ml_tq/1PE/03/15.md

514 B

അന്യരും വിളിക്കപ്പെട്ടവരുമായവര്‍, ദൈവത്തിലുള്ള പ്രത്യാശയെക്കുറിച്ചു

ചോദിക്കുന്ന ഏവരോടും എപ്രകാരം ഉത്തരം പറയണമായിരുന്നു?

സൌമ്യതയോടും, ബഹുമാനത്തോടും എപ്പോഴും ഉത്തരം പറയണമായിരുന്നു [3:15-16]