ml_tq/1PE/03/15.md

6 lines
514 B
Markdown

# അന്യരും വിളിക്കപ്പെട്ടവരുമായവര്‍, ദൈവത്തിലുള്ള പ്രത്യാശയെക്കുറിച്ചു
ചോദിക്കുന്ന ഏവരോടും എപ്രകാരം ഉത്തരം പറയണമായിരുന്നു?
സൌമ്യതയോടും, ബഹുമാനത്തോടും എപ്പോഴും ഉത്തരം പറയണമായിരുന്നു [3:15-16]