പൌലോസ് അഗ്രിപ്പാവ് രാജാവിനോടു തന്‍റെ പ്രതിവാദം നല്‍കുന്നത് തുടരുന്നു. ഈ വാക്യങ്ങളില്‍ കര്‍ത്താവുമായുള്ള തന്‍റെ സംഭാഷണം ഉദ്ധരിച്ചു കൊണ്ട് താന്‍ തുടരുന്നു.