ml_tq/MAT/27/19.md

430 B

പീലാത്തൊസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ എന്തു സന്ദേശമാണു അവനെ അറിയിച്ചത് ?

ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണു അവൾ പീലാത്തൊസിനോടു പറഞ്ഞത്.