ml_tq/MAT/18/34.md

357 B

അപ്പോൾ യജമാനൻ ആ ദാസനോട് എന്താണു ചെയ്തത് ?

ആ ദാസൻ തന്റെ കടമൊക്കെയും തീർക്കുവോളം യജമാനൻ അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.