“ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ, അത്ത്യുന്നതങ്ങളിൽ ഹോശന്നാ“ എന്നു പുരുഷാരം ആർത്തുകൊണ്ടിരുന്നു.