യജമാനൻ അവനെ “ദുഷ്ടനും മടിയനുമായ ദാസനേ“ എന്നുവിളിച്ചുകൊണ്ട് ആ ഒരു താലന്ത് അവന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞു, അവനെ ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളഞ്ഞു.