ലാതിരിക്കത്തക്ക
വിധം ദൈവം എന്ത് ചെയ്തു?
ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവും എതുമില്ലാത്തതുമായതിനെ തിരഞ്ഞെടുത്തു.[1:28-29].

13
1CO/01/30.md Normal file
View File

@ -0,0 +1,13 @@
# എന്തുകൊണ്ടാണ് വിശ്വാസികള്‍ ക്രിസ്തുയേശുവില്‍ ആയിരിക്കുന്നത്?
അവര്‍ ക്രിസ്തുയേശുവിലായിരിക്കുന്നത് ദൈവം ചെയ്ത പ്രവര്‍ത്തിയാണ്.[1:30].
# ക്രിസ്തുയേശു നമുക്കുവേണ്ടി എന്തായിത്തീര്‍ന്നു?
നമുക്കുവേണ്ടി-നമ്മുടെ നീതി, വിശുദ്ധി, വീണ്ടെടുപ്പ് എന്നിവക്ക് വേണ്ടി
ദൈവത്തില്‍നിന്നുള്ള ജ്നാനമായിത്തീര്‍ന്നു. [1:30].
# നാം പ്രശംസിക്കുകയാണെങ്കില്‍, നാം ആരിലാണ് പ്രശംസിക്കേണ്ടത്?
"പ്രശംസിക്കുന്നവന്‍, കര്‍ത്താവില്‍ പ്രശംസിക്കട്ടെ."[1:31].

10
1CO/02/01.md Normal file
View File

@ -0,0 +1,10 @@
# ദൈവത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യങ്ങളെ പ്രഖ്യാപിക്കുവാനായി പൌലോസ്
കൊരിന്തിലേക്ക് ഏതു നിലയിലാണ് വന്നത്?
പൌലോസ് പ്രസംഗത്തിന്‍റെയോ ജ്ഞാനത്തിന്‍റെയോ വൈഭവത്തോടെയല്ല ദൈവ
ത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ പ്രസംഗിക്കുവാന്‍ വന്നത്.[2:1].
# കൊരിന്ത്യരുടെ ഇടയിലായിരിക്കുമ്പോള്‍ താന്‍ എപ്രകാരം അറിയപ്പെടണമെന്നാണ് പൌലോസ് തീരുമാനിച്ചത്?
ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ വേറൊന്നും അറിയാത്തവനായി ഇരിപ്പാന്‍ പൌലോസ് തീരുമാനിച്ചു.[2:2].

7
1CO/02/03.md Normal file
View File

@ -0,0 +1,7 @@
# എന്തുകൊണ്ടാണ് പൌലോസിന്‍റെ വചനവും പ്രസംഗവും ജ്ഞാനത്തിന്‍റെ വശീക
കരണ വാക്കുകളായിരിക്കാതെ ആത്മാവിന്‍റെയും ശക്തിയുടെയും പ്രദര്‍ശനമായിരു
ന്നത്?
ഇപ്രകാരമായിരുന്നതിന്‍റെ കാരണം അവരുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനത്തിലല്ല, ദൈവത്തിന്‍റെ ശക്തിയില്‍ തന്നെ ആധാരമാകേണ്ടതിനാണ് ശക്തിയുടെയും പ്രദര്‍ശനമായിരു
ന്നത്.[2:4-5].

5
1CO/02/06.md Normal file
View File

@ -0,0 +1,5 @@
# പൌലോസും കൂടെയുള്ളവരും എപ്രകാരമുള്ള ജ്ഞാനമാണ് സംസാരിച്ചത്?
ദൈവം ലോകസൃഷ്ടിക്കു മുന്‍പേ നമ്മുടെ തേജസ്സിനായി മുന്‍ നിയമിച്ചതും
മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനത്തെയാണ് അവര്‍ സംസാരിച്ചത്.[2:7].

5
1CO/02/08.md Normal file
View File

@ -0,0 +1,5 @@
# പൌലോസിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഭരണാധികാരികള്‍ ദൈവത്തിന്‍റെ
ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എന്ത് ചെയ്യുകയില്ലായിരുന്നു?
ആ ഭരണാധികാരികള്‍ ദൈവത്തിന്‍റെ ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തേജസിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.[2:8].

9
1CO/02/10.md Normal file
View File

@ -0,0 +1,9 @@
# പൌലോസും കൂടെയുള്ളവരും ദൈവത്തിന്‍റെ ജ്ഞാനത്തെ എപ്രകാരം ഗ്രഹിച്ചു?
ദൈവം ആത്മാവിനാല്‍ ആ വസ്തുതകളെ അവര്‍ക്ക് വെളിപ്പെടുത്തി.[2;10].
# ആരാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്?
ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്.
[2:11].

5
1CO/02/12.md Normal file
View File

@ -0,0 +1,5 @@
# ദൈവത്തില്‍നിന്നുള്ള ആത്മാവിനെ പൌലോസും കൂടെയുള്ളവരും പ്രാപിക്കുവാ
ന്‍ ഒരു കാരണം എന്തായിരുന്നു?
ദൈവം നമുക്ക് സൗജന്യമായി നല്‍കിയ ആത്മാവിനെ അവര്‍ അറിയേണ്ടതിന് ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ അവര്‍ പ്രാപിച്ചു.[2:12].

9
1CO/02/14.md Normal file
View File

@ -0,0 +1,9 @@
# ദൈവാത്മാവിനുള്‍പ്പെട്ട വസ്തുതകളെ അനാത്മികനായ വ്യക്തിക്ക് എന്തുകൊണ്ട് പ്രാപിക്കുവാനോ അറിയുവാനോ സാധിക്കുന്നില്ല?
അനാത്മികനായ വ്യക്തിക്ക് പ്രാപിക്കുവാന്‍ കഴിയാത്തതിന്‍റെ കാരണം അവനു അവ ഭോഷത്വമായി കാണുന്നതുകൊണ്ടും അവ ആത്മീയമായി വിവേചിക്കേണ്ട താകയാല്‍ അവര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമാണ്.[2:14].
# യേശുവിനെ വിശ്വസിക്കുന്നവര്‍ക്ക് ആരുടെ മനസ്സ് ഉണ്ടായിരിക്കുമെന്നാണ്
പൌലോസ് പറയുന്നത്?
അവര്‍ക്ക് ക്രിസ്തുവിന്‍റെ മനസ്സുണ്ടായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്.[2:16].

5
1CO/03/01.md Normal file
View File

@ -0,0 +1,5 @@
# കൊരിന്തിലുള്ളവരോട് ആത്മീയരോടെന്നപോലെ സംസാരിക്കുവാന്‍ കഴിയുന്നില്ല
എന്ന് പൌലോസ് പറഞ്ഞതെന്തുകൊണ്ട്?
പൌലോസിനു അവരോടു ആത്മീയരെന്ന നിലയില്‍ സംസാരിക്കാന്‍ കഴിയാഞ്ഞതിന്‍റെ കാരണം, അവര്‍ ഇപ്പോഴും അവര്‍ക്കിടയില്‍ അസൂയയും പിണക്കവും ഉള്ളവരായി ജഡികരായി കാണപ്പെടുന്നു എന്നുള്ളതു കൊണ്ടാണ്.[3:1, 3].

5
1CO/03/03.md Normal file
View File

@ -0,0 +1,5 @@
# പൌലോസും അപ്പോല്ലോസും ആരായിരുന്നു?
കൊരിന്ത്യര്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മുഖാന്തിരമായവരായി, ക്രിസ്തു
വിന്‍റെ ദാസന്മാരും, ദൈവത്തിന്‍റെ കൂട്ടുവേലക്കാരും ആയിരുന്നു അവര്‍.[3:5,9].

4
1CO/03/06.md Normal file
View File

@ -0,0 +1,4 @@
# ആരാണ് വളരുമാറാക്കുന്നത്?
ദൈവമാണ് വളരുമാറാക്കുന്നത്.[3:7].

1
1CO/03/08.md Normal file
View File

@ -0,0 +1 @@

4
1CO/03/10.md Normal file
View File

@ -0,0 +1,4 @@
# എന്താണ് അടിസ്ഥാനം?
യേശുക്രിസ്തുവാണ് അടിസ്ഥാനം.[3:11].

9
1CO/03/12.md Normal file
View File

@ -0,0 +1,9 @@
# യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേല്‍ പണിയുന്നവന്‍റെ പ്രവര്‍ത്തിക്കു എന്തു
സംഭവിക്കും?
അവന്‍റെ പ്രവര്‍ത്തി പകല്‍വെളിച്ചത്തിലും അഗ്നിയിലും വെളിപ്പെടും.[3:12-13].
# ഒരുവന്‍റെ പ്രവര്‍ത്തിയെ അഗ്നി എന്ത് ചെയ്യും?
ഓരോരുത്തരുടേയും പ്രവര്‍ത്തിയുടെ പരിണിതഫലം അഗ്നി വെളിപ്പെടുത്തും.[3:13].

10
1CO/03/14.md Normal file
View File

@ -0,0 +1,10 @@
# അഗ്നിയില്‍ ശോധന ചെയ്ത ശേഷം ഒരുവന്‍റെ പ്രവര്‍ത്തി നിലനില്‍ക്കുന്നുവെ
ങ്കില്‍ എന്ത് സംഭവിക്കും?
ആ വ്യക്തിക്ക് പ്രതിഫലം ലഭിക്കും.[3:14].
# ഒരുവന്‍റെ പ്രവര്‍ത്തി അഗ്നിയില്‍ വെന്തെരിഞ്ഞു പോയാല്‍ ആ വ്യക്തിക്ക് എന്ത് സംഭവിക്കും?
ആ വ്യക്തിക്ക് നഷ്ടം സംഭവിക്കും, എന്നാല്‍ അഗ്നിയില്‍ കൂടെ എന്ന നിലയില്‍
താന്‍ രക്ഷിക്കപ്പെടും.[3:15].

9
1CO/03/16.md Normal file
View File

@ -0,0 +1,9 @@
# ക്രിസ്തുയേശുവിലെ വിശ്വാസികള്‍ എന്ന നിലയില്‍ നാം ആരാണ്, നമ്മില്‍
എന്തു വസിക്കുന്നു?
നാം ദൈവത്തിന്‍റെ ആലയമാണ്, ദൈവത്തിന്‍റെ ആത്മാവ് നമ്മില്‍ വസിക്കുന്നു. [3:16].
# ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനു എന്തു സംഭവിക്കും?
ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും.[3:17].

10
1CO/03/18.md Normal file
View File

@ -0,0 +1,10 @@
# ഈ കാലഘട്ടത്തില്‍ ജ്ഞാനിയെന്നു സ്വയം ചിന്തിക്കുന്നവനോട് പൌലോസ്
എന്തു പറയുന്നു?
പൌലോസ് പറയുന്നത്,".....താന്‍ " ജ്ഞാനി" എന്ന് ചിന്തിക്കുന്നവന്‍ തന്നെത്താന്‍
ഒരു "ഭോഷന്‍" നിരൂപിക്കട്ടെ എന്നാണ്,[3:18].
# ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ്‌ എന്തെന്ന് അറിയുന്നു?
ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ്‌ വ്യര്‍ത്ഥം എന്നറിയുന്നു.[3:20].

7
1CO/03/21.md Normal file
View File

@ -0,0 +1,7 @@
# കൊരിന്ത്യ വിശ്വാസികളോട് പൌലോസ് എന്തുകൊണ്ട് മനുഷ്യനെക്കുറിച്ച്
പ്രശംസിക്കുന്നത് നിര്‍ത്തുവാന്‍ പറഞ്ഞു?
"സകലവും നിങ്ങള്‍ക്കുള്ളതാകയാലും", "......നിങ്ങള്‍ "ക്രിസ്തുവിനുള്ളവരും",
"ക്രിസ്തു ദൈവത്തിനുള്ളവനും" ആകയാലും പൌലോസ് അവരോടു പ്രശംസിക്കു
ന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. [3:21-23].

9
1CO/04/01.md Normal file
View File

@ -0,0 +1,9 @@
# പൌലൊസിനെയും തന്‍റെ കൂട്ടാളികളെയും കൊരിന്ത്യര്‍ എപ്രകാരം കരുതണം
എന്നാണു പൌലോസ് ആവശ്യപ്പെട്ടത്?
കൊരിന്ത്യര്‍ അവരെ ദൈവത്തിന്‍റെ ദാസന്മാരായും ദൈവത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യത്തിന്‍റെ കാര്യവിചാരകന്മാരായും കരുതണമെന്നാണ് ആവശ്യപ്പെട്ടത്.[4:1].
# ഗൃഹവിചാരകന്മാരില്‍ ഉണ്ടായിരിക്കേണ്ടുന്നവയില്‍ ഒന്ന് എന്താണ്?
ഗൃഹവിചാരകന്മാര്‍ വിശ്വാസ യോഗ്യന്മാര്‍ ആയിരിക്കണം.[4:2].

4
1CO/04/03.md Normal file
View File

@ -0,0 +1,4 @@
# തന്‍റെ ന്യായാധിപന്‍ ആരെന്നാണ് പൌലോസ് പറയുന്നത്?
കര്‍ത്താവ്‌ തന്നെ ന്യായധിപന്‍ എന്നാണു പൌലോസ് പറയുന്നത്.[4:4].

5
1CO/04/05.md Normal file
View File

@ -0,0 +1,5 @@
# കര്‍ത്താവ്‌ വരുമ്പോള്‍ താന്‍ എന്ത് ചെയ്യും?
ഇരുട്ടില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തില്‍ കൊണ്ടുവരികയും ഹൃദയത്തിന്‍റെ
ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും.[4:5].

7
1CO/04/06.md Normal file
View File

@ -0,0 +1,7 @@
# എന്തുകൊണ്ടാണ് പൌലോസ് തനിക്കും അപ്പോല്ലോസിനും ഈ തത്വങ്ങള്‍ പ്രയോ
ഗികമാക്കുന്നത്?
"എഴുതപ്പെട്ടതിനപ്പുറം പോകരുത്"എന്ന പറച്ചലിന്‍റെ അര്‍ത്ഥം അവര്‍ പഠിക്കേണ്ട തിനു പൌലോസ് കൊരിന്ത്യ വിശ്വാസികള്‍ നിമിത്തം ഇത് ചെയ്തു. അതിനാല്‍
ഒരുത്തനു വിരോധമായി ഒരുവന്‍ എന്ന് ആരും തന്നെ ഭാവിക്കാതിരിക്കേണ്ടതിനു
അങ്ങനെ ചെയ്തു.[4:6].

6
1CO/04/08.md Normal file
View File

@ -0,0 +1,6 @@
# കൊരിന്ത്യയിലെ വിശ്വാസികള്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചത്‌ എന്തു
കൊണ്ട്?
അവര്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചതിന്‍റെ കാരണം അവരോടൊപ്പം തനിക്കും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും വാഴുവാന്‍ ഇടയാകും എന്നതിനാലാണ്.
[4:8].

11
1CO/04/10.md Normal file
View File

@ -0,0 +1,11 @@
# പൌലോസ് തന്നെയും സഹപ്രവര്‍ത്തകരെയും കൊരിന്ത്യരുമായി മൂന്ന് വിധങ്ങ
ളില്‍ വൈരുദ്ധ്യാത്മകമായി പറയുന്നത് ഏവ?
പൌലോസ് പറയുന്നത്,"ക്രിസ്തുനിമിത്തം ഞങ്ങള്‍ ഭോഷന്മാര്‍, എന്നാല്‍ നിങ്ങള്‍
ജ്ഞാനികള്‍.ഞങ്ങള്‍ ബലഹീനര്‍, എന്നാല്‍ നിങ്ങള്‍ ബലവാന്മാര്‍. നിങ്ങള്‍ മഹത്വമുള്ള
വര്‍, എന്നാല്‍ ഞങ്ങള്‍ മാനഹീനര്‍" എന്നാണ്.[4:10].
# അപ്പൊസ്തലന്മാരുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് പൌലോസ് എന്തുപറയുന്നു?
പൌലോസ് പറഞ്ഞത് അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു, ഉടുപ്പാന്‍ ഇല്ലാതെയും, കഠിനമായി അടിക്കപ്പെട്ടും, സ്ഥിരവാസമില്ലതെയും കാണപ്പെട്ടു എന്നാണ്. [4:11].

6
1CO/04/12.md Normal file
View File

@ -0,0 +1,6 @@
# പൌലോസും സഹപ്രവര്‍ത്തകരും അപമാനിക്കപ്പെട്ടപ്പോള്‍ എപ്രകാരമാണ്
പ്രതികരിച്ചത്?
ശകാരം കേട്ടപ്പോള്‍ അനുഗ്രഹിച്ചു. പീഡനം വന്നപ്പോള്‍ സഹിച്ചു. ദൂഷണം കേട്ട
പ്പോള്‍ നല്ലവാക്കു പറഞ്ഞു.[4:12].

9
1CO/04/14.md Normal file
View File

@ -0,0 +1,9 @@
# പൌലോസ് എന്തുകൊണ്ടാണ് ഈവക കാര്യങ്ങള്‍ കൊരിന്ത്യര്‍ക്ക് എഴുതിയത്?
പ്രിയമക്കളെയെന്നപോലെ അവരെ ക്രമപ്പെടുത്തേണ്ടതിനാണ് പൌലോസ് ഇത്
എഴുതിയത്.[4:14].
# ആരെ അനുകരിക്കണമെന്നാണ് കൊരിന്ത്യന്‍ വിശ്വാസികളോട് പൌലോസ് പറയുന്നത്‌?
തന്നെ അനുകരിക്കണമെന്നാണ് പൌലോസ് അവരോടു പറയുന്നത്.[4:16].

10
1CO/04/17.md Normal file
View File

@ -0,0 +1,10 @@
# കൊരിന്തിലുള്ള വിശ്വാസികളെ എന്ത് ഓര്‍മ്മപ്പെടുത്തുവാനായിട്ടാണ് പൌലോസ് തിമെഥയോസിനെ അയച്ചത്?
ക്രിസ്തുവിലുള്ള പൌലോസിന്‍റെ വഴികളെ കൊരിന്ത്യരെ ഓര്‍മ്മപ്പെടുത്തുവാനാ
യിട്ടാണ് പൌലോസ് തിമോഥിയോസിനെ അയച്ചത്.[4:17].
# കൊരിന്ത്യ വിശ്വാസികളില്‍ ചിലര്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നവരായിരുന്നു?
അവരില്‍ ചിലര്‍ ചീര്‍ത്തിരിക്കുന്നവരായി, പൌലോസ് അവരുടെ അടുക്കല്‍ വരി
കയില്ല എന്നാ ഭാവേന പ്രവര്‍ത്തിച്ചു വന്നിരുന്നു.[4:18].

4
1CO/04/19.md Normal file
View File

@ -0,0 +1,4 @@
# ദൈവരാജ്യം ഏതിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്?
ദൈവരാജ്യം ശക്തിയിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.[4:20].

10
1CO/05/01.md Normal file
View File

@ -0,0 +1,10 @@
# കൊരിന്ത്യസഭയെ കുറിച്ച് പൌലോസ് കേട്ട വിവരണം എന്താണ്?
അവിടെ ലൈംഗിക അരാജകത്വം ഉള്ളതായി പൌലോസ് കേട്ടു. അവരില്‍ ഒരു
വന്‍ അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നു എന്നാണ്.[5:1].
# തന്‍റെ പിതാവിന്‍റെ ഭാര്യയോടുകൂടെ പാപം ചെയ്യുന്നവനെ എന്തു ചെയ്യണമെന്നാ ണ് പൌലോസ് പറയുന്നത്?
അപ്പന്‍റെ ഭാര്യയുമായി പാപം ചെയ്യുന്നവനെ അവരുടെ ഇടയില്‍ നിന്ന് നീക്കി
ക്കളയണമെന്നാണ് പൌലോസ് പറഞ്ഞത്.[5:2].

8
1CO/05/03.md Normal file
View File

@ -0,0 +1,8 @@
# അപ്പന്‍റെ ഭാര്യയോടുകൂടെ പാപം ചെയ്തവനെ എന്തുകൊണ്ട്
നീക്കം ചെയ്യണം?
കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ കൊരിന്തിലെ സഭ സമ്മേളിക്കുമ്പോള്‍
ജഡസംഹാരത്തിനായി പാപം ചെയ്ത വ്യക്തിയെ സാത്താനെ ഏല്‍പ്പിക്കുകയും,
മാത്രമല്ല കര്‍ത്താവിന്‍റെ നാളില്‍ ആ വ്യക്തിയുടെ ആത്മാവ് രക്ഷിക്കപ്പെടുകയും
ചെയ്യുവാന്‍ വേണ്ടി നീക്കം ചെയ്യണം .[5:4-5].

9
1CO/05/06.md Normal file
View File

@ -0,0 +1,9 @@
# ദുഷിച്ച സ്വഭാവത്തെയും ദുഷ്ടതയെയും പൌലോസ് എന്തിനോടു താരതമ്യം
ചെയ്യുന്നു?
പൌലോസ് അവയെ പുളിച്ചമാവിനോട് താരതമ്യം ചെയ്യുന്നു.[5:8].
# ആത്മാര്‍ത്ഥതയെയും സത്യത്തെയും പൌലോസ് ഏതിനോട് ഉപമിക്കുന്നു?
ആത്മാര്‍ത്ഥതയെയും സത്യത്തെയും പുളിപ്പില്ലാത്ത അപ്പത്തോട് പൌലോസ് ഉപമിക്കുന്നു.[5:8].

16
1CO/05/09.md Normal file
View File

@ -0,0 +1,16 @@
# കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
പറയുന്നത്?
ലൈംഗിക അസന്മാര്‍ഗ്ഗികളോട് കൂട്ടായ്മ അരുതെന്നാണ് പൌലോസ് അവരോടു നിര്‍ദേശിച്ചത്.[5:9].
# ഏതു ലൈംഗിക അസന്മാര്‍ഗ്ഗികളോടും ബന്ധം പുലര്‍ത്തരുതെന്നാണോ പൌലോസ് അര്‍ത്ഥമാക്കിയത്?
പൌലോസ് ഈ ലോകത്തിലെ അസാന്മാര്‍ഗ്ഗികളെയല്ല സൂചിപ്പിച്ചത്. അവരില്‍
നിന്ന് അകന്നു കൊള്ളണമെങ്കില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടുപോകണം.[5:10].
# കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
അര്‍ത്ഥമാക്കുന്നത്?
ക്രിസ്തുവില്‍ സഹോദരനെന്നോ സഹോദരിയെന്നോ വിളിക്കപ്പെടുന്ന ഒരു വ്യക്തി ലൈംഗിക അസന്മാര്‍ഗ്ഗിയായോ, അസൂയാലുവായോ, ദൂഷണം പറയുന്നവനോ,
അത്യാഗ്രഹിയോ, മദ്യപാനിയോ, വിഗ്രഹാരാധിയോ ആണെങ്കില്‍ ആ വ്യക്തിയുമാ യുള്ള ബന്ധം പാടില്ല എന്നാണു പൌലോസ് അര്‍ത്ഥമാക്കുന്നത്.[5:10-11].

8
1CO/05/11.md Normal file
View File

@ -0,0 +1,8 @@
# വിശ്വാസികള്‍ ആരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്?
അവര്‍ സഭക്കകത്തുള്ളവരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്.[5:12].
# സഭക്കു പുറത്തുള്ളവരെ ആരാണ് ന്യായംവിധിക്കുന്നത്?
പുറത്തുള്ളവരെ ദൈവമാണ് ന്യായംവിധിക്കുന്നത്.[5:13].

11
1CO/06/01.md Normal file
View File

@ -0,0 +1,11 @@
# വിശുദ്ധന്മാര്‍ ആരെ ന്യായം വിധിക്കും?
വിശുദ്ധന്മാര്‍ ലോകത്തെയും ദൂതന്മാരെയും ന്യായം വിധിക്കും.[6:2-3].
# കൊരിന്തിലെ വിശുദ്ധന്‍മാര്‍ ആരെ ന്യായം വിധിക്കുവാന്‍ പ്രാപ്തരാകണമെ
ന്നാണ് പൌലോസ് പറയുന്നത്?
വിശുദ്ധന്‍മാര്‍ തമ്മില്‍ ഈ ജീവിതത്തിലെ വിഷയങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍
ഉണ്ടായാല്‍ പരിഹാരം നടത്തുവാന്‍ കഴിവുള്ളവര്‍ ഉണ്ടാകണം എന്നാണു
പൌലോസ് പറയുന്നത്.[6:1-3].

6
1CO/06/04.md Normal file
View File

@ -0,0 +1,6 @@
# കൊരിന്ത്യന്‍ വിശ്വാസികള്‍ അവരുടെ പരിഹാരം പരസ്പരം എപ്രകാര
മാണ്‌ കൈകാര്യം ചെയ്തിരുന്നത്?
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്കെതിരായി കോടതിയില്‍ പരിഹാരം
പോകുന്നു, ആ പ്രശ്നം അവിശ്വാസിയായ ഒരു ന്യായാധിപന്‍റെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.[6:6].

5
1CO/06/07.md Normal file
View File

@ -0,0 +1,5 @@
# കൊരിന്തിലെ ക്രിസ്ത്യാനികളുടെയിടയില്‍ വ്യവഹാരങ്ങള്‍ ഉണ്ടെന്നുള്ളത് എന്ത്
യാഥാര്‍ത്ഥ്യത്തെയാണ്‌ കാണിക്കുന്നത്?
ഇത് അവരുടെ ഒരു തോല്‍വിയെയാണ് സൂചിപ്പിക്കുന്നത്.[6:7].

14
1CO/06/09.md Normal file
View File

@ -0,0 +1,14 @@
# ആരാണ് ദൈവരാജ്യം അവകാശമാക്കാത്തത്?
അന്യായം ചെയ്യുന്നവന്‍; ദുര്‍ന്നടപ്പുകാരന്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍,
പുരുഷകാമികള്‍, സ്വവര്‍ഗ്ഗരതിക്കാര്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍,
ദൂഷണം പറയുന്നവര്‍, പിടിച്ചുപറിക്കാര്‍ ആദിയായവര്‍ ദൈവത്തിന്‍റെ രാജ്യം
അവകാശമാക്കുകയില്ല.[6:9-10].
# മുന്‍പേ അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊരിന്ത്യ വിശ്വാസികള്‍ക്ക്
എന്ത് സംഭവിച്ചു?
അവര്‍ ശുദ്ധീകരിക്കപ്പെട്ടു വിശുദ്ധരായി; കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ
നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും ദൈവവുമായി നിരപ്പ്
പ്രാപിച്ചു.[6:12-13].

6
1CO/06/12.md Normal file
View File

@ -0,0 +1,6 @@
# തന്‍റെമേല്‍ വാഴുവാന്‍ അനുവദിക്കുകയില്ല എന്ന് പൌലോസ് പറയുന്ന രണ്ടു
കാര്യങ്ങള്‍ ഏവ?
ഭക്ഷണവും ലൈംഗികതയും തന്‍റെ മേല്‍ വാഴുവാന്‍ അനുവദിക്കയില്ല എന്നാണ്
പൌലോസ് പറയുന്നത്.[6:12-13].

8
1CO/06/14.md Normal file
View File

@ -0,0 +1,8 @@
# വിശ്വാസികളുടെ ശരീരങ്ങള്‍ എന്തിന്‍റെ അവയവങ്ങള്‍ ആണ്?
അവരുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആണ്.[6:15].
# വിശ്വാസികള്‍ വേശ്യകളുമായി ബന്ധം പുലര്‍ത്താമോ?
ഇല്ല.ഒരിക്കലും പാടില്ല.[6:15].

8
1CO/06/16.md Normal file
View File

@ -0,0 +1,8 @@
# ഒരുവന്‍ വേശ്യയോടു തന്നെ ബന്ധപ്പെടുത്തിയാല്‍ എന്ത് സംഭവിക്കുന്നു?
അവന്‍ അവളുമായി ഒരു ശരീരമായിത്തീരുന്നു.[6:16].
# ഒരുവന്‍ തന്നെ കര്‍ത്താവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു?
അവന്‍ കര്‍ത്താവുമായി ഒരേ ആത്മാവാകുന്നു.[6:17].

5
1CO/06/18.md Normal file
View File

@ -0,0 +1,5 @@
# മനുഷ്യര്‍ ദുര്‍ന്നടപ്പു ആചരിക്കുമ്പോള്‍ ആര്‍ക്കു വിരോധമായി പാപം ചെയ്യുന്നു?
ദുര്‍ന്നടപ്പു ആചരിക്കുമ്പോള്‍ മനുഷ്യര്‍ അവരുടെ ശരീരങ്ങള്‍ക്ക് വിരോധമായി
പാപം ചെയ്യുന്നു.[6:18].

7
1CO/06/19.md Normal file
View File

@ -0,0 +1,7 @@
# എന്തുകൊണ്ട് വിശ്വാസികള്‍ തങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടു
ത്തണം?
അവരുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകയാലും അവര്‍ വിലയ്ക്ക്
വാങ്ങപ്പെട്ടവരാകയാലും തങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തണം.
[6:19-20].

6
1CO/07/01.md Normal file
View File

@ -0,0 +1,6 @@
# എന്തുകൊണ്ട് ഓരോ പുരുഷനും തന്‍റെ സ്വന്ത ഭാര്യയും ഓരോ സ്ത്രീക്കും സ്വന്ത
ഭര്‍ത്താവും ഉണ്ടായിരിക്കണം?
വിവിധങ്ങളായ ദുര്‍ന്നടപ്പിന്‍റെ പരീക്ഷകള്‍ നിമിത്തം ഓരോ പുരുഷനും സ്വന്ത
ഭാര്യയും ഓരോ ഭാര്യക്കും സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കണം.[7:2]..

5
1CO/07/03.md Normal file
View File

@ -0,0 +1,5 @@
# ഒരു ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിനു സ്വന്ത ശരീരത്തിന്മേല്‍ അധികാരമുണ്ടോ?
ഇല്ല. ഒരു ഭര്‍ത്താവിനു തന്‍റെ ഭാര്യയുടെ ശരീരത്തിന്മേലും, അതുപോലെ ഭാര്യക്ക്
ഭര്‍ത്താവിന്‍റെ ശരീരത്തിന്മേലും ആണ് അധികാരമുള്ളത്.[7:4]..

5
1CO/07/05.md Normal file
View File

@ -0,0 +1,5 @@
# ഒരു ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം ശാരീരിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞി
രിക്കുവാന്‍ എപ്പോഴാണ് ഉചിതമായ സന്ദര്‍ഭമുള്ളത്?
ഇരുവരും പരസ്പര സമ്മതത്തോടെ പ്രാര്‍ഥനക്ക് അവസരമുണ്ടാകുവാന്‍ നിശ്ചിത സമയത്തേക്ക് വേര്‍തിരിച്ചിരിക്കുന്നത് ഉചിതമായിരിക്കും.[7:5].

11
1CO/07/08.md Normal file
View File

@ -0,0 +1,11 @@
# വിധവമാര്‍ക്കും അവിവാഹിതര്‍ക്കും നല്ലതായിരിക്കുമെന്ന് പൌലോസ് പറയു
ന്നതെന്താണ്?
അവര്‍ അവിവാഹിത നിലയില്‍ തന്നെ നിലകൊള്ളുന്നത് നല്ലതെന്ന് പൌലോസ്
പറയുന്നു.[7:8].
# ഏതു സാഹചര്യത്തില്‍ അവിവാഹിതരും വിധവമാരും വിവാഹിതരാകണം?
ജിതേന്ദ്രിയത്വമില്ലാത്തവരായി വികാരധിനര്‍ ആകുന്നുവെങ്കില്‍ അവര്‍ വിവാഹി
തരാകണം.[7:9].

6
1CO/07/10.md Normal file
View File

@ -0,0 +1,6 @@
# വിവാഹിതരായവര്‍ക്ക് കര്‍ത്താവ് നല്‍കുന്ന കല്‍പ്പന എന്ത്?
ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്പിരിയരുത്. അഥവാ ഭര്‍ത്താവില്‍ നിന്ന് വേര്‍പി
രിയുന്നുവെങ്കില്‍ അവള്‍ അവിവാഹിതയായി കഴിയണം അല്ലെങ്കില്‍ ഭര്‍ത്താവു
മായി നിരന്നുകൊള്ളണം. ഭര്‍ത്താവ് തന്‍റെ ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.[7:10-11].

6
1CO/07/12.md Normal file
View File

@ -0,0 +1,6 @@
# വിശ്വാസിയായ ഭര്‍ത്താവോ ഭാര്യയോ അവിശ്വാസിയായ തന്‍റെ ജീവിത പങ്കാ
ളിയെ വിവാഹമോചനം ചെയ്യാമോ?
അവിശ്വാസിയായ ഭര്‍ത്താവോ ഭാര്യയോ തന്‍റെ ജീവിതപങ്കാളിയോടുകൂടെ പാര്‍
ക്കുവാന്‍ സമ്മതിക്കുന്നുവെങ്കില്‍, വിശ്വാസിയായ വ്യക്തി അവിശ്വാസിയെ ഉപേക്ഷിക്കരുത്.[7:12-13].

5
1CO/07/15.md Normal file
View File

@ -0,0 +1,5 @@
# അവിശ്വാസിയായ പങ്കാളി വിട്ടുപോകുന്നുവെങ്കില്‍ ഒരു വിശ്വാസിയായ സ്ത്രീ
യോ പുരുഷനോ എന്ത് ചെയ്യണം?
വിശ്വാസി അവിശ്വാസിയായ പങ്കാളിയെ പോകുവാന്‍ അനുവദിക്കണം.[7:15].

11
1CO/07/17.md Normal file
View File

@ -0,0 +1,11 @@
# എല്ലാ സഭകള്‍ക്കും പൌലോസ് നിര്‍ദ്ദേശിക്കുന്ന നിയമമെന്ത്?
ആ നിയമം:കര്‍ത്താവ്‌ അവനവന് നിയമിച്ചിരിക്കുന്നതും, , ദൈവം അവരെ
വിളിച്ചിരിക്കുന്നതുമായ ജീവിതം നയിക്കണം എന്നതാണ്.[7:17].
# പരിച്ചേദനക്കാര്‍ക്കും അഗ്രചര്‍മ്മക്കാര്‍ക്കും പൌലോസ് നല്‍കുന്ന ആലോചന
എന്താണ്?
പൌലോസ് ആലോചനയായി നല്‍കുന്നത്, അഗ്രച്ചര്‍മ്മിയാകുന്നുവെങ്കില്‍ പരിച്ചേ
ദന ഏല്‍ക്കരുത്, പരിച്ചേദന പ്രാപിച്ചുവെങ്കില്‍ ആ അടയാളം നീക്കുവാന്‍ തല്പര്യപ്പെടരുത്.[7:18].

6
1CO/07/20.md Normal file
View File

@ -0,0 +1,6 @@
# ദാസന്മാരെ കുറിച്ച് പൌലോസ് എന്ത് പറയുന്നു?
ദൈവം വിളിക്കുമ്പോള്‍ അടിമയായിരിക്കുന്നുവെങ്കില്‍, തനിക്കു സ്വതന്ത്രനാകുവാ
ന്‍ കഴിയുമെങ്കില്‍പ്പോലും അതിനെക്കുറിച്ച് ചിന്തിക്കരുത്.അവര്‍ ദാസന്മാരെങ്കിലും
ക്രിസ്തുവില്‍ സ്വതന്ത്രരാണ്. അവര്‍ മനുഷ്യര്‍ക്ക്‌ അടിമകളല്ല.[7:21-23].

6
1CO/07/25.md Normal file
View File

@ -0,0 +1,6 @@
# അവിവാഹിതനായ വ്യക്തി ആ നിലയില്‍ തന്നെ പൌലോസിനെപ്പോലെ തുടര
ണമെന്നു പൌലോസ് ചിന്തിച്ചത് എന്തുകൊണ്ട്?
പൌലോസ് അപ്രകാരം ചിന്തിച്ചത് എന്തുകൊണ്ടെന്നാല്‍ ആസന്നമാകുന്ന കഷ്ടത
കള്‍ നിമിത്തം പുരുഷന് വിവാഹമില്ലാതെയിരിക്കുന്നത് നല്ലതാണ്.[7:26].

10
1CO/07/27.md Normal file
View File

@ -0,0 +1,10 @@
# വിവാഹ ഉടമ്പടിയാല്‍ വിശ്വാസികള്‍ സ്ത്രീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കില്‍ എന്ത് ചെയ്യണം?
സ്ത്രീയുമായുള്ള വിവാഹ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രനാകുവാന്‍ ശ്രമിക്കരുത്.
[7:27].
# ഭാര്യയില്‍ നിന്ന് സ്വതന്ത്രരായവരോടും, അവിവാഹിതരോടും "ഭാര്യയെ അന്വേഷി
ക്കരുത്" എന്ന് പൌലോസ് എന്തുകൊണ്ട് പറഞ്ഞു?
വിവാഹിതരായി ജീവിക്കുമ്പോള്‍ സംജാതമാകുന്ന വിവിധങ്ങളായ പ്രശ്നങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുവാനായിട്ടാണ് പൌലോസ് അപ്രകാരം പറഞ്ഞത്.[7:28].

5
1CO/07/29.md Normal file
View File

@ -0,0 +1,5 @@
# ലോകത്തെ അനുഭവിക്കുന്നവര്‍ ലോകത്തെ അനുഭവിക്കാത്തവരെപ്പോലെ ആയി
രിക്കേണ്ടത് എന്തുകൊണ്ട്?
അവര്‍ അപ്രകാരമായിരിക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിനു ഒരു അന്ത്യം വരുവാന്‍ പോകുന്നു.[7:31].

7
1CO/07/32.md Normal file
View File

@ -0,0 +1,7 @@
# എന്തുകൊണ്ടാണ് വിവാഹിതരായ ക്രിസ്ത്യാനികള്‍ക്ക് കര്‍ത്താവിനോടുള്ള ഭക്തി
യില്‍ എകാഗ്രതയോടിരിപ്പാന്‍ വൈഷമ്യം ഉണ്ടാകുന്നത്?
വൈഷമ്യം ഉണ്ടാകുന്നത് എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന ഒരു ഭര്‍ത്താവോ
ഭാര്യയോ തന്‍റെ ഭര്‍ത്താവിനെയോ എപ്രകാരം പ്രസാദിപ്പിക്കണം
എന്നുവെച്ചു ലോകത്തിനുള്ളത് ചിന്തിക്കുന്നു.[7:33-34].

1
1CO/07/35.md Normal file
View File

@ -0,0 +1 @@

4
1CO/07/36.md Normal file
View File

@ -0,0 +1,4 @@
# തന്‍റെ പ്രതിശുതവധുവിനെ വിവാഹം കഴിക്കുന്നവനെക്കാള്‍ ആരാണ് ശ്രേഷ്ടന്‍?
വിവാഹം കഴിക്കുന്നത്‌ തിരഞ്ഞെടുക്കാത്തവനാണ് ശ്രേഷ്ടന്‍.[7:38].

9
1CO/07/39.md Normal file
View File

@ -0,0 +1,9 @@
# ഒരു സ്ത്രീ എത്ര കാലം തന്‍റെ ഭര്‍ത്താവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു?
ഭര്‍ത്താവ് ജീവനോടിരിക്കുന്ന കാലത്തോളം ബന്ധിക്കപ്പെട്ടിരിക്കുന്നു.[7:39].
# വിശ്വാസിയായ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോയാല്‍ അവള്‍ ആരെ വിവാഹം കഴിക്കണം?
അവള്‍ക്കു ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, എന്നാല്‍ കര്‍ത്താവില്‍
ഉള്ള ഒരു വ്യക്തിയെ മാത്രമേ ആകാവു.[7:39].

8
1CO/08/01.md Normal file
View File

@ -0,0 +1,8 @@
# ഈ അദ്ധ്യായത്തില്‍ പൌലോസ് ഏതു വിഷയമാണ് പ്രതിപാദിക്കുന്നത്?
വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചാണ് പൌലോസ് പ്രതിപാദിക്കുന്നത്.[8:1,4].
# അറിവും സ്നേഹവും എന്ത് ഫലമാണ് ഉളവാക്കുന്നത്?
അറിവ് ചീര്‍പ്പിക്കുന്നു, സ്നേഹമോ ആത്മീക വര്‍ദനവ്‌ വരുത്തുന്നു .[8:1].

13
1CO/08/04.md Normal file
View File

@ -0,0 +1,13 @@
# വിഗ്രഹം ദൈവത്തിനു തുല്ല്യമാണോ?
ഇല്ല. ഈ ഭൂമിയിലെ വിഗ്രഹം ഒന്നുമല്ല, ഏകദൈവമല്ലാതെ വേറൊന്നില്ല.[8:4].
# ഏക ദൈവം ആരാണ്?
പിതാവായ ഏക ദൈവം മാത്രമേ ഉള്ളു. എല്ലാം അവനില്‍ നിന്നുള്ളതാണ്, നാം
അവനായി ജീവിക്കുന്നു.[8:6].
# ഏക കര്‍ത്താവ്‌ ആരാണ്?
ഏക കര്‍ത്താവ്‌യേശുക്രിസ്തുവാണ്‌, താന്‍ മുഖാന്തിരം സകലവും നിലനില്‍ക്കുന്നു, താന്‍ മുഖാന്തിരം നാമും നിലനില്‍ക്കുന്നു.[[8:6].

5
1CO/08/07.md Normal file
View File

@ -0,0 +1,5 @@
# വിഗ്രഹാര്‍പ്പിതം എന്നുവെച്ചു വിഗ്രഹത്തിനു സമര്‍പ്പിച്ചത് ഭക്ഷിക്കുമ്പോള്‍
അങ്ങനെ ചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നു?
അവരുടെ മന:സാക്ഷി ബലഹീനമാകയാല്‍ അത് മലിനമായിത്തീരുന്നു.[8:7].

16
1CO/08/08.md Normal file
View File

@ -0,0 +1,16 @@
# നാം കഴിക്കുന്ന ഭക്ഷണം ദൈവസന്നിധിയില്‍ നമ്മെ മെച്ചമുള്ളവരോ, തരം കുറ
ഞ്ഞവരോ ആക്കുന്നുണ്ടോ?
ഭക്ഷണം നമ്മെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നില്ല. നാം ഭക്ഷിക്കുന്നില്ല എങ്കില്‍
മോശക്കാരോ, ഭക്ഷിക്കുന്നതിനാല്‍ മെച്ചമുള്ളവര്‍ എന്നോ ആകുന്നില്ല.[8:8].
# നമ്മുടെ സ്വാതന്ത്ര്യം എന്തായിത്തീരാതിരിക്കാന്‍ നാം ശ്രദ്ധിക്കണം?
വിശ്വാസത്തില്‍ ബലഹീനനായ ഒരുവന് നമ്മുടെ സ്വാതന്ത്ര്യത്താല്‍ ഇടര്‍ച്ച
വരുവാന്‍ കാരണമാകാതിരിക്കത്തക്കവണ്ണം നാം ശ്രദ്ധാലുക്കളായിരിക്കണം.[8:9].
# വിഗ്രഹാര്‍പ്പിതമായ മാംസാഹാരം സംബന്ധിച്ച് ബലഹീന മന:സ്സാക്ഷിയുള്ള ഒരു സഹോദരനോ സഹോദരിയോ, ആ ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോള്‍ എന്തു
സംഭവിക്കുന്നു?
ബലഹീന മന:സ്സാക്ഷിയുള്ള ആ സഹോദരനോ സഹോദരിയോ നശിച്ചുപോകു വാന്‍ നാം കാരണമായിത്തീരുന്നു.[8:10-11].

10
1CO/08/11.md Normal file
View File

@ -0,0 +1,10 @@
# ക്രിസ്തുവിലുള്ള ഒരു സഹോദരനെയോ സഹോദരിയെയോ അവരുടെ ബലഹീന
മന:സ്സാക്ഷിനിമിത്തം അവര്‍ക്കെതിരെ നാം അറിഞ്ഞുകൊണ്ട് ഇടര്‍ച്ച
വരുത്തുമ്പോള്‍ നാം ആര്‍ക്കെതിരെ പാപം ചെയ്യുന്നു?
ഇടര്‍ച്ച സംഭവിച്ച സഹോദരനോ സഹോദരിക്കോ നേരെ നാം പാപം ചെയ്യുന്നു
മാത്രമല്ല ക്രിസ്തുവിനെതിരെയും നാം പാപം ചെയ്യുന്നു.[8:11-12].
# ആഹാരം അവന്‍റെ സഹോദരനോ സഹോദരിക്കോ ഇടര്‍ച്ചായായി തീരും എങ്കില്‍ അവൻ എന്തു ചെയ്യും എന്നു പൌലോസ് പറയുന്നു?
ആഹാരം അവന്‍റെ സഹോദരനോ സഹോദരിക്കോ ഇടച്ചയായി തീരും എങ്കില്‍ ഇടര്‍ച്ച വരുത്താതെ ഇരിക്കേണ്ടതിന് ഞാന്‍ ഒരു നാളും മാംസം തിന്നുകയില്ല എന്ന് പൌലോസ് പറയുന്നു

6
1CO/09/01.md Normal file
View File

@ -0,0 +1,6 @@
# താന്‍ ഒരു അപ്പോസ്തലന്‍ ആണെന്നതിന് പൌലോസ് നല്‍കുന്ന തെളിവെന്ത്?
പൌലോസ് പറയുന്നത്, കൊരിന്ത്യന്‍ വിശ്വാസികള്‍ കര്‍ത്താവില്‍ തന്‍റെ പ്രവര്‍
ത്തിഫലം ആകുന്നതിനാല്‍ ക്രിസ്തുവില്‍ തന്‍റെ അപ്പോസ്തലത്വത്തിന്‍റെ തെളിവ്
അവര്‍ തന്നെയാകുന്നു എന്നാണ്‌.[9:1-2].

6
1CO/09/03.md Normal file
View File

@ -0,0 +1,6 @@
# അപ്പോസ്തലന്മാരുടെയും, കര്‍ത്താവിന്‍റെ സഹോദരന്മാരുടെയും, കേഫാവിന്‍റെയും
ചില അവകാശങ്ങളെന്ന് പൌലോസ് നിരത്തുന്ന പട്ടിക എന്ത്?
പൌലോസ് പറയുന്നത് അവര്‍ക്ക് ഭക്ഷിക്കുവാനും പാനം ചെയ്യുവാനും, വിശ്വാ
സിയായ ഒരു ഭാര്യയെ കൂടെ കൊണ്ടുപോകുവാനും അവകാശം ഉണ്ടെന്നാണ്.[9:4-5]

6
1CO/09/07.md Normal file
View File

@ -0,0 +1,6 @@
# തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലം വാങ്ങുന്നവരുടെ ഉദാഹരണമായി ആരെ
യാണ്പൌലോസ് ഉദാഹരണമായി നല്‍കുന്നത്?
പൌലോസ് പട്ടാളക്കാരെ, മുന്തിരികൃഷി ചെയ്യുന്നവരെ, ആട്ടിന്കൂട്ടത്തെ മേയിക്കു
ന്നവരെ എല്ലാം തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലമോ നന്മയോ പ്രാപിക്കുന്ന വര്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.[9:7].

12
1CO/09/09.md Normal file
View File

@ -0,0 +1,12 @@
# ഒരുവന്‍റെ ജോലിയില്‍ നിന്നും നന്മകള്‍ അല്ലെങ്കില്‍ ശമ്പളം വാങ്ങുക എന്ന ആശ
യത്തെ പിന്താങ്ങുന്ന ഏതു ഉദാഹരണത്തെയാണ് പൌലോസ് മോശെയുടെ ന്യായ
പ്രമാണത്തില്‍ നിന്ന് നല്‍കുന്നത്?
പൌലോസ് തന്‍റെ വാദത്തെ പിന്താങ്ങുവാനായി ഉദ്ധരിക്കുന്ന കല്‍പ്പന, "മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്" എന്നതാണ്[9:9].
# അവര്‍ അവകാശപ്പെടുന്നില്ലെങ്കില്‍പ്പോലും, പൌലോസിനും കൂട്ടാളികള്‍ക്കും
കൊരിന്ത്യന്‍ വിശ്വാസികളുടെ അടുത്ത് എന്ത് അവകാശമാണുള്ളത്‌?
പൌലോസിനും കൂട്ടര്‍ക്കും കൊരിന്ത്യരുടെയിടയില്‍ ആത്മീക കാര്യങ്ങള്‍ വിതെച്ചതിനാല്‍ അവരുടെ പക്കല്‍ നിന്നും ഭൌതിക കാര്യങ്ങള്‍ കൊയ്യുവാന്‍
അവകാശമുണ്ട്‌.[9:11-12].

5
1CO/09/12.md Normal file
View File

@ -0,0 +1,5 @@
# സുവിശേഷം ഘോഷിക്കുന്നവരോടുള്ള ബന്ധത്തില്‍ കര്‍ത്താവ്‌ എന്താണ് കല്‍പ്പി
ച്ചിരിക്കുന്നത്‌?
കര്‍ത്താവ്‌ കല്‍പ്പിച്ചിരിക്കുന്നത് സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവനം കഴിക്കണം എന്നാണ്‌.[9:14].

7
1CO/09/15.md Normal file
View File

@ -0,0 +1,7 @@
# തനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല എന്ന് പൌലോസ് എന്തിനെക്കുറിച്ചാണ് പറയു
ന്നത്, എന്തുകൊണ്ടാണ് പ്രശംസിപ്പാന്‍ വകയില്ലാത്തത്?
പൌലോസ് പറഞ്ഞത് സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു തനിക്കു പ്രശം
സിപ്പാന്‍ ഒന്നുമില്ല, എന്തുകൊണ്ടെന്നാല്‍ അത് തന്‍റെമേല്‍ ഉള്ള നിര്‍ബന്ധം ആണ്.
[9:16].

1
1CO/09/17.md Normal file
View File

@ -0,0 +1 @@

11
1CO/09/19.md Normal file
View File

@ -0,0 +1,11 @@
# എന്തുകൊണ്ട് പൌലോസ് എല്ലാവര്‍ക്കും ഒരു ദാസനായിത്തീര്‍ന്നു?
ഏറ്റവും അധികം പേരെ ദൈവത്തിനായി നേടെണ്ടതിനു പൌലോസ് എല്ലാവര്‍
ക്കും ദാസനായിത്തീര്‍ന്നു.[9;19].
# അധികം ആളുകളെ ദൈവത്തിനായി നേടെണ്ടതിനു പൌലോസ് ആരെപ്പോലെ യെല്ലാം ആയിത്തീര്‍ന്നു?
ന്യായപ്രമാണത്തിന്‍കീഴ്‌ ഉള്ളവര്‍ക്ക് താന്‍ ഒരു യഹൂദനായും, ന്യായപ്രമാണത്തി
നു പുറമെയുള്ളവര്‍ക്ക് താന്‍ ബലഹീനനായും, ഏതുവിധേനയും ഏവരെയും രക്ഷി
ക്കേണ്ടതിനു എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.[9:20-22].

5
1CO/09/21.md Normal file
View File

@ -0,0 +1,5 @@
# എന്തുകൊണ്ടാണ് സുവിശേഷം നിമിത്തം പൌലോസ് ഇതൊക്കെയും ചെയ്യുന്നത്?
താന്‍ ഇതൊക്കെയും ചെയ്യുന്നത് സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങളില്‍
ഭാഗഭാക്കാകേണ്ടതിനാണ്.[9:23].

8
1CO/09/24.md Normal file
View File

@ -0,0 +1,8 @@
# എപ്രകാരം ഓടണമെന്നാണ് പൌലോസ് പറഞ്ഞിരിക്കുന്നത്?
A;വിരുതു പ്രാപിക്കുവാന്തക്കവിധം ഓടണമെന്നാണ് പൌലോസ് പറഞ്ഞത്.[9:24].
# ഏപ്രകാരമുള്ള കിരീടം പ്രാപിക്കുവാനാണ് പൌലോസ് ഓടുന്നത്?
വാടിപ്പോകാത്ത കിരീടം പ്രാപിക്കുവാന്തക്കവിധമാണ് പൌലോസ് ഓടുന്നത്.[9:25]. # എന്തുകൊണ്ടാണ് പൌലോസ് തൻറെ ശരീരം ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത് ?
മറ്റുള്ളവരോട് പ്രസംഗിച്ചശേഷം താന്‍ തന്നെ കൊള്ളരുതാത്തവനായി പോകതിരിക്കെണ്ടതിന് വേണ്ടിയാണ് പൌലോസ് തന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത്.

11
1CO/10/01.md Normal file
View File

@ -0,0 +1,11 @@
# മോശെയുടെ കാലഘട്ടത്തില്‍ പിതാക്കന്മാര്‍ക്കു പൊതുവായ എന്ത് അനുഭവമാണ്
ഉണ്ടായത്?
എല്ലാവരും മേഘത്തിന്‍കീഴെ സമുദ്രത്തില്‍കൂടെ കടന്നുപോയി. എല്ലാവരും മോശെ
യില്‍കൂടെ മേഘത്തിലും സമുദ്രത്തിലും സ്നാനപ്പെട്ടു, എല്ലാവരും ഒരേ ആത്മീയ
ഭക്ഷണം കഴിക്കുകയും, ഒരേ ആത്മീയപാനം കുടിക്കുകയും ചെയ്തു. [10:1-4].
# അവരുടെ പിതാക്കന്മാരെ അനുഗമിച്ച ആത്മീയ പാറ ആരായിരുന്നു?
അവരെ അനുഗമിച്ച പാറ ക്രിസ്തു ആയിരുന്നു.[10:4].

1
1CO/10/05.md Normal file
View File

@ -0,0 +1 @@

12
1CO/10/07.md Normal file
View File

@ -0,0 +1,12 @@
# മോശെയുടെ കാലത്ത് ദൈവം എന്തുകൊണ്ട് പിതാക്കന്മാരില്‍ പ്രസാദിച്ചില്ല?
ദൈവം പ്രസാദിക്കാതിരുന്നതിന്‍റെ കാരണം അവരുടെ പിതാക്കന്മാര്‍ ദുഷ്ടത
വകഞ്ഞുണ്ടാക്കുകയും, ലൈംഗിക ദുര്ന്നടപ്പിലാകുകയും, ക്രിസ്തുവിനെ പരീക്ഷിക്കു
കയും പിറുപിറുക്കുകയും ചെയ്തു.[10:6-10].
# അവരുടെ പിതാക്കന്മാരുടെ സ്വഭാവത്തിനു ദൈവം എന്തു ശിക്ഷയാണ് നല്‍കിയത്?
അവര്‍ വിവിധ നിലകളില്‍ മരിപ്പാനിടയായി, ചിലര്‍ക്ക് സര്‍പ്പ ദംശനം ഏറ്റു,
ചിലര്‍ സംഹാരദൂതനാല്‍ കൊല്ലപ്പെട്ടു, അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍
ഏറിയപ്പെട്ടു.[10:5&8-10].

1
1CO/10/09.md Normal file
View File

@ -0,0 +1 @@

12
1CO/10/11.md Normal file
View File

@ -0,0 +1,12 @@
# എന്തുകൊണ്ട് ഈക്കാര്യങ്ങള്‍ സംഭവിച്ചു, എന്തുകൊണ്ട് ഇവ രേഖപ്പെടുത്തിയി
രിക്കുന്നു?
അവ നമ്മുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു, നമ്മുടെ ബുദ്ധിയുപദേശത്തിനായി രേഖപ്പെടുത്തി വെച്ചുമിരിക്കുന്നു.[10:11].
# ആശ്ചര്യപ്പെടത്തക്ക ശോധനകള്‍ എന്തെങ്കിലും നമുക്ക് സംഭവിച്ചിട്ടുണ്ടോ?
എല്ലാ മനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെയല്ലാത്ത യാതൊരു പരീക്ഷയും നമുക്ക്
സംഭവിച്ചിട്ടില്ല.[10:13]. # പരീക്ഷ സഹിപ്പാന്‍ തക്കവണ്ണം നമ്മെ പ്രാപ്തരാക്കുന്നതിന് വേണ്ടി ദൈവം എന്താണു ചെയ്തത്?
പരീക്ഷ സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടു കൂടെ ദൈവം നമുക്ക് പോക്കു വഴിയും ഉണ്ടാക്കും.

10
1CO/10/14.md Normal file
View File

@ -0,0 +1,10 @@
# എന്തില്‍നിന്നു ഓടിപ്പോകണമെന്നാണ് പൌലോസ് കൊരിന്ത്യ വിശ്വാസികളോട്
പറയുന്നത്?
വിഗ്രഹാരാധനയില്‍ നിന്ന് ഓടിപ്പോകുവാന്‍ താന്‍ മുന്നറിയിപ്പ് നല്‍കി.[10:14].
# വിശ്വാസികള്‍ അനുഗ്രഹിക്കുന്ന പാനപാത്രം ഏതാണ്, അവര്‍ നുറുക്കുന്ന അപ്പം
ഏതാണ്?
പാനപാത്രം യേശുക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പങ്കാണ്, അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പങ്കാണ്.[10:16].

1
1CO/10/18.md Normal file
View File

@ -0,0 +1 @@

16
1CO/10/20.md Normal file
View File

@ -0,0 +1,16 @@
# പുറജാതികള്‍ അവരുടെ യാഗങ്ങളെ ആര്‍ക്കാണ് അര്‍പ്പിക്കുന്നത്?
അവര്‍ യാഗങ്ങളെ ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്.[10:20].
# കൊരിന്ത്യന്‍ വിശ്വാസികള്‍ ഭൂതങ്ങളുമായി സംസര്‍ഗ്ഗം പാടില്ല എന്നുള്ളതിനാല്‍.
അവര്‍ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് താന്‍ പറയുന്നത് എന്ത്?
പൌലോസ് അവരോടു പറയുന്നത് അവര്‍ കര്‍ത്താവിന്‍റെ പാനപാത്രത്തിലും
ഭൂതങ്ങളുടെ പാനപാത്രത്തിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല എന്നും അവര്‍
കര്‍ത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല
എന്നുമാണ്.[10:20-21].
# കര്‍ത്താവിന്‍റെ വിശ്വാസികളായ നാം ഭൂതങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തിയാല്‍ നാം ചെയ്യുന്നത് എന്താണ്?
നാം കര്‍ത്താവിനെ പ്രകോപിപ്പിക്കുന്നവരായിത്തീരുന്നു.[10:22].

4
1CO/10/23.md Normal file
View File

@ -0,0 +1,4 @@
# നാം നമ്മുടെ ഗുണം അന്വേഷിക്കുന്നവരാകാമോ?
ഓരോരുത്തന്‍ സ്വന്തം ഗുണമല്ല മറ്റുള്ളവന്‍റെ ഗുണം അന്വേഷിക്കണം.[10:24].

5
1CO/10/25.md Normal file
View File

@ -0,0 +1,5 @@
# ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍, നിങ്ങള്‍ക്ക് പോകാന്‍
മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?
മന:സ്സാക്ഷിയുടെ ചോദ്യങ്ങളൊന്നും ചോദിക്കാതെ നിങ്ങളുടെ മുന്‍പില്‍ വിളമ്പിയിരിക്കുന്നത് എന്തായാലും അത് ഭക്ഷിപ്പിന്‍.[10:27].

7
1CO/10/28.md Normal file
View File

@ -0,0 +1,7 @@
# നിങ്ങളുടെ ആതിഥേയന്‍ നിങ്ങളോട്, മുന്‍പില്‍ വെച്ചിരിക്കുന്ന ഭക്ഷണം ഒരു പുറ
ജാതീയ യാഗത്തിന്‍റെ പങ്കായി വന്നിട്ടുള്ളതാണെന്ന് നിങ്ങളോട് പറയുമ്പോള്‍ നിങ്ങ
ള്‍ അത് എന്തുകൊണ്ട് ഭക്ഷിക്കാതിരിക്കണം?
നിങ്ങളോടു ഈ വിവരം പറഞ്ഞവന്‍ നിമിത്തവും മറ്റേ മനുഷ്യന്‍റെ മന:സ്സാക്ഷി
നിമിത്തവും നിങ്ങള്‍ ആ ഭക്ഷണം കഴിക്കരുത്.[10:28-29].

10
1CO/10/31.md Normal file
View File

@ -0,0 +1,10 @@
# ദൈവമഹത്വത്തിനായി നാം എന്തു ചെയ്യണം?
നാം എല്ലാക്കാര്യങ്ങളും, കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ദൈവ
മഹത്വത്തിനായി ചെയ്യണം.10:31].
# നാം എന്തുകൊണ്ട് യഹൂദന്മാര്‍ക്കോ, യവനന്മാര്‍ക്കോ, ദൈവസഭക്കോ യാതൊരു ഇടര്‍ച്ചയും വരുത്തരുത്?
അവര്‍ രക്ഷിക്കപ്പെടെണ്ടതാകയാല്‍ നാം യാതൊരു ഇടര്‍ച്ചയും വരുത്തരുത്.[10:32-
33].

29
1CO/11/01.md Normal file
View File

@ -0,0 +1,29 @@
# കൊരിന്ത്യ വിശ്വാസികളോട് ആരെ അനുകരിക്കുവാന്‍ പൌലോസ് പറഞ്ഞു?
പൌലോസ് അവരോട് പൌലോസിനെ അനുകരിക്കുവാന്‍ പറഞ്ഞു.[11;1].
# പൌലോസ് ആരെയാണ് അനുകരിച്ചത്?
പൌലോസ് ക്രിസ്തുവിന്‍റെ ഒരു അനുകാരിയായിരുന്നു.[11:1].
# കൊരിന്ത്യന്‍ വിശ്വാസികളെ പൌലോസ് എന്തിനായിരുന്നു പ്രശംസിച്ചത്?
പൌലോസ് അവരെ പ്രശംസിച്ചത് സകലത്തിലും അവര്‍ പൌലോസിനെ ഓര്‍ത്ത
തിനാലും താന്‍ അവരെ ഏല്‍പ്പിച്ച കല്‍പ്പനകളെയെല്ലാം കൊരിന്ത്യര്‍ നന്നായി പ്രമാണിക്കയാലും ആണ് പ്രശംസിച്ചത് .[11:2].
# ക്രിസ്തുവിന്‍റെ ശിരസ്സ്‌ ആരാകുന്നു?
ക്രിസ്തുവിന്‍റെ ശിരസ്സ്‌ ദൈവമാകുന്നു.[11:3].
# പുരുഷന്‍റെ ശിരസ്സ്‌ ആരാകുന്നു?
ഓരോ പുരുഷന്‍റെയും ശിരസ്സ്‌ ക്രിസ്തു ആകുന്നു.[11:3].
# സ്ത്രീയുടെ ശിരസ്സ്‌ ആരാണ്?
ഒരു സ്ത്രീയുടെ ശിരസു ഒരു പുരുഷനാണ്.[11:3].
# ഒരു പുരുഷന്‍ മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
പുരുഷന്‍ മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു.[11:4].

5
1CO/11/05.md Normal file
View File

@ -0,0 +1,5 @@
# .ഒരു സ്ത്രീ മൂടുപടമിടാതെ പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
ഏതൊരു സ്ത്രീയും മൂടുപടമില്ലാതെ പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ശിരസ്സിനെ അപ
മാനിക്കുന്നു.[[11:5].

Some files were not shown because too many files have changed in this diff Show More