ഭാവിയില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് വിശ്വാസികള്‍ എപ്രകാരം
സംസാരിക്കണമെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് വിശ്വാസികളോട് പറയുവാന്‍ ആവശ്യപ്പെടുന്നത്, ദൈവം അനുവദിക്കു
ന്നുവെങ്കില്‍ നാം ജീവിക്കുകയും അതും ഇതുമൊക്കെ ചെയ്യുകയും ചെയ്യും എന്നാണ്.[4:13-15].