From f036f83921729874ae08ff70d8cfa812d2b2a677 Mon Sep 17 00:00:00 2001 From: Larry Versaw Date: Sat, 3 Aug 2019 18:15:34 -0600 Subject: [PATCH] Bible reference formatting --- content/01.md | 2 +- content/02.md | 3 +-- content/03.md | 3 +-- content/04.md | 3 +-- content/05.md | 3 +-- content/06.md | 3 +-- content/07.md | 2 +- content/08.md | 3 +-- content/09.md | 3 +-- content/10.md | 3 +-- content/11.md | 3 +-- content/12.md | 3 +-- content/13.md | 3 +-- content/14.md | 3 +-- content/15.md | 3 +-- content/16.md | 2 +- content/17.md | 3 +-- content/18.md | 3 +-- content/19.md | 3 +-- content/20.md | 3 +-- content/21.md | 2 +- content/22.md | 3 +-- content/23.md | 3 +-- content/24.md | 3 +-- content/25.md | 2 +- content/26.md | 2 +- content/27.md | 2 +- content/28.md | 3 +-- content/29.md | 3 +-- content/30.md | 3 +-- content/31.md | 3 +-- content/32.md | 4 +--- content/33.md | 2 +- content/34.md | 2 +- content/35.md | 2 +- content/36.md | 3 +-- content/37.md | 3 +-- content/38.md | 3 +-- content/39.md | 3 +-- content/40.md | 3 +-- content/41.md | 3 +-- content/42.md | 5 +---- content/43.md | 3 +-- content/44.md | 3 +-- content/45.md | 3 +-- content/46.md | 3 +-- content/47.md | 3 +-- content/48.md | 3 +-- content/49.md | 3 +-- content/50.md | 3 +-- manifest.yaml | 6 +++--- 51 files changed, 53 insertions(+), 96 deletions(-) diff --git a/content/01.md b/content/01.md index 552ea3a..d58185f 100644 --- a/content/01.md +++ b/content/01.md @@ -64,5 +64,5 @@ ഏഴാം ദിവസം ആഗതമായപ്പോള്‍, ദൈവം താന്‍ ചെയ്തുവന്ന എല്ലാ പ്രവര്‍ത്തികളും അവസാനിപ്പിച്ചു. അവിടുന്ന് ഏഴാം ദിവസത്തെ അനുഗ്രഹിക്കുകയും, അതിനെ വിശുദ്ധീകരിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാല്‍ ഈ ദിവസത്തില്‍ അവിടുന്ന് സൃഷ്ടികര്‍മ്മം പര്യവസാനിപ്പിച്ചു. ഈ വിധത്തിലാണ് ദൈവം പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചത്. -ഉല്പത്തി 1-2-ല്‍ നിന്നും ഉള്ള ബൈബിള്‍ കഥ +_ഉല്പത്തി 1-2-ല്‍ നിന്നും ഉള്ള ബൈബിള്‍ കഥ_ diff --git a/content/02.md b/content/02.md index a501710..38d77cf 100644 --- a/content/02.md +++ b/content/02.md @@ -49,5 +49,4 @@ അനന്തരം ദൈവം പറഞ്ഞത്, ഇപ്പോള്‍ മനുഷ്യവര്‍ഗ്ഗം നന്മ തിന്മകളെ അറിഞ്ഞു നമ്മെപോലെ ആയിത്തീര്‍ന്നിരിക്കുന്നു, അവര്‍ ജീവവൃക്ഷത്തിന്‍റെ ഫലവും തിന്നു എന്നെന്നേക്കും ജീവിച്ചിരിക്കുവാന്‍ അനുവദിക്കരുത്. അതിനാല്‍ ദൈവം ആദമിനെയും ഹവ്വയെയും തോട്ടത്തില്‍ നിന്നും പറഞ്ഞയച്ചു. തോട്ടത്തിന്‍റെ പ്രവേശനത്തിങ്കല്‍ ജീവവൃക്ഷത്തിന്‍റെ ഫലം ആരെങ്കിലും കടന്നുവന്നു ഭക്ഷിക്കാതെ ഇരിക്കേണ്ടതിനു ദൈവം ശക്തിയുള്ള ദൂതന്മാരെ നിര്‍ത്തി. -ഉല്‍പ്പത്തി 3_ല്‍ നിന്നുള്ള ദൈവവചന കഥ. - +_ഉല്‍പ്പത്തി 3 ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/03.md b/content/03.md index 5d384cf..72ce3ff 100644 --- a/content/03.md +++ b/content/03.md @@ -64,5 +64,4 @@ അനന്തരം ദൈവം തന്‍റെ വാഗ്ദത്തത്തിന്‍റെ അടയാളമായി ആദ്യത്തെ മഴവില്ല് ഉണ്ടാക്കി. ആകാശത്തില്‍ ഓരോ പ്രാവശ്യം മഴവില്ല് പ്രത്യക്ഷപ്പെടുമ്പോഴും, അവിടുന്ന് ചെയ്‌തതായ വാഗ്ദത്തവും അതുപോലെ തന്നെ തന്‍റെ ജനത്തെയും ഓര്‍ക്കും. -ഉല്‍പ്പത്തി 6-8 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_ഉല്‍പ്പത്തി 6-8 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/04.md b/content/04.md index f48e6d1..eb3ba88 100644 --- a/content/04.md +++ b/content/04.md @@ -36,5 +36,4 @@ അനന്തരം ദൈവം അബ്രാമിനോടു ഒരു ഉടമ്പടി ചെയ്തു. സാധാരണയായി, ഒരു ഉടമ്പടി എന്നതു രണ്ടു വിഭാഗക്കാര്‍ പരസ്പരം ചെയ്തുകൊള്ളാം എന്ന സമ്മതം ആകുന്നു. എന്നാല്‍ ഇവിടെ, അബ്രാം ഗാഡനിദ്രയില്‍ ആയിരിക്കുമ്പോള്‍ ദൈവം അബ്രാമിനോടു വാഗ്ദത്തം ചെയ്തു, എന്നാല്‍ അപ്പോഴും തനിക്ക് ദൈവത്തെ കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നു. ദൈവം പറഞ്ഞത്, “ഞാന്‍ നിന്‍റെ ശരീരത്തില്‍ നിന്നു തന്നെ നിനക്ക് ഒരു പുത്രനെ നല്‍കും. കനാന്‍ ദേശത്തെ നിന്‍റെ സന്തതിക്കു ഞാന്‍ നല്‍കും” എന്നാണ്. എന്നാല്‍ അബ്രാമിന് ഇപ്പോഴും ഒരു മകന്‍ ഇല്ലായിരുന്നു. -ഉല്‍പ്പത്തി 11-15-ല്‍ നിന്നുള്ള ദൈവവചന കഥ. - +_ഉല്‍പ്പത്തി 11-15-ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/05.md b/content/05.md index db2b69c..86b89c4 100644 --- a/content/05.md +++ b/content/05.md @@ -40,5 +40,4 @@ അനന്തരം ദൈവം അബ്രഹാമിനോടു പറഞ്ഞത്, “നീ സകലത്തെയും, നിന്‍റെ ഏകാജാതനെപ്പോലും എനിക്ക് തരുവാന്‍ ഒരുക്കമായതുകൊണ്ട്, ഞാന്‍ നിന്നെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്യുന്നു. നിന്‍റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ അധികം ആയിരിക്കും. നീ എന്നെ അനുസരിച്ചതുകൊണ്ട്, ലോകത്തില്‍ ഉള്ള സകല കുടുംബങ്ങളെയും നിന്‍റെ കുടുംബം മൂലം അനുഗ്രഹിക്കും. -ഉല്‍പ്പത്തി 16-22ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_ഉല്‍പ്പത്തി 16-22ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/06.md b/content/06.md index 97a03b9..edca808 100644 --- a/content/06.md +++ b/content/06.md @@ -28,5 +28,4 @@ റിബേക്കയുടെ കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍, മൂത്ത പുത്രന്‍ ചുവപ്പു നിറവും രോമാവൃതനും ആയി പുറത്ത് വന്നു, അവനു എശാവ് എന്ന് പേരിട്ടു. അനന്തരം ഇളയ മകന്‍ ഏശാവിന്‍റെ കുതികാല്‍ പിടിച്ചുകൊണ്ട് പുറത്ത് വന്നു, അവര്‍ അവനു യാക്കോബ് എന്നും പേരിട്ടു. -ഉല്‍പ്പത്തി 24:1-25:26. - +_ഉല്‍പ്പത്തി 24:1-25:26._ diff --git a/content/07.md b/content/07.md index d1980ef..e885652 100644 --- a/content/07.md +++ b/content/07.md @@ -40,4 +40,4 @@ എന്നാല്‍ യാക്കോബിനെ ഉപദ്രവിക്കുവാന്‍ ഏശാവ് ആഗ്രഹിച്ചിരുന്നില്ല. പകരമായി, അവനെ വീണ്ടും കാണുന്നതില്‍ താന്‍ വളരെ സന്തുഷ്ടന്‍ ആയിരുന്നു. തുടര്‍ന്ന് യാക്കോബ് കനാനില്‍ സമാധാനമായി ജീവിച്ചു. അനന്തരം യിസഹാക്ക് മരിക്കുകയും യാക്കോബും ഏശാവും കൂടെ ചേര്‍ന്നു അദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു. ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി വാഗ്ദത്തങ്ങള്‍ യിസഹാക്കില്‍നിന്നും യാക്കോബിന് നല്‍കപ്പെടുകയും ചെയ്തു. -ഉല്‍പ്പത്തി 25:27-35:29-ല്‍ നിന്നുള്ള ദൈവവചന കഥ. +_ഉല്‍പ്പത്തി 25:27-35:29-ല്‍ നിന്നുള്ള ദൈവവചന കഥ._ \ No newline at end of file diff --git a/content/08.md b/content/08.md index cedc1ca..f50a595 100644 --- a/content/08.md +++ b/content/08.md @@ -60,5 +60,4 @@ ദൈവം അബ്രഹാമിന് നല്‍കിയ ഉടമ്പടി വാഗ്ദത്തങ്ങള്‍ യിസഹാക്കിനും തുടര്‍ന്ന് യാക്കോബിനും അനന്തരം യാക്കോബിന്‍റെ പന്ത്രണ്ടു മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കി. പന്ത്രണ്ടു മക്കളുടെ സന്തതികള്‍ ഇസ്രയേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളായി തീര്‍ന്നു. -ഉല്‍പ്പത്തി 37-50ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_ഉല്‍പ്പത്തി 37-50ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/09.md b/content/09.md index 87f7e42..1dec68f 100644 --- a/content/09.md +++ b/content/09.md @@ -62,5 +62,4 @@ തനിക്കു നന്നായി സംസാരിക്കുവാന്‍ കഴിവില്ല എന്നതിനാല്‍ മോശെ ഫറവോന്‍റെ അടുക്കല്‍ പോകു വാന്‍ ഭയപ്പെട്ടു, അതിനാല്‍ അവനെ സഹായിക്കേണ്ടതിനു അവന്‍റെ സഹോദരനായ അഹരോനെ ദൈവം അയച്ചു. -പുറപ്പാട് 1-4ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_പുറപ്പാട് 1-4ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/10.md b/content/10.md index c6f896a..2b65a8d 100644 --- a/content/10.md +++ b/content/10.md @@ -48,5 +48,4 @@ ഈ ഒന്‍പതു ബാധകള്‍ക്കു ശേഷവും, ഫറവോന്‍ ഇസ്രയേല്‍ ജനത്തെ സ്വതന്ത്രരായി വിട്ടയക്കുവാന്‍ വിസ്സമ്മതിച്ചു. ഫറവോന്‍ ശ്രദ്ധിക്കാതെ ഇരുന്നതിനാല്‍, ദൈവം ഒരു അവസാന ബാധയെ അയക്കുവാന്‍ പദ്ധതിയിട്ടു. അത് ഫറവോന്‍റെ മനസ്സ് മാറ്റും. -പുറപ്പാട് 5-10ല്‍ നിന്നുള്ള ദൈവവചന കഥ. - +_പുറപ്പാട് 5-10ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/11.md b/content/11.md index 8466163..3123632 100644 --- a/content/11.md +++ b/content/11.md @@ -32,5 +32,4 @@ അതേ രാത്രിയില്‍, ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞത്, “ഇസ്രയേല്‍ ജനത്തെ എല്ലാം വിളിച്ചുകൊണ്ടു പെട്ടെന്നുതന്നെ ഈജിപ്ത് വിട്ടു കടന്നു പോകുക.” ഈജിപ്തുകാരും ഇസ്രയേല്‍ ജനം പെട്ടെന്ന് തന്നെ പുറപ്പെട്ടു പോകുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. -പുറപ്പാട് 11:12-32ല്‍ നിന്നുള്ള ദൈവവചന കഥ. - +_പുറപ്പാട് 11:12-32ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/12.md b/content/12.md index 5c9d05b..c9d195b 100644 --- a/content/12.md +++ b/content/12.md @@ -57,5 +57,4 @@ ദൈവം എങ്ങനെ ഈജിപ്തുകാരെ പരാജയപ്പെടുത്തുകയും അവരെ അടിമകളായിരിക്കുന്നതില്‍നിന്നും സ്വതന്ത്രരാക്കുകയും ചെയ്തത് ഓര്‍ക്കേണ്ടതിന് എല്ലാവര്‍ഷവും ഉത്സവം ആചരിക്കേണമെന്നു കല്‍പ്പിച്ചു. ഈ ഉത്സവത്തെ പെസഹ എന്നു വിളിച്ചിരുന്നു. ഇതില്‍, ഒരു ആരോഗ്യമുള്ള ആടിനെ കൊല്ലുകയും, അതിനെ ചുട്ട്, പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു. -പുറപ്പാട് 12:33-15:21ല്‍ നിന്നുള്ള ദൈവവചന കഥ. - +_പുറപ്പാട് 12:33-15:21ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/13.md b/content/13.md index 4543bfc..26dae9b 100644 --- a/content/13.md +++ b/content/13.md @@ -61,5 +61,4 @@ അവന്‍ ഉടച്ചതായ കല്പലകള്‍ക്കു പകരമായി പത്തു കല്‍പ്പനകള്‍ എഴുതേണ്ടതിനായി മോശെ പുതിയ രണ്ടു കല്പലകകള്‍ ഉണ്ടാക്കി. അനന്തരം താന്‍ വീണ്ടും പര്‍വതത്തില്‍ കയറുകയും ജനത്തോടു ക്ഷമിക്കണം എന്ന് പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു. ദൈവം മോശെക്കു ചെവികൊടുക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു. മോശെ പുതിയ കല്‍പലകകളില്‍ പത്ത് കല്‍പ്പനകളുമായി പര്‍വ്വതത്തില്‍നിന്നും മോശെ ഇറങ്ങിവന്നു. തുടര്‍ന്നു ദൈവം ഇസ്രയേല്‍ ജനത്തെ സീനായ് മലയില്‍ നിന്നും വാഗ്ദത്ത നാട്ടിലേക്ക് നയിച്ചു. -പുറപ്പാട് 19-34ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_പുറപ്പാട് 19-34ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/14.md b/content/14.md index 829617e..d80858a 100644 --- a/content/14.md +++ b/content/14.md @@ -60,5 +60,4 @@ പിന്നീട് ദൈവം മോശെയോടു താന്‍ വാഗ്ദത്ത ദേശം കാണേണ്ടതിനു ഒരു മലയുടെ മുകളില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. മോശെ വാഗ്ദത്ത ദേശം കണ്ടു എങ്കിലും അതില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. തുടര്‍ന്നു മോശെ മരിക്കുകയും, ഇസ്രയേല്‍ ജനം മുപ്പതു ദിവസം വിലപിച്ചു. യോശുവ അവരുടെ പുതിയ നായകന്‍ ആയിത്തീര്‍ന്നു. യോശുവ ദൈവത്തില്‍ ആശ്രയിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്തതിനാല്‍ ഒരു നല്ല നേതാവ് ആയിരുന്നു. -പുറപ്പാട്:16-17; സംഖ്യ.10-14; 20;27; ആവര്‍ത്തനം 34. - +_പുറപ്പാട്:16-17; സംഖ്യ.10-14; 20;27; ആവര്‍ത്തനം 34. _ diff --git a/content/15.md b/content/15.md index 0b3bc0c..a276af6 100644 --- a/content/15.md +++ b/content/15.md @@ -52,5 +52,4 @@ യോശുവ വൃദ്ധനായപ്പോള്‍, താന്‍ എല്ലാ ഇസ്രയേലിനെയും ഒരുമിച്ചു വരുത്തി. യോശുവ സകല ജനവും സീനായി മലയില്‍ വെച്ച് ദൈവം ഇസ്രയേലുമായി ചെയ്ത ഉടമ്പടി അനുസരിക്കാം എന്നു ദൈവത്തോട് ചെയ്ത പ്രതിജ്ഞയെ ഓര്‍മ്മപ്പെടുത്തി. ജനം ദൈവത്തോട് വിശ്വസ്തരും തന്‍റെ കല്‍പ്പന അനുസരിക്കാം എന്നും വാക്കു കൊടുത്തു. -യോശുവ 1-24 ല്‍ നിന്നുള്ള ദൈവവചന കഥ. - +_യോശുവ 1-24 ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/16.md b/content/16.md index da66866..9e49c83 100644 --- a/content/16.md +++ b/content/16.md @@ -74,5 +74,5 @@ അവസാനമായി, ജനം ദൈവത്തോട് മറ്റുള്ള ദേശങ്ങളില്‍ ഉള്ളതുപോലെ അവര്‍ക്കും ഒരു രാജാവിനെ വേണമെന്ന് ദൈവത്തോട് ചോദിച്ചു. നല്ല ഉയരം ഉള്ളവരും ശക്തരും, യുദ്ധത്തില്‍ അവരെ നയിക്കുവാന്‍ പ്രാപ്തനും ആയ ഒരു രാജാവിനെയാണ് ആഗ്രഹിച്ചത്. ദൈവത്തിന് ഈ അപേക്ഷ ഇഷ്ടപ്പെട്ടില്ല, എങ്കിലും അവര്‍ അപേക്ഷിച്ചതു പോലെയുള്ള ഒരു രാജാവിനെ ദൈവം അവര്‍ക്ക് നല്‍കി. -ന്യായാധിപന്മാര്‍ 1-3; 6-8; 1ശമുവല്‍ 1-10ല്‍ നിന്നുള്ള ദൈവവചന കഥ. +_ന്യായാധിപന്മാര്‍ 1-3; 6-8; 1ശമുവല്‍ 1-10ല്‍ നിന്നുള്ള ദൈവവചന കഥ. _ diff --git a/content/17.md b/content/17.md index 1f5aeed..46e2b54 100644 --- a/content/17.md +++ b/content/17.md @@ -56,5 +56,4 @@ എന്നാല്‍ ദാവീദിന്‍റെ മകന്‍‍ മരിച്ചു. ഇപ്രകാരം ദൈവം ദാവീദിനെ ശിക്ഷിച്ചു. മാത്രമല്ല, തന്‍റെ കുടുംബത്തില്‍ ഉണ്ടായിരുന്ന ചിലര്‍ ദാവീദിന്‍റെ മരണം വരെയും അവനെതിരെ യുദ്ധം ചെയ്തുവന്നു, ദാവീദിന് തന്‍റെ അധികാരം കുറയുവാന്‍ ഇടയായി. എന്നാല്‍ ദാവീദ് അവിശ്വസ്തന്‍ ആയെങ്കില്‍ പ്പോലും ദൈവം താന്‍ ചെയ്യുമെന്നു ദാവീദിനോടു വാഗ്ദത്തം ചെയ്തതു നിവര്‍ത്തിക്കുവാന്‍ വിശ്വസ്തന്‍ ആയിരുന്നു. പിന്നീട് ദാവീദിനും ബെത്ശേബയ്ക്കും ഒരു മകന്‍ ഉണ്ടായി. അവര്‍ അവനു ശലോമോന്‍ എന്ന് പേരിട്ടു. -1ശമുവേല്‍10:15-19;24;31; 2ശമുവേല്‍ 5:7; 11-12 - +_1 ശമുവേല്‍10:15-19;24;31; 2ശമുവേല്‍ 5:7; 11-12_ diff --git a/content/18.md b/content/18.md index ddf520e..8321efc 100644 --- a/content/18.md +++ b/content/18.md @@ -52,5 +52,4 @@ യഹൂദയുടെ രാജാക്കന്മാര്‍ ദാവീദിന്‍റെ സന്തതികള്‍ ആയിരുന്നു. അവരില്‍ ചില രാജാക്കന്മാര്‍ നല്ല മനുഷ്യരും നീതിപൂര്‍വ്വം ഭരിക്കുന്നവരും ദൈവത്തെ ആരാധിക്കുന്നവരും ആയിരുന്നു. എന്നാല്‍ യഹൂദ രാജാക്കന്മാരില്‍ അധികംപേരും ദുഷ്ടന്മാര്‍ ആയിരുന്നു. അവര്‍ മോശമായി ഭരിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തുവന്നു. അവരില്‍ ചില രാജാക്കന്മാര്‍ അവരുടെ കുഞ്ഞുങ്ങളെയും അസത്യ ദൈവത്തിനു യാഗമര്‍പ്പിച്ചിട്ടുണ്ട്. യഹൂദ ജനങ്ങളിലും ഭൂരിഭാഗം പേര്‍ ദൈവത്തിനെതിരെ മത്സരിക്കുകയും അന്യ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തു വന്നിരുന്നു. -1 രാജാക്കന്മാര്‍ 1-6; 11-12ല്‍ നിന്നുള്ള ദൈവവചന കഥ. - +_1 രാജാക്കന്മാര്‍ 1-6; 11-12ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/19.md b/content/19.md index b8f43e1..b42c9f6 100644 --- a/content/19.md +++ b/content/19.md @@ -73,5 +73,4 @@ ജനം അവരെ വെറുത്തിരുന്നു എങ്കിലും പ്രവാചകന്മാര്‍ ദൈവത്തിനു വേണ്ടി സംസാരിച്ചു കൊണ്ടിരുന്നു. അവര്‍ ജനത്തിന് അവര്‍ മനം തിരിയുന്നില്ലെങ്കില്‍ ദൈവം ശിക്ഷിക്കും എന്ന മുന്നറിയിപ്പ് നല്കിവന്നു. ദൈവം അവര്‍ക്കുവേണ്ടി മശിഹയെ അവര്‍ക്കുവേണ്ടി അയക്കുമെന്നു വാഗ്ദത്തം ചെയ്തു. -1 രാജാക്കന്മാര്‍ 16-18; 2രാജാക്കന്മാര്‍ 5; യിരെമ്യാവ് 38ല്‍ നിന്നുള്ള ദൈവവചന കഥ. - +_1 രാജാക്കന്മാര്‍ 16-18; 2രാജാക്കന്മാര്‍ 5; യിരെമ്യാവ് 38ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/20.md b/content/20.md index cb0d109..1e61dc2 100644 --- a/content/20.md +++ b/content/20.md @@ -52,5 +52,4 @@ ജനം യെരുശലേമില്‍ എത്തിയപ്പോള്‍, അവര്‍ ദൈവാലയവും പട്ടണത്തിനു ചുറ്റും മതിലും പുതുക്കിപ്പണിതു. പേര്‍ഷ്യക്കാര്‍ ഇപ്പോഴും അവരെ ഭരിച്ചുകൊണ്ടിരുന്നു, എന്നാല്‍ ഒരിക്കല്‍കൂടി അവര്‍ക്ക് വാഗ്ദത്ത ദേശത്ത് താമസിക്കുകയും ദൈവാലയത്തില്‍ ആരാധിക്കുകയും ചെയ്യുക ആയിരുന്നു. -2 രാജാക്കന്മാര്‍ 17; 24-25; 2 ദിനവൃത്താന്തം 36; എസ്രാ1-10; നെഹെമ്യാവ് 1-13_ - +_2 രാജാക്കന്മാര്‍ 17; 24-25; 2 ദിനവൃത്താന്തം 36; എസ്രാ1-10; നെഹെമ്യാവ് 1-13_ diff --git a/content/21.md b/content/21.md index 5feae54..133d4ad 100644 --- a/content/21.md +++ b/content/21.md @@ -60,5 +60,5 @@ ദൈവം പ്രവാചകന്മാര്‍ക്കു മശീഹയെ കുറിച്ച് നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി, എന്നാല്‍ ഈ പ്രവാചകന്മാരില്‍ ആരുടേയും കാലയളവില്‍ വന്നിരുന്നില്ല. ഈ പ്രവചനങ്ങളുടെ അവസാന കാലത്തിനും 400 വര്‍ഷങ്ങള്‍ക്കു ശേഷം, തക്കസമയം വന്നപ്പോള്‍, ദൈവം മശീഹയെ ലോകത്തിലേക്ക് അയച്ചു. -ഉല്‍പ്പത്തി 3:15; 12:1-3; ആവര്‍ത്തനം18:15, 2 ശമുവല്‍ 7; യിരെമ്യാവ് 31; യെശയ്യാവ് 59:16; ദാനിയേല്‍ 7; മലാഖി 4:5; യെശയ്യാവ് 7:14; മീഖാ 5:2; യെശയ്യാവ് 9:1-7;35:3-5;61; സങ്കീ.22:18; 35:19;69:4; 41:9; സെഖര്യാവ്11:12-13; യെശയ്യാവ് 50:6; സങ്കീ.16:10-11_ +_ഉല്‍പ്പത്തി 3:15; 12:1-3; ആവര്‍ത്തനം18:15, 2 ശമുവല്‍ 7; യിരെമ്യാവ് 31; യെശയ്യാവ് 59:16; ദാനിയേല്‍ 7; മലാഖി 4:5; യെശയ്യാവ് 7:14; മീഖാ 5:2; യെശയ്യാവ് 9:1-7;35:3-5;61; സങ്കീ.22:18; 35:19;69:4; 41:9; സെഖര്യാവ്11:12-13; യെശയ്യാവ് 50:6; സങ്കീ.16:10-11_ diff --git a/content/22.md b/content/22.md index 4af8a9e..129e547 100644 --- a/content/22.md +++ b/content/22.md @@ -28,5 +28,4 @@ ഇതിനുശേഷം, എലിസബത്ത് അവളുടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. സെഖര്യാവും എലിസബെത്തും കുഞ്ഞിനു ദൈവദൂതന്‍ കല്പ്പിച്ച പ്രകാരം യോഹന്നാന്‍ എന്ന് പേരിട്ടു. അനന്തരം ദൈവം സെഖര്യാവിന് വീണ്ടും സംസാരശേഷി നല്‍കി. സെഖര്യാവ് പറഞ്ഞത്, "ദൈവത്തിനു സ്തുതി, ദൈവം തന്‍റെ ജനത്തെ സഹായിക്കുവാന്‍ ഓര്‍ത്തുവല്ലോ! നീയോ, എന്‍റെ മകനേ, അത്യുന്നതനായ ദൈവത്തിന്‍റെ പ്രവാചകന്‍ ആയിരിക്കും. നീ ജനത്തിന് അവരുടെ പാപങ്ങള്‍ക്ക്‌ എപ്രകാരം ക്ഷമ പ്രാപിക്കുവാന്‍ കഴിയുമെന്ന് പ്രസ്താവിക്കും!” -ലൂക്കോസ് 1_നിന്നുള്ള ദൈവവചന കഥ. - +_ലൂക്കോസ് 1 നിന്നുള്ള ദൈവവചന കഥ._ diff --git a/content/23.md b/content/23.md index a8dd535..6a9988f 100644 --- a/content/23.md +++ b/content/23.md @@ -40,5 +40,4 @@ ഈ മനുഷ്യര്‍ യേശുവിനെ തന്‍റെ മാതാവിനോടൊപ്പം കാണുകയും, അവര്‍ അവനെ കുനിഞ്ഞു നമസ്കരിച്ച് ആരാധിക്കുകയും ചെയ്തു. അവര്‍ യേശുവിനു വിലയേറിയ സമ്മാനങ്ങള്‍ നല്‍കി. അനന്തരം അവര്‍ ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി. -മത്തായി 1, ലൂക്കോസ് 2_ല്‍ നിന്നുള്ള ഒരു ദൈവ വചന കഥ. - +_മത്തായി 1, ലൂക്കോസ് 2 ല്‍ നിന്നുള്ള ഒരു ദൈവ വചന കഥ._ diff --git a/content/24.md b/content/24.md index e056731..0ce9de3 100644 --- a/content/24.md +++ b/content/24.md @@ -36,5 +36,4 @@ ദൈവം യോഹന്നാനോട് പറഞ്ഞിരുന്നത്, “നീ സ്നാനപ്പെടുത്തുന്ന ഒരു വ്യക്തിയുടെ മേല്‍ പരിശുദ്ധാത്മാവ് വന്നിറങ്ങി ആവസിക്കും. ആ വ്യക്തി ദൈവപുത്രന്‍ ആയിരിക്കും” എന്നാണ്. ഏക ദൈവം മാത്രമേ ഉള്ളൂ. എന്നാല്‍ യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുമ്പോള്‍, പിതാവ് സംസാരിക്കുന്നത് താന്‍ കേട്ടു, ദൈവപുത്രനായ യേശുവിനെ കണ്ടു, പരിശുദ്ധാത്മാവിനെയും താന്‍ കണ്ടു. -മത്തായി 3; മര്‍ക്കോസ് 1:9-11; ലൂക്കോസ് 3:1-23_ല്‍ നിന്നുമുള്ള ഒരു ദൈവവചന കഥ. - +_മത്തായി 3; മര്‍ക്കോസ് 1:9-11; ലൂക്കോസ് 3:1-23 ല്‍ നിന്നുമുള്ള ഒരു ദൈവവചന കഥ._ diff --git a/content/25.md b/content/25.md index 9e6693e..4359652 100644 --- a/content/25.md +++ b/content/25.md @@ -32,5 +32,5 @@ യേശു സാത്താന്‍റെ പരീക്ഷണങ്ങളില്‍ വീണു പോയില്ല, ആയതിനാല്‍ സാത്താന്‍ അവനെ വിട്ടു പോയി. അനന്തരം ദൂതന്മാര്‍ വന്നു യേശുവിനെ പരിചരിക്കുകയും ചെയ്തു. -മത്തായി 4:1-11; മര്‍ക്കൊസ്1:12-13; ലൂക്കൊസ്4:1-13_ല്‍ നിന്നുമുള്ള ദൈവവചന കഥ. +_മത്തായി 4:1-11; മര്‍ക്കൊസ്1:12-13; ലൂക്കൊസ്4:1-13ല്‍ നിന്നുമുള്ള ദൈവവചന കഥ._ diff --git a/content/26.md b/content/26.md index e605aa3..43cc6c4 100644 --- a/content/26.md +++ b/content/26.md @@ -40,5 +40,5 @@ അനന്തരം യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാര്‍ എന്നു അവന്‍ വിളിച്ചു. അപ്പൊസ്തലന്മാര്‍ യേശുവിനോടൊപ്പം സഞ്ചരിക്കുകയും തന്നില്‍നിന്ന് പഠിക്കുകയും ചെയ്തുപോന്നു. -മത്തായി 4:12-25; മര്‍ക്കൊസ് 1:14-15,35-39; 3:13-21; ലൂക്കൊസ് 4:14-30,38-44_ല്‍ നിന്നുള്ള ദൈവവചന കഥ_ +_മത്തായി 4:12-25; മര്‍ക്കൊസ് 1:14-15,35-39; 3:13-21; ലൂക്കൊസ് 4:14-30,38-44 ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/content/27.md b/content/27.md index c4f6bf8..ea4cb30 100644 --- a/content/27.md +++ b/content/27.md @@ -44,5 +44,5 @@ തുടര്‍ന്നു ന്യായപ്രമാണ വിദഗ്ധനോട് യേശു ചോദിച്ചു, “നീ എന്തു ചിന്തിക്കുന്നു? ഈ മൂന്നു പേരില്‍ കവര്‍ച്ച ചെയ്യപ്പെട്ട് അടിക്കപ്പെട്ട മനുഷ്യന് ആരായിരുന്നു അയല്‍ക്കാരനായി കാണപ്പെട്ടത്?” അവന്‍ മറുപടി പറഞ്ഞത്, അവനോടു കരുണ കാണിച്ചവന്‍ തന്നെ” എന്നായിരുന്നു. യേശു അവനോടു, “നീയും ചെന്ന് അപ്രകാരം തന്നെ ചെയ്യുക” എന്ന് പറഞ്ഞു. -ലൂക്കൊസ് 10:25-37_ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ +_ലൂക്കൊസ് 10:25-37 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ diff --git a/content/28.md b/content/28.md index c6d3f75..8fe99b4 100644 --- a/content/28.md +++ b/content/28.md @@ -41,5 +41,4 @@ യേശു ഉത്തരം പറഞ്ഞത്, “എന്‍റെ നിമിത്തം ഭവനങ്ങളെ, സഹോദരന്മാരെ, സഹോദരികളെ, പിതാവിനെ, മാതാവിനെ, കുഞ്ഞുങ്ങളെ, അല്ലെങ്കില്‍ വസ്തുവകകളെ ഉപേക്ഷിച്ചവര്‍ക്ക്, നൂറു മടങ്ങ്‌ അധികമായും ലഭിക്കും, കൂടാതെ എല്ലാവരും നിത്യജീവനെയും പ്രാപിക്കും. എന്നാല്‍ ആദ്യന്മാര്‍ പലരും ഒടുക്കത്തവരും, അവസാനമായിരുന്നവര്‍ ആദ്യന്മാരും ആകും” എന്നാണ്. -മത്തായി 19:16-30; മര്‍ക്കൊസ്10:17-31; ലൂക്കൊസ് 18:18-30_ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_മത്തായി 19:16-30; മര്‍ക്കൊസ്10:17-31; ലൂക്കൊസ് 18:18-30 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/29.md b/content/29.md index 398b608..7b2270a 100644 --- a/content/29.md +++ b/content/29.md @@ -36,5 +36,4 @@ അനന്തരം യേശു പറഞ്ഞത്, “ഇതുതന്നെയാണ് എന്‍റെ സ്വര്‍ഗ്ഗീയ പിതാവും നിങ്ങള്‍ ഓരോരുത്തരോടും നിങ്ങളുടെ സഹോദരനോട് ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ ചെയ്യുവാന്‍ പോകുന്നത്.” -മത്തായി 18:21-35ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ - +_മത്തായി 18:21-35ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ diff --git a/content/30.md b/content/30.md index 4814936..316ca4a 100644 --- a/content/30.md +++ b/content/30.md @@ -36,5 +36,4 @@ അതിനുശേഷം, കഴിക്കാതെ ശേഷിച്ച ഭക്ഷണം ശിഷ്യന്മാര്‍ പന്ത്രണ്ടു കൊട്ട നിറച്ചു ശേഖരിച്ചു! എല്ലാ ഭക്ഷണവും അഞ്ച് അപ്പത്തില്‍നിന്നും രണ്ടു മീനില്‍ നിന്നും വന്നവ ആയിരുന്നു. -മത്തായി 14:13-21; മര്‍ക്കൊസ് 6:31-44; ലൂക്കൊസ് 9:10-17; യോഹന്നാന്‍ 6:5-15ല്‍ നിന്നുള്ള ദൈവവചന കഥ_ - +_മത്തായി 14:13-21; മര്‍ക്കൊസ് 6:31-44; ലൂക്കൊസ് 9:10-17; യോഹന്നാന്‍ 6:5-15ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/content/31.md b/content/31.md index 06017c1..71cb9eb 100644 --- a/content/31.md +++ b/content/31.md @@ -32,5 +32,4 @@ അനന്തരം പത്രൊസും യേശുവും പടകില്‍ കയറി, ഉടനെ തന്നെ കാറ്റ് വീശുന്നത് നിന്നു. ജലവും ശാന്തമായി. ശിഷ്യന്മാര്‍ ആശ്ചര്യപ്പെടുകയും യേശുവിന്‍റെ മുന്‍പില്‍ കുനിഞ്ഞു നമസ്കരിക്കുകയും ചെയ്തു. അവര്‍ അവിടുത്തെ ആരാധിക്കുകയും തന്നോടു പറയുകയും ചെയ്തത് , വാസ്തവമായും, അങ്ങ് ദൈവപുത്രനാകുന്നു.” -മത്തായി 14:22-33; മര്‍ക്കൊസ് 6:45-52; യോഹന്നാന്‍ 6:16-21;ല്‍ നിന്നുള്ള ദൈവവചന കഥ_ - +_മത്തായി 14:22-33; മര്‍ക്കൊസ് 6:45-52; യോഹന്നാന്‍ 6:16-21;ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/content/32.md b/content/32.md index d4df09f..e2211a7 100644 --- a/content/32.md +++ b/content/32.md @@ -64,6 +64,4 @@ ആ സ്ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട്, യേശുവിന്‍റെ മുന്‍പില്‍ മുഴങ്കാലില്‍ വീണു. അപ്പോള്‍ അവള്‍ അവനോട് അവള്‍ ചെയ്തതു പറയുകയും, അവള്‍ സൗഖ്യമായതും പറഞ്ഞു. യേശു അവളോട്‌ പറഞ്ഞത്, “നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു. -മത്തായി 8:28-34;9:20-22; മര്‍ക്കൊസ് 5:1-20; 5:24b-34; ലൂക്കൊസ് 8:26-39; 8:42b-48. - - +_മത്തായി 8:28-34;9:20-22; മര്‍ക്കൊസ് 5:1-20; 5:24b-34; ലൂക്കൊസ് 8:26-39; 8:42b-48._ diff --git a/content/33.md b/content/33.md index f256ffb..48bc271 100644 --- a/content/33.md +++ b/content/33.md @@ -36,5 +36,5 @@ “എന്നാല്‍ നല്ല മണ്ണ് എന്നത് ഒരു മനുഷ്യന്‍ ദൈവവചനം കേള്‍ക്കുകയും, അത് വിശ്വസിക്കുകയും, ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്.” -മത്തായി 13:1-8;18-23; മര്‍ക്കൊസ് 4:1-8;13:20, ലുക്കൊസ് 8:4-15ല്‍ നിന്നുമുള്ള ദൈവവചന കഥ_ +_മത്തായി 13:1-8;18-23; മര്‍ക്കൊസ് 4:1-8;13:20, ലുക്കൊസ് 8:4-15ല്‍ നിന്നുമുള്ള ദൈവവചന കഥ_ diff --git a/content/34.md b/content/34.md index 93d0f31..c81f5cd 100644 --- a/content/34.md +++ b/content/34.md @@ -40,5 +40,5 @@ അനന്തരം യേശു പറഞ്ഞത്, “ഞാന്‍ നിങ്ങളോട് സത്യം പറയുന്നു, ദൈവം ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവനെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മതനേതാവിന്‍റെ പ്രാര്‍ത്ഥന അവിടുന്ന് ഇഷ്ടപ്പെട്ടില്ല. അഹങ്കാരികളായ ഏവരെയും ദൈവം മാനിക്കുന്നില്ല, എന്നാല്‍ തന്നെത്താന്‍ താഴ്ത്തുന്ന ആരെയും അവിടുന്ന് ആദരിക്കും.” -മത്തായി 13:31-33;44-46; മര്‍ക്കൊസ് 4:30-32; ലൂക്കൊസ് 13:18-21; 18:9-14.ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ +_മത്തായി 13:31-33;44-46; മര്‍ക്കൊസ് 4:30-32; ലൂക്കൊസ് 13:18-21; 18:9-14.ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ diff --git a/content/35.md b/content/35.md index b0c28b1..38b26f9 100644 --- a/content/35.md +++ b/content/35.md @@ -52,5 +52,5 @@ “പിതാവ് മറുപടി പറഞ്ഞത്, ‘എന്‍റെ മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ, എനിക്കുള്ളത് സകലവും നിന്‍റെതാണ്. എന്നാല്‍ നിന്‍റെ ഈ സഹോദരന്‍ മരിച്ചവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. അവന്‍ നഷ്ടപ്പെട്ടവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ നാം അവനെ കണ്ടെത്തിയിരിക്കുന്നു!” എന്നായിരുന്നു. -ലൂക്കൊസ് 15:11-32ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ +_ലൂക്കൊസ് 15:11-32ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ diff --git a/content/36.md b/content/36.md index 6c7a15c..40d145d 100644 --- a/content/36.md +++ b/content/36.md @@ -28,5 +28,4 @@ യേശുവും ആ മൂന്നു ശിഷ്യന്മാരും മലയില്‍ നിന്നും താഴേക്ക് തിരികെ വന്നു. തുടര്‍ന്ന് യേശു അവരോടു പറഞ്ഞത്, “ഇവിടെ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ആരോടും പറയരുത്. ഞാന്‍ വേഗം മരിക്കുകയും തുടര്‍ന്ന് ജീവനിലേക്കു തിരികെ വരികയും ചെയ്യും. അതിനുശേഷം നിങ്ങള്‍ ജനത്തോടു പറയുക.” -മത്തായി 17:1-9; മര്‍ക്കൊസ് 9:2-8; ലുക്കൊസ് 9:28--36-ല്‍ നിന്നുള്ള ദൈവവവചന കഥ. - +_മത്തായി 17:1-9; മര്‍ക്കൊസ് 9:2-8; ലുക്കൊസ് 9:28--36-ല്‍ നിന്നുള്ള ദൈവവവചന കഥ._ diff --git a/content/37.md b/content/37.md index 0275bbe..2324b35 100644 --- a/content/37.md +++ b/content/37.md @@ -44,5 +44,4 @@ എന്നാല്‍ യഹൂദ മതനേതാക്കന്മാര്‍ യേശുവിനോട് അസൂയപ്പെട്ടു, അതിനാല്‍ അവര്‍ ഒരുമിച്ചുകൂടി എങ്ങനെ യേശുവിനെയും ലാസറിനെയും കൊല്ലുവാന്‍ കഴിയുമെന്ന് ആലോചിച്ചു. -യോഹന്നാന്‍ 11:1-46ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_യോഹന്നാന്‍ 11:1-46ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/38.md b/content/38.md index bc3f3f0..e1e0cdb 100644 --- a/content/38.md +++ b/content/38.md @@ -60,5 +60,4 @@ പടയാളികള്‍ യേശുവിനെ പിടിച്ചുകൊണ്ടിരിക്കവേ, പത്രൊസ് അവന്‍റെ വാള്‍ ഊരി മഹാപുരോഹിതന്‍റെ വേലക്കാരന്‍റെ ചെവി അറുത്തു. യേശു പറഞ്ഞു, “വാള്‍ എടുത്തുമാറ്റുക! എന്നെ പ്രതിരോധിക്കുവാന്‍ എനിക്ക് എന്‍റെ പിതാവിനോട് ദൂതന്മാരുടെ ഒരു സൈന്യത്തെ ആവശ്യപ്പെദുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഞാന്‍ എന്‍റെ പിതാവിനെ അനുസരിക്കേണ്ടിയിരിക്കുന്നു.” തുടര്‍ന്ന് യേശു ആ മനുഷ്യന്‍റെ ചെവി സൗഖ്യമാക്കി. അനന്തരം എല്ലാ ശിഷ്യന്മാരും ഓടിപ്പോയി. -മത്തായി 26:14-56; മര്‍ക്കൊസ് 14:10-50; ലൂക്കൊസ് 22-1-53; യോഹന്നാന്‍ 12:6; 18:1-11ല്‍ നിന്നുള്ള ഒരു ദൈവവചന സംഭവം_ - +_മത്തായി 26:14-56; മര്‍ക്കൊസ് 14:10-50; ലൂക്കൊസ് 22-1-53; യോഹന്നാന്‍ 12:6; 18:1-11ല്‍ നിന്നുള്ള ഒരു ദൈവവചന സംഭവം__ diff --git a/content/39.md b/content/39.md index e5c2c8e..bb04928 100644 --- a/content/39.md +++ b/content/39.md @@ -48,5 +48,4 @@ ജനം കലഹത്തില്‍ ഏര്‍പ്പെടുമോ എന്ന് പീലാത്തൊസ് ഭയപ്പെട്ടുപോയി, അതിനാല്‍ അവന്‍റെ പടയാളികള്‍ യേശുവിനെ കൊല്ലുവാനായി താന്‍ സമ്മതിച്ചു. റോമന്‍ പടയാളികള്‍ യേശുവിനെ ചാട്ടവാറു കൊണ്ട് അടിക്കുകയും, ഒരു രാജവസ്ത്രവും മുള്ളുകൊണ്ട് നിര്‍മ്മിച്ച കിരീടവും തന്നെ ധരിപ്പിക്കുകയും ചെയ്തു. അനന്തരം അവര്‍ തന്നെ പരിഹസിച്ചുകൊണ്ട്, “നോക്കുക, യഹൂദന്മാരുടെ രാജാവ്!”. -മത്തായി 26:57-27:26; മര്‍ക്കൊസ് 14:53-15:15; ലൂക്കൊസ് 22:54-23:25; യോഹന്നാന്‍ 18:12-19:16-ല്‍ നിന്നുള്ള ദൈവവചന കഥ_ - +_മത്തായി 26:57-27:26; മര്‍ക്കൊസ് 14:53-15:15; ലൂക്കൊസ് 22:54-23:25; യോഹന്നാന്‍ 18:12-19:16-ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/content/40.md b/content/40.md index c19bdb5..d76429a 100644 --- a/content/40.md +++ b/content/40.md @@ -36,5 +36,4 @@ അനന്തരം യോസേഫ് എന്നും നിക്കൊദിമോസ് എന്നും പേരുള്ള രണ്ടു യഹൂദ നേതാക്കന്മാര്‍ വന്നു. യേശു മശീഹ ആയിരുന്നു എന്ന് അവര്‍ വിശ്വസിച്ചു. അവര്‍ പീലാത്തൊസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അവര്‍ തന്‍റെ ശരീരത്തെ ശീലകളില്‍ പൊതിഞ്ഞു. തുടര്‍ന്നു അവര്‍ അത് എടുത്തുകൊണ്ടുപോയി പാറയില്‍ വെട്ടിയതായ ഒരു കല്ലറയില്‍ വെച്ചു. അതിനുശേഷം അവര്‍ ഗുഹാമുഖം അടക്കേണ്ടതിനു ഒരു വലിയ കല്ല്‌ ഉരുട്ടിവെക്കുകയും ചെയ്തു. -മത്തായി 27:27-61; മര്‍ക്കൊസ് 15:16-47; ലൂക്കൊസ് 23:26-56; യോഹന്നാന്‍ 19:17-42_ - +_മത്തായി 27:27-61; മര്‍ക്കൊസ് 15:16-47; ലൂക്കൊസ് 23:26-56; യോഹന്നാന്‍ 19:17-42_ diff --git a/content/41.md b/content/41.md index 40cc85f..f368b20 100644 --- a/content/41.md +++ b/content/41.md @@ -32,5 +32,4 @@ സ്ത്രീകള്‍ ഈ സദ്വര്‍ത്തമാനം അറിയിക്കുവാനായി പോകുന്ന വഴിയില്‍, യേശു അവര്‍ക്ക് പ്രത്യക്ഷനാ യി. അവര്‍ അവിടുത്തെ പാദത്തില്‍ വീണു. അപ്പോള്‍ യേശു അവരോട്, “ഭയപ്പെടേണ്ട. എന്‍റെ ശിഷ്യന്മാരോട് ഗലീലയിലേക്ക് പോകുവാന്‍ പറയുക. അവിടെ അവര്‍ എന്നെ കാണും”. -മത്തായി 27:62-28:15; മര്‍ക്കൊസ് 16:1-11; ലൂക്കൊസ് 24:1-12; യോഹന്നാന്‍ 20:1-18_ - +_മത്തായി 27:62-28:15; മര്‍ക്കൊസ് 16:1-11; ലൂക്കൊസ് 24:1-12; യോഹന്നാന്‍ 20:1-18_ diff --git a/content/42.md b/content/42.md index 3e7dfb0..520cf2a 100644 --- a/content/42.md +++ b/content/42.md @@ -44,7 +44,4 @@ യേശു മരണത്തില്‍നിന്ന് ഉയിര്‍ത്തു നാല്‍പ്പതു ദിവസങ്ങള്‍ക്കു ശേഷം, തന്‍റെ ശിഷ്യന്മാരോട് താന്‍ പറഞ്ഞത്, “പിതാവ് നിങ്ങള്‍ക്ക് ശക്തി നല്‍കുവോളം യെരുശലേമില്‍ തന്നെ താമസിക്കുക. അവിടുന്ന് അത് നിങ്ങളുടെമേല്‍ പരിശുദ്ധാത്മാവിനെ അയക്കുമ്പോള്‍ ലഭിക്കും.” അനന്തരം യേശു സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോകുകയും, ഒരു മേഘം യേശുവിനെ അവരുടെ ദൃഷ്ടിയില്‍നിന്ന് മറയ്ക്കുകയും ചെയ്തു. യേശു സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ വലത്തുഭാഗത്ത് സകലത്തിന്മീതെയും ഭരണാധിപത്യം ഉള്ളവനായി ദൈവം സകലത്തെയും ഭരിക്കുന്നവന്‍ ആക്കിയിരിക്കുന്നു. -മത്തായി 28:16-20; മര്‍ക്കൊസ് 16:12-20; ലൂക്കൊസ് -24:13-53; യോഹ.20:19-23; അപ്പൊ.പ്രവ.1:1-11-ല്‍ നിന്നുള്ള ദൈവവചന കഥ. - - +_മത്തായി 28:16-20; മര്‍ക്കൊസ് 16:12-20; ലൂക്കൊസ് 24:13-53; യോഹ.20:19-23; അപ്പൊ.പ്രവ.1:1-11-ല്‍ നിന്നുള്ള ദൈവവചന കഥ._ diff --git a/content/43.md b/content/43.md index aea7abf..2c0146d 100644 --- a/content/43.md +++ b/content/43.md @@ -52,5 +52,4 @@ വിശ്വാസികള്‍ തുടര്‍മാനമായി അപ്പൊസ്തലന്മാരുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവര്‍ എപ്പോഴും ഒരുമിച്ചു കൂടിവരികയും ഭക്ഷിക്കുകയും ഒത്തൊരുമിച്ചു പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു. അവര്‍ ഒരുമനസ്സോടെ ദൈവത്തെ സ്തുതിക്കുകയും അവര്‍ക്കുണ്ടായതെല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്തു. പട്ടണത്തില്‍ ഉള്ള എല്ലാവരും അവരെക്കുറിച്ച് നല്ല അഭിപ്രായം ഉള്ളവരായി. അനുദിനവും, കൂടുതല്‍ ജനം വിശ്വാസികള്‍ ആയിത്തീര്‍ന്നു. -അപ്പൊസ്തല പ്രവര്‍ത്തികള്‍ 2-ല്‍ നിന്നുള്ള ദൈവവചന കഥ_ - +_അപ്പൊസ്തല പ്രവര്‍ത്തികള്‍ 2-ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/content/44.md b/content/44.md index 1447f78..61f012b 100644 --- a/content/44.md +++ b/content/44.md @@ -36,5 +36,4 @@ ഇത്രയും ധൈര്യത്തോടെ പത്രൊസും യോഹന്നാനും സംസാരിക്കുന്നതു കണ്ടപ്പോള്‍, നേതാക്കന്മാര്‍ വളരെ ഞെട്ടിപ്പോയി. ഇവര്‍ സാധാരണക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരും എന്ന് അവര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവര്‍ എന്ന് അവര്‍ ഓര്‍ത്തു. അതിനാല്‍ അവരോട്, “ആ മനുഷ്യന്‍- യേശുവിനെക്കുറിച്ച് ഇനിമേല്‍ നിങ്ങള്‍ എന്തെങ്കിലും സന്ദേശങ്ങള്‍ പ്രസ്താവിച്ചാല്‍ നിങ്ങളെ കഠിനമായി ശിക്ഷിക്കും” എന്നു പറഞ്ഞു. ഇപ്രകാരമുള്ള പല കാര്യങ്ങള്‍ പറഞ്ഞശേഷം അവര്‍ പത്രൊസിനെയും യോഹന്നാനെയും പറഞ്ഞുവിട്ടു. -അപ്പൊസ്തല പ്രവര്‍ത്തികള്‍ 3:1-4:22ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ - +_അപ്പൊസ്തല പ്രവര്‍ത്തികള്‍ 3:1-4:22ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_ diff --git a/content/45.md b/content/45.md index bc92025..25bb5cf 100644 --- a/content/45.md +++ b/content/45.md @@ -52,5 +52,4 @@ എത്യോപ്യന്‍ തന്‍റെ ഭവനത്തിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. താന്‍ ഇപ്പോള്‍ യേശുവിനെ അറിഞ്ഞിരുന്നതുകൊണ്ട് സന്തോഷവാനായിരുന്നു. -അപ്പൊസ്തല പ്രവര്‍ത്തികള്‍ 6:8-8:5; 8:26-40-ല്‍ നിന്നുള്ള ഒരു ദൈവവചന ഭാഗം. - +_അപ്പൊസ്തല പ്രവര്‍ത്തികള്‍ 6:8-8:5; 8:26-40-ല്‍ നിന്നുള്ള ഒരു ദൈവവചന ഭാഗം._ diff --git a/content/46.md b/content/46.md index 149f9f3..c84f895 100644 --- a/content/46.md +++ b/content/46.md @@ -40,5 +40,4 @@ ഒരുദിവസം, അന്ത്യോക്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ ഉപവസിക്കുകയും പ്രാര്‍ഥിച്ചും വരികയായിരുന്നു. പരിശുദ്ധാത്മാവ് അവരോട്, “ബര്‍ന്നബാസിനെയും ശൌലിനെയും ഞാന്‍ അവരെ വിളിച്ചിരിക്കുന്ന വേലക്കായി എനിക്കുവേണ്ടി വേര്‍തിരിക്കുക” എന്നു പറഞ്ഞു. ആയതിനാല്‍ അന്ത്യോക്യ സഭ ബര്‍ന്നബാസിനും ശൌലിനും വേണ്ടി പ്രാര്‍ഥിച്ചു, അവരുടെ കരങ്ങള്‍ അവരുടെ മേല്‍ വെച്ചു. അനന്തരം അവര്‍ അവരെ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത മറ്റു പല സ്ഥലങ്ങളിലും അറിയിക്കേണ്ടതിനു പറഞ്ഞയച്ചു. ബര്‍ന്നബാസും ശൌലും വിവിധ ജനവിഭാഗങ്ങളില്‍ ഉള്ള ആളുകളെ പഠിപ്പിക്കുകയും അനേകര്‍ യേശുവില്‍ വിശ്വസിച്ചു. -അപ്പൊ.പ്രവര്‍ത്തികള്‍ 8:3; 9:1-31; 11:19-26; 13:1-3_ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_അപ്പൊ.പ്രവര്‍ത്തികള്‍ 8:3; 9:1-31; 11:19-26; 13:1-3 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. _ diff --git a/content/47.md b/content/47.md index 30d120c..57cf230 100644 --- a/content/47.md +++ b/content/47.md @@ -56,5 +56,4 @@ പൗലോസും ഇതര ക്രിസ്തീയ നേതാക്കന്മാരും നിരവധി പട്ടണങ്ങളിലേക്കു യാത്ര ചെയ്തു. അവര്‍ ജനങ്ങളെ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത പഠിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അവര്‍ സഭയില്‍ ഉള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടിപ്പിക്കുന്നതിനുമായി നിരവധി കത്തുകളും എഴുതി. അവയില്‍ ചില കത്തുകള്‍ ബൈബിളിലെ പുസ്തകങ്ങളായി തീരുകയും ചെയ്തു. -അപ്പൊസ്തല പ്രവര്‍ത്തികള്‍ 16:11-40ല്‍ നിന്നുള്ള ഒരു ദൈവവചന കഥ. - +_അപ്പൊസ്തല പ്രവര്‍ത്തികള്‍ 16:11-40ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._ diff --git a/content/48.md b/content/48.md index d420af8..4acd56a 100644 --- a/content/48.md +++ b/content/48.md @@ -56,5 +56,4 @@ ദാവീദ് ഇസ്രായേലിന്‍റെ രാജാവായിരുന്നു, എന്നാല്‍ യേശു സര്‍വലോകത്തിന്‍റെയും രാജാവാകുന്നു! അവിടുന്ന് വീണ്ടും വരികയും തന്‍റെ ഭരണം നീതിയോടും സമാധാനത്തോടുംകൂടെ എന്നെന്നേക്കുമായി നടത്തുകയും ചെയ്യും. -ഉല്‍പ്പത്തി 1-3,6,14,22; പുറപ്പാട് 12,20; 2ശമുവല്‍ 7; എബ്രായര്‍ 3:1-6,4:14-5:10,7:1-8:13; 9:11-10:18; വെളിപ്പാട് 21ല്‍ നിന്നുള്ള ദൈവവചന കഥ_ - +_ഉല്‍പ്പത്തി 1-3,6,14,22; പുറപ്പാട് 12,20; 2ശമുവല്‍ 7; എബ്രായര്‍ 3:1-6,4:14-5:10,7:1-8:13; 9:11-10:18; വെളിപ്പാട് 21ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/content/49.md b/content/49.md index a70651e..dd4282e 100644 --- a/content/49.md +++ b/content/49.md @@ -72,5 +72,4 @@ പ്രാര്‍ത്ഥന ചെയ്യുകയും തന്‍റെ വചനം പഠിക്കുകയും വേണമെന്ന് ദൈവം നിങ്ങളോട് പറയുന്നു. മറ്റു ക്രിസ്ത്യാനികളോടുകൂടെ ഒരുമിച്ച്, തന്നെ ആരാധിക്കണമെന്നും ദൈവം പറയുന്നു. ദൈവം നിങ്ങള്‍ക്ക് എന്തു ചെയ്തുവെന്ന് തീര്‍ച്ചയായും മറ്റുള്ളവരോടു നിങ്ങള്‍ പറയുക. നിങ്ങള്‍ ഈ വക കാര്യങ്ങള്‍ എല്ലാം ചെയ്യുമെങ്കില്‍, നിങ്ങള്‍ അവിടുത്തെ ശക്തനായ ഒരു സ്നേഹിതനായി മാറും. -റോമര്‍ 3:21-26,5:1-11; യോഹന്നാന്‍ 3:16; മര്‍ക്കൊസ് 16:16; കൊലൊസ്യര്‍ 1:13-14; 2കൊരിന്ത്യര്‍ 5:17-21; 1യോഹന്നാന്‍ 1:5-10_ - +_റോമര്‍ 3:21-26,5:1-11; യോഹന്നാന്‍ 3:16; മര്‍ക്കൊസ് 16:16; കൊലൊസ്യര്‍ 1:13-14; 2കൊരിന്ത്യര്‍ 5:17-21; 1യോഹന്നാന്‍ 1:5-10_ diff --git a/content/50.md b/content/50.md index d274536..19f17cd 100644 --- a/content/50.md +++ b/content/50.md @@ -68,5 +68,4 @@ യേശുവും തന്‍റെ ജനവും പുതിയ ഭൂമിയില്‍ ജീവിക്കും, അവിടുന്ന് സകലത്തിന്മേലും സദാകാലത്തേക്കും ഭരണം നടത്തുകയും ചെയ്യും. ജനത്തിന്‍റെ കണ്ണുകളില്‍നിന്ന് സകല കണ്ണുനീരും തുടച്ചുകളയും. ആരും കഷ്ടപ്പെടുകയോ ഒരിക്കലും ദുഖിതരും ആയിരിക്കയില്ല. അവര്‍ വിലപിക്കുകയില്ല. അവിടെ രോഗികളാവുകയോ മരിക്കുകയോ ചെയ്യുകയില്ല. അവിടെ യാതൊരു ദുഷ്ടതയും ഉണ്ടായിരിക്കയില്ല. യേശു തന്‍റെ രാജ്യം നീതിയോടും സമാധാനത്തോടും ഭരിക്കും. അവിടുന്ന് തന്‍റെ ജനത്തോടുകൂടെ സദാകാലങ്ങളും ഉണ്ടായിരിക്കും. -മത്തായി 24:14;28:18; യോഹന്നാന്‍ 15:20,16:33; വെളിപ്പാട് 2:10; മത്തായി 13:24-30, 36-42; 1തെസ്സലോനിക്യര്‍ 4:13-5:11; യാക്കോബ് 1:12; മത്തായി 22:13; വെളിപ്പാട് 20:10, 21:1-22:21-ല്‍ നിന്നുള്ള ദൈവവചന കഥ_ - +_മത്തായി 24:14;28:18; യോഹന്നാന്‍ 15:20,16:33; വെളിപ്പാട് 2:10; മത്തായി 13:24-30, 36-42; 1തെസ്സലോനിക്യര്‍ 4:13-5:11; യാക്കോബ് 1:12; മത്തായി 22:13; വെളിപ്പാട് 20:10, 21:1-22:21-ല്‍ നിന്നുള്ള ദൈവവചന കഥ_ diff --git a/manifest.yaml b/manifest.yaml index f281c85..05f2c7f 100644 --- a/manifest.yaml +++ b/manifest.yaml @@ -11,8 +11,8 @@ dublin_core: description: '50 key stories of the Bible, from Creation to Revelation, for evangelism & discipleship, in text, audio, and video, on any mobile phone, in any language, for free. It increases understanding of the historical and redemptive narrative of the entire Bible.' format: 'text/markdown' identifier: 'obs' - issued: '2019-08-03' - modified: '2019-08-03' + issued: '2019-08-04' + modified: '2019-08-04' language: identifier: 'ml' title: മലയാളം @@ -32,7 +32,7 @@ dublin_core: subject: 'Open Bible Stories' title: 'Open Bible Stories' type: 'book' - version: '5.2' + version: '5.3' checking: checking_entity: - 'BCS'