1.0 KiB
1.0 KiB
കാരാഗ്രഹപ്രമാണി പൌലോസിനോടും ശീലാസിനോടും എന്തു ചോദ്യമാണ് ചോദിച്ചത്?
കാരാഗ്രഹപ്രമാണി പൌലോസിനോടും ശീലാസിനോടും,"യജമാനന്മാരേ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം"? എന്നാണു ചോദിച്ചത്.[16:30].
കാരാഗ്രഹപ്രമാണിക്കു പൌലോസും ശീലാസും നല്‍കിയ മറുപടി എന്ത്?
പൌലോസും ശീലാസും മറുപടിയായി പറഞ്ഞത്,"കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക, എന്നാല്‍ നീയും നിന്‍റെ ഭവനവും രക്ഷ പ്രാപിക്കും" എന്നാണ്.[16:31].