# ജനം എന്തിനെക്കുറിച്ച് വഴക്കുണ്ടാകരുത് എന്നു തിമൊഥെയോസ് മുന്നറി
യിപ്പു നല്‍കേണ്ടിയിരുന്നു?
യാതൊരു പ്രയോജനവും നല്‍കാത്ത, വചനങ്ങളെക്കുറിച്ചുള്ള വാക്കുതര്‍ക്ക ങ്ങളില്‍ഇടപെടരുതെന്ന് ജനത്തിനു മുന്നറിയിപ്പ് നല്‍കണമായിരുന്നു.[2:18].