ml_tq/EPH/05/19.md

373 B

ഏതിനാലാണ് വിശ്വാസികൾ അന്യോന്യം സംസാരിക്കേണ്ടിയത്?

വിശ്വാസികൾ സങ്കീർത്തനങ്ങളാലും, സ്തുതികളാലും, ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിക്കണം.