ml_tq/MAT/22/09.md

472 B

പിന്നെ രാജാവ് ആരെയെല്ലാമാണു കല്ല്യാണസദ്യയ്ക്കു ക്ഷണിച്ചത് ?

പിന്നെ രാജാവ് തന്റെ ദാസന്മാരെ അയച്ച് അവർ കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം ക്ഷണിച്ച്കൂട്ടിക്കൊണ്ടുവന്നു.