Migrating Old Project

This commit is contained in:
translationCore User 2020-12-11 16:43:19 +05:30
commit 1955372543
59 changed files with 330801 additions and 0 deletions

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

File diff suppressed because it is too large Load Diff

45
manifest.json Normal file
View File

@ -0,0 +1,45 @@
{
"generator": {
"name": "tc-desktop",
"build": ""
},
"target_language": {
"id": "ml",
"name": "Malayalam",
"direction": "ltr",
"book": {
"name": "മത്തായി"
}
},
"ts_project": {
"id": "mat",
"name": "Matthew"
},
"project": {
"id": "mat",
"name": "Matthew"
},
"type": {
"id": "text",
"name": "Text"
},
"source_translations": [
{
"language_id": "en",
"resource_id": "ult",
"checking_level": "",
"date_modified": "2020-12-11T11:13:15.299Z",
"version": ""
}
],
"resource": {
"id": "",
"name": ""
},
"translators": [],
"checkers": [],
"time_created": "2020-12-11T11:13:15.299Z",
"tools": [],
"repo": "",
"tcInitialized": true
}

13294
mat.usfm Normal file

File diff suppressed because it is too large Load Diff

28
mat/1.json Normal file
View File

@ -0,0 +1,28 @@
{
"1": "അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലി",
"2": "അബ്രഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു യിസ്ഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു യാക്കോബ് യെഹൂദയുടേയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു",
"3": "യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു ഹെസ്രോൻ ആരാമിന്റെ പിതാവായിരുന്നു ",
"4": "ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു നഹശോൻ ശല്മോനെ ജനിപ്പിച്ചു ",
"5": "ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു ",
"6": "യിശ്ശായി ദാവീദ്‌രാജാവിന്റെ പിതാവായിരുന്നു ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു",
"7": "ശലോമോൻ രെഹബ്യാമിന്റെ പിതാവായിരുന്നു രെഹബ്യാം അബീയാവിന്റെ പിതാവായിരുന്നു അബീയാവ് ആസയുടെ പിതാവായിരുന്നു",
"8": "ആസാ യെഹോശാഫാത്തിന്റെ പിതാവായിരുന്നു യെഹോശാഫാത്ത് യോരാമിന്റെ പിതാവായിരുന്നു യോരാം ഉസ്സിയാവിന്റെ പിതാവായിരുന്നു",
"9": "ഉസ്സിയാവു യോഥാമിന്റെപിതാവായിരുന്നു യോഥാം ആഹാസിന്റെ പിതാവായിരുന്നു ആഹാസ് ഹിസ്കീയാവിന്റെ പിതാവായിരുന്നു ",
"10": "ഹിസ്കീയാവു മനശ്ശെയുടെ പിതാവായിരുന്നു മനശ്ശെ ആമോസിന്റെ പിതാവായിരുന്നു ആമോസ് യോശിയാവിന്റെ പിതാവായിരുന്നു ",
"11": "യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു ",
"12": "ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവു ശെയല്തീയേലിന്റെ പിതാവായിരുന്നു ശെയല്തീയേൽ സെരുബ്ബാബേലിന്റെ പിതാവായിരുന്നു ",
"13": "സെരുബ്ബാബേൽ അബീഹൂദിന്റെ പിതാവായിരുന്നു അബീഹൂദ് എല്യാക്കീമിന്റെ പിതാവായിരുന്നു എല്യാക്കീം ആസോരിന്റെ പിതാവായിരുന്നു ",
"14": "ആസോർ സാദോക്കിന്റെ പിതാവായിരുന്നു സാദോക്ക് ആഖീമിന്റെ പിതാവായിരുന്നു ആഖീം എലീഹൂദിന്റെ പിതാവായിരുന്നു ",
"15": "എലീഹൂദ് എലീയാസരിന്റെ പിതാവായിരുന്നു എലീയാസർ മത്ഥാന്റെ പിതാവായിരുന്നു മത്ഥാൻ യാക്കോബിന്റെ പിതാവായിരുന്നു ",
"16": "യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവായിരുന്നു മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു",
"17": "ഇങ്ങനെ തലമുറകൾ ആകെ അബ്രഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു",
"18": "എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നു മനസ്സിലാക്കി",
"19": "അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവന്നു മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു",
"20": "ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി ദാവീദിന്റെ മകനായ യോസേഫേ മറിയയെ ഭാര്യയായി സ്വീകരിക്കുന്നകാര്യത്തിൽ നീ ഭയപ്പെടേണ്ടാ അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു ",
"21": "അവൾ ഒരു മകനെ പ്രസവിക്കും അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കകൊണ്ടു നീ അവന്റെ പേര് യേശു എന്നു വിളിക്കേണം എന്നു പറഞ്ഞു",
"22": "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും",
"23": "കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി",
"24": "യോസേഫ് ഉറക്കം ഉണർന്നു കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു തന്റെ ഭാര്യയായി അവളെ സ്വീകരിച്ചു",
"25": "എന്നിരുന്നാലും മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല മകന് അവൻ യേശു എന്നു പേർ വിളിച്ചു",
"front": "\\cl 1. അദ്ധ്യായം.\n\\s1 യേശുക്രിസ്തുവിന്റെ വംശാവലി\n\\p "
}

45
mat/10.json Normal file
View File

@ -0,0 +1,45 @@
{
"1": "അതിനുശേഷം യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും ഒരുമിച്ചു വിളിച്ചു അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ വ്യാധികളേയും രോഗങ്ങളെയും സൗഖ്യമാക്കുവാൻ അവർക്കു അധികാരം കൊടുത്തു",
"2": "പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരുകൾ ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരൻ അന്ത്രെയാസ് സെബെദിയുടെ മകൻ യാക്കോബ് ",
"3": "അവന്റെ സഹോദരൻ യോഹന്നാൻ ഫിലിപ്പൊസ് ബർത്തൊലൊമായി തോമാസ് ചുങ്കക്കാരൻ മത്തായി അല്ഫായുടെ മകൻ യാക്കോബ് ",
"4": "തദ്ദായി എരുവുകാരനായ ശിമോൻ യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ ",
"5": "ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോടു നിർദേശിച്ചതെന്തെന്നാൽ ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും",
"6": "യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ",
"7": "നിങ്ങൾ പോകുമ്പോൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചുപറയുവീൻ ",
"8": "രോഗികളെ സൌഖ്യമാക്കുവിൻ മരിച്ചവരെ ഉയിർപ്പിപ്പിൻ കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ ഭൂതങ്ങളെ പുറത്താക്കുവിൻ സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ ",
"9": "പൊന്നും വെള്ളിയും ചെമ്പും പണസഞ്ചിയും ",
"10": "വഴിക്കു യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുതു വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനത്രെ",
"11": "ഏതു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായവൻ ആരെന്ന് അന്വേഷിപ്പിൻ അവിടെനിന്നും പുറപ്പെട്ടുപോകുവോളം അവന്റെ അടുക്കൽത്തന്നെ പാർപ്പിൻ",
"12": "ആ വീട്ടിൽ പ്രവേശിക്കുമ്പോൾ അതിന് വന്ദനം പറവിൻ",
"13": "വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ",
"14": "ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളവിൻ",
"15": "ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കുവാൻകഴിയും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"16": "ശ്രദ്ധിക്കുവീൻ ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോോലെ അയയ്ക്കുന്നു ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ",
"17": "മനുഷ്യരുടെ മുൻപാകെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊൾവിൻ കാരണം അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചാട്ടകൊണ്ടു അടിക്കയും ചെയ്യും ",
"18": "എന്റെ നിമിത്തം നാടുവാഴികളുടേയും രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും",
"19": "എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ പറയുവാനുള്ളതു ആ സമയത്തുതന്നേ നിങ്ങൾക്കു ലഭിക്കും",
"20": "പറയുന്നതു നിങ്ങൾ അല്ല നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്റെ പരിശുദ്ധാത്മാവത്രേ പറയുന്നത് ",
"21": "സഹോദരൻ തന്റെ സഹോദരനെയും അപ്പൻ തന്റെ മകനെയും മരണത്തിന്നു ഏല്പിക്കും അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റു അവരെ മരണത്തിനേല്പിക്കും",
"22": "എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും ",
"23": "ഈ പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളിൽ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"24": "ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല ദാസൻ യജമാനന്നു മീതെയുമല്ല",
"25": "ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം ",
"26": "അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല",
"27": "ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ ",
"28": "ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ",
"29": "ചെറിയ നാണയത്തിനു രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്റെ അറിവില്ലാതെ നിലത്തു വീഴുകയില്ല",
"30": "എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു ",
"31": "ആകയാൽ ഭയപ്പെടേണ്ടാ അനേകം കുരികിലുകളെക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ",
"32": "അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും ",
"33": "മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും ",
"34": "ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരുവാൻ വന്നു എന്നു നിരൂപിക്കരുതു സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു",
"35": "മനുഷ്യനെ തന്റെ അപ്പനോടും മകളെ തന്റെ അമ്മയോടും മരുമകളെ തന്റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്",
"36": "മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ ആയിരിക്കും",
"37": "എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല",
"38": "തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല ",
"39": "തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും",
"40": "നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനേയും കൈക്കൊള്ളുന്നു ",
"41": "പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും ",
"42": "ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു",
"front": "\\cl 10. അദ്ധ്യായം.\n\\s1 അപ്പൊസ്തലന്മാർ അധികാരത്തോടെ\n\\p "
}

33
mat/11.json Normal file
View File

@ -0,0 +1,33 @@
{
"1": "യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി",
"2": "യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു ",
"3": "വരുവാനുള്ളവൻ നീയോ അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു ",
"4": "യേശു അവരോടു കുരുടർ കാണുന്നു മുടന്തർ നടക്കുന്നു കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു ചെകിടർ കേൾക്കുന്നു മരിച്ചവർ ജീവനിലേക്കു ഉയിർക്കുന്നു ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു",
"5": "എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ",
"6": "എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു",
"7": "അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ ",
"8": "അല്ല എന്തുകാണ്മാൻ പോയി മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ ",
"9": "അല്ല എന്ത് കാണുവാൻ പോയി ഒരു പ്രവാചകനെയോ അതെ പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"10": "ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നേ ",
"11": "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"12": "യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു ",
"13": "സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു ",
"14": "നിങ്ങൾക്കു സ്വീകരിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ ",
"15": "കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ ",
"16": "ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു ചന്തസ്ഥലങ്ങളിൽ ഇരുന്നു",
"17": "ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി നിങ്ങൾ നൃത്തംചെയ്തില്ല ഞങ്ങൾ വിലാപം പാടി നിങ്ങൾ മാറത്തടിച്ചില്ല എന്നു വിളിച്ചുപറയുന്ന കുട്ടികളോടു തുല്യം",
"18": "യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്യാത്തവനായി വന്നു അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു ",
"19": "മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു അവർ പറയുന്നു നോക്കു അവൻ ഭക്ഷണപ്രീയനും കുടിയനുമായമനുഷ്യൻ നികുതിപിരിവുകാരുടേയും പാപികളുടെയും സ്നേഹിതൻ എന്നാൽ ജ്ഞാനം തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു",
"20": "പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി",
"21": "കോരസീനേ നിനക്കു ഹാ കഷ്ടം ബേത്ത്സയിദേ നിനക്കു ഹാ കഷ്ടം നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു ",
"22": "എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"23": "നീയോ കഫർന്നഹൂമേ സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ നീ പാതാളംവരെ താണുപോകും നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു ",
"24": "എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"25": "ആ സമയത്തു തന്നേ യേശു ഉത്തരമായി പറഞ്ഞതു പിതാവേ സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു പഠിപ്പില്ലാത്തവരായി ശിശുക്കളെപ്പോലെയുള്ളവർക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തൂന്നു",
"26": "അതേ പിതാവേ ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു",
"27": "എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല ",
"28": "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്കു വിശ്രമം നൽകാം",
"29": "ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു നിങ്ങൾ വിശ്രമം കണ്ടെത്തും ",
"30": "എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നുവല്ലോ",
"front": "\\cl 11. അദ്ധ്യായം.\n\\p "
}

53
mat/12.json Normal file
View File

@ -0,0 +1,53 @@
{
"1": "ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി അവന്റെ ശിഷ്യന്മാർ വിശന്നിട്ടു ധാന്യത്തിന്റെ കതിർ പറിച്ചു തിന്നുതുടങ്ങി ",
"2": "പരീശന്മാർ അതു കണ്ടിട്ടു നോക്കു ശബ്ബത്തിൽ നിയമവിരുദ്ധമായതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു യേശുവിനോടു പറഞ്ഞു ",
"3": "എന്നാൽ യേശു അവരോടു പറഞ്ഞതു ദാവീദ് തനിക്കും കൂടെയുള്ളവർക്കും",
"4": "വിശന്നപ്പോൾ ചെയ്തതു എന്തു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ അവൻ ദൈവാലയത്തിൽ ചെന്നു പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു",
"5": "അല്ല ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ ",
"6": "എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"7": "യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു",
"8": "മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു ",
"9": "അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു",
"10": "അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു ",
"11": "അവൻ അവരോടു നിങ്ങളിൽ ഒരുത്തന്നു ഒരേയൊരു ആടുണ്ടു എന്നിരിക്കട്ടെ അതു ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ",
"12": "എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നേ എന്നു പറഞ്ഞു",
"13": "പിന്നെ യേശു ആ മനുഷ്യനോടു കൈ നീട്ടുക എന്നു പറഞ്ഞു അവൻ നീട്ടി അതു മറ്റേ കൈ പോലെ സൌഖ്യമായി ",
"14": "പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്ന് അന്വേഷിച്ച് അവനു വിരോധമായി ഉപായം ചമച്ചു",
"15": "യേശു അത് അറിഞ്ഞിട്ടു അവിടം വിട്ടുപോയി വളരെ പേർ അവന്റെ പിന്നാലെ ചെന്നു അവൻ അവരെ ഒക്കെയും സൌഖ്യമാക്കി ",
"16": "തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു",
"17": "ഇതാ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും",
"18": "അവൻ മത്സരിക്കയില്ല നിലവിളിക്കയില്ല ആരും തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല",
"19": "ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളകയില്ല പുകയുന്ന തിരി കെടുത്തുകളകയില്ല അവൻ ന്യായവിധി ജയത്തോളം നടത്തും",
"20": "അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും",
"21": "എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയായി",
"22": "അതിനുശേഷം കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു ഊമൻ സംസാരിക്കയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി ",
"23": "പുരുഷാരം ഒക്കെയും വിസ്മയിച്ചു ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു",
"24": "അതു കേട്ടിട്ടു പരീശന്മാർ ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു ",
"25": "യേശു അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു തന്നിൽ തന്നെ ഭിന്നിക്കുന്ന ഏതു രാജ്യവും ശൂന്യമാകും",
"26": "ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഭിന്നിച്ചു പോയല്ലോ പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും",
"27": "ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ടു പുറത്താക്കുന്നു അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും",
"28": "ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു",
"29": "ബലവാന്റെ വീട്ടിൽ കടന്നു അവന്റെ വസ്തുവകകൾ കവർന്നെടുക്കുവാൻ ആദ്യം ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം",
"30": "എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു ",
"31": "അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും ആത്മാവിന്നു എതിരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല ",
"32": "ആരെങ്കിലും മനുഷ്യപുത്രന്നു എതിരെ ഒരു വാക്കു പറഞ്ഞാൽ അത് അവനോടു ക്ഷമിക്കും പരിശുദ്ധാത്മാവിന്നു എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല ",
"33": "ഒന്നുകിൽ വൃക്ഷം നല്ലതു ഫലവും നല്ലതു എന്നു വെപ്പിൻ അല്ലെങ്കിൽ വൃക്ഷം ഗുണമല്ല ഫലവും ഗുണകരമല്ല എന്നു വെപ്പിൻ ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നതു ",
"34": "സർപ്പസന്തതികളെ നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു",
"35": "നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലെ ദുഷ്ടതയിൽൽനിന്നു ദുഷ്ടതയായതു പുറപ്പെടുവിക്കുന്നു",
"36": "എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"37": "നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും ",
"38": "അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു ഗുരോ നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു ഉത്തരം പറഞ്ഞതു",
"39": "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല",
"40": "യോനാ വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും ",
"41": "നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ ഇതാ ഇവിടെ യോനയിലും വലിയവൻ",
"42": "തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ ഇവിടെ ഇതാ ശലോമോനിലും വലിയവൻ",
"43": "അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു കണ്ടെത്തുന്നില്ലതാനും ",
"44": "അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു മടങ്ങിവന്നപ്പോൾ അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ടു ",
"45": "പിന്നെ അത് പുറപ്പെട്ടു തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു അവരും അവിടെ കയറി പാർക്കുന്നു ആ മനുഷ്യന്റെ ഒടുക്കത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും",
"46": "യേശു പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു",
"47": "ഒരുവൻ അവനോടു നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു ",
"48": "അതു പറഞ്ഞവനോട് ഉത്തരമായി അവൻ എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു ",
"49": "എന്നിട്ട് അവന്റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി ഇതാ എന്റെ അമ്മയും എന്റെ സഹോദരന്മാരും ",
"50": "സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ ഏവന്നും എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു",
"front": "\\cl 12. അദ്ധ്യായം.\n\\s1 മനുഷ്യപുത്രൻ ശബ്ബത്തിന് കർത്താവാകുന്നു\n\\p "
}

61
mat/13.json Normal file
View File

@ -0,0 +1,61 @@
{
"1": "ആ ദിവസം യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു ",
"2": "വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ടു അവൻ പടകിൽ കയറി ഇരുന്നു പുരുഷാരം എല്ലാം കരയിൽ നിന്നു",
"3": "അവൻ അവരോടു പലതും ഉപമകളിലൂടെ പ്രസ്താവിച്ചതെന്തന്നാൽ ഇതാ വിതെയ്കുന്ന ഒരുവൻ വിതെപ്പാൻ പുറപ്പെട്ടു ",
"4": "വിതെയ്കുമ്പോൾ ചിലതു വഴിയരികെ വീണു പറവകൾ വന്നു അതു തിന്നുകളഞ്ഞു ",
"5": "ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു",
"6": "എന്നാൽ സൂര്യൻ ഉദിച്ചപ്പോൾ ചൂടുതട്ടി വേര് ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി ",
"7": "മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു മുൾച്ചെടി മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു",
"8": "മറ്റു ചിലതു നല്ല നിലത്തു വീണു നൂറും അറുപതും മുപ്പതും മേനിയായി വിളവ് നൽകി",
"9": "കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ",
"10": "പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്ന് പുരുഷാരത്തോടു ഉപമകളായി സംസാരിക്കുന്നതു എന്തുകൊണ്ട് എന്നു ചോദിച്ചു ",
"11": "അവൻ അവരോടു ഉത്തരം പറഞ്ഞത് സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു ഇവർക്കോ ലഭിച്ചിട്ടില്ല",
"12": "ആകയാൽ ഉള്ളവന്നു അധികം കൊടുക്കും അവനു സമൃദ്ധിയുണ്ടാകും ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും ",
"13": "അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപൊലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു",
"14": "നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും എന്നാൽ ഒരു വിധത്തിലും ഗ്രഹിക്കയില്ലതാനും കണ്ടുകൊണ്ടേയിരിക്കും എന്നാൽ ഒരു വിധത്തിലും മനസ്സിലാക്കുകയില്ലതാനും ഈ ജനത്തിന്റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ ",
"15": "എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന്നു അവരിൽ നിവൃത്തിവരുന്നു",
"16": "എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ",
"17": "ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണ്മാൻ ആഗ്രഹിച്ചിട്ടു കണ്ടില്ല നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"18": "എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ ",
"19": "ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു മനസ്സിലാക്കാതെ ഇരുന്നാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു റാഞ്ചികൊണ്ടുപോകുന്നു ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു",
"20": "പാറസ്ഥലത്തു വിതെക്കപ്പെട്ടതോ ഒരുവൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നു എങ്കിലും തന്നിൽ തന്നെ വേരില്ലാതിരിക്കയാൽ അവന്റെ നിലനില്പ് ക്ഷണികമത്രേ",
"21": "വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു ",
"22": "മുൾച്ചെടികൾക്കിടയിൽ വിതെക്കപ്പെട്ടതോ ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു ഫലമില്ലാത്തവനായി തീരുന്നതാകുന്നു",
"23": "നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുവൻ വചനം കേട്ടു മനസ്സിലാക്കുന്നതു ആകുന്നു അവൻ വാസ്തവമായി ഫലം നൽകുന്നവനും വർധിപ്പിക്കുന്നവനും ആകുന്നു ചിലർ നൂറുമേനിയും അതിലധികവും മറ്റുചിലർ അറുപതും മുപ്പതും മേനിയും വിളയിപ്പിക്കുന്നു",
"24": "അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ കൃഷിസ്ഥലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു",
"25": "മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു ഗോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു ",
"26": "ഞാറു വളർന്നു കതിരായപ്പോൾ കളയും ദൃശ്യമായ് വന്നു",
"27": "അപ്പോൾ ഭൂവുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു യജമാനനേ അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു ",
"28": "ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു ഞങ്ങൾ പോയി അതു പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു ",
"29": "അതിന് ഭൂവുടമ അരുത് ഒരു പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും ",
"30": "രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു ",
"31": "മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോടു സദൃശം ",
"32": "ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂടു കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു",
"33": "അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞത് സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവെക്കുന്ന അൽപ്പംപുളിച്ച മാവിനോടു സദൃശം ",
"34": "ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല",
"35": "ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു",
"36": "അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു വയലിലെ കളയുടെ ഉപമ വിവരിച്ചുതരേണം എന്നു അപേക്ഷിച്ചു അതിന് അവൻ ഉത്തരം പറഞ്ഞതു",
"37": "നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ ",
"38": "വയൽ ലോകം നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ ",
"39": "കള ദുഷ്ടന്റെ പുത്രന്മാർ അതു വിതെച്ച ശത്രു പിശാചു കൊയ്ത്തു ലോകാവസാനം കൊയ്യുന്നവർ ദൂതന്മാർ ",
"40": "അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും",
"41": "മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും അവർ അവന്റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു",
"42": "തീച്ചൂളയിൽ ഇട്ടുകളയും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും ",
"43": "അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ",
"44": "സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം അത് ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി",
"45": "പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം ",
"46": "അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി ",
"47": "പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായോരു വലയോടു സദൃശം ",
"48": "അതു നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അതു വലിച്ചു കരെക്കു കയറ്റി ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു ചീത്തയായവ എറിഞ്ഞുകളഞ്ഞു ",
"49": "ഇങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിക്കും",
"50": "അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും ",
"51": "ഇതെല്ലാം ഗ്രഹിച്ചുവോ എന്നതിന്നു ശിഷ്യന്മാർ അതെ എന്നു പറഞ്ഞു",
"52": "പിന്നെ യേശു അവരോടു അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു ",
"53": "യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെ നിന്നും പുറപ്പെട്ടു ",
"54": "അതിനുശേഷം തന്റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു അപ്പോൾ അവർ യേശുവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു ലഭിച്ചു",
"55": "ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ അല്ലയോ ഇവന്റെ സഹോദരന്മാർ യാക്കോബ് യോസെ ശിമോൻ യൂദാ എന്നവർ അല്ലയോ",
"56": "ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ ഇവന്നു ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി",
"57": "യേശു അവരോടു ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു",
"58": "അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല",
"front": "\\cl 13. അദ്ധ്യായം.\n\\s1 വിത്തുവിതക്കുന്നവന്റെ ഉപമ\n\\p "
}

39
mat/14.json Normal file
View File

@ -0,0 +1,39 @@
{
"1": "ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു ",
"2": "ഇവൻ യോഹന്നാൻ സ്നാപകൻ അവൻ മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തു അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു",
"3": "ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം അവൾ നിനക്കു ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു ",
"4": "യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ട് അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു",
"5": "അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു ",
"6": "എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു",
"7": "അതുമുഖാന്തരം എന്തു ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്കു വാക്കു കൊടുത്തു",
"8": "അവൾ അമ്മയുടെ നിർദേശപ്രകാരം യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു",
"9": "ഇതു നിമിത്തംരാജാവ് സ്തബ്ദനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു ",
"10": "അവൻ ആളയച്ചു തടവിൽ യോഹന്നാനെ ശിരഛേദം ചെയ്യിച്ചു",
"11": "അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു അവൾ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു",
"12": "അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു അടക്കം ചെയ്തു പിന്നെ ചെന്നു യേശുവിനെ അറിയിച്ചു ",
"13": "അതു കേട്ടിട്ടു യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു പോയി പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു ",
"14": "അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി",
"15": "വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു പറഞ്ഞു ഈ സ്ഥലം വിജനമല്ലോ പകലും കഴിഞ്ഞല്ലൊ പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന്നു അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു",
"16": "എന്നാൽ യേശു അവരോടു അവർ പോകുവാൻ ആവശ്യമില്ല നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു",
"17": "അവർ അവനോടു അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു ",
"18": "അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു ",
"19": "പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി അപ്പം നുറുക്കി ശിഷ്യന്മാർക്കും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു",
"20": "എല്ലാവരും തിന്നു തൃപ്തരായി ശേഷിച്ച കഷണങ്ങൾ പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു ",
"21": "തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു ",
"22": "ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി തനിക്കുമുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു",
"23": "അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു",
"24": "പടകോ കരവിട്ടു കടലിനു നടുവിലും കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി",
"25": "രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു",
"26": "അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു ",
"27": "ഉടനെ യേശു അവരോടു ധൈര്യപ്പെടുവിൻ ഞാൻ ആകുന്നു പേടിക്കേണ്ടാ എന്നു പറഞ്ഞു ",
"28": "അതിനു പത്രൊസ് കർത്താവേ നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു ",
"29": "വരിക എന്നു അവൻ പറഞ്ഞു പത്രൊസ് പടകിൽ നിന്നു ഇറങ്ങി യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു ",
"30": "എന്നാൽ അവൻ കാറ്റു കണ്ടു ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ കർത്താവേ എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു ",
"31": "യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു അല്പവിശ്വാസിയേ നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു ",
"32": "യേശുവും പത്രോസും പടകിൽ കയറിയപ്പോൾ കാറ്റു അടിക്കുന്നത് നിന്നു",
"33": "പടകിലുള്ളശിഷ്യന്മാർ നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു ",
"34": "അവർ അക്കരെയെത്തി ഗെന്നേസരെത്തു ദേശത്തു ചെന്നു ",
"35": "അവിടത്തെ ജനങ്ങൾ അവൻ ആരെന്നു തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു",
"36": "അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു തൊട്ടവർക്കു ഒക്കെയും സൌഖ്യം വന്നു",
"front": "\\cl 14. അദ്ധ്യായം.\n\\s1 യോഹന്നാൻ സ്നാപകന്റെ ശിരച്ഛേദം\n\\p "
}

42
mat/15.json Normal file
View File

@ -0,0 +1,42 @@
{
"1": "അതിനുശേഷം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു ",
"2": "നിന്റെ ശിഷ്യന്മാർ പൂർവ്വീകരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്ത് അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു",
"3": "അവൻ അവരോടു ഉത്തരം പറഞ്ഞതു നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു ",
"4": "അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ",
"5": "എന്നാൽ നിങ്ങൾ പറയുന്നു ആരെങ്കിലും അപ്പനോടോ അമ്മയോടോ നിനക്കു എന്നിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം എല്ലം ദൈവത്തിനു വഴിപാടായി അർപ്പിച്ചു എന്നു പറഞ്ഞാൽ ",
"6": "അവൻ അപ്പനെ ബഹുമാനിക്കേണ്ടതായ ആവശ്യമില്ലായെന്നു പറയുന്നു ഇങ്ങനെ നിങ്ങളുടെ സമ്പ്രദായം നിമിത്തം ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു",
"7": "കപടഭക്തിക്കാരേ നിങ്ങളെക്കുറിച്ചു യെശയ്യാവു ",
"8": "ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു ",
"9": "മാനുഷകല്പനകളെ അവരുടെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ടു അവർ എന്നെ വ്യർത്ഥമായി ആരാധിക്കുന്നു എന്നിങ്ങനെ പ്രവചിച്ചിരുക്കുന്നത് ഒത്തിരിക്കുന്നു",
"10": "പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു കേട്ടു ഗ്രഹിച്ചു കൊൾവിൻ",
"11": "വായിക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെഅശുദ്ധനാക്കുന്നില്ല മറിച്ച് വായിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്",
"12": "അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു പരീശന്മാർ ഈ പ്രസ്താവന കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു ",
"13": "അതിന് അവൻ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും",
"14": "അവരെ വിടുവിൻ അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു",
"15": "പത്രൊസ് അവനോടു ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ചുതരേണം എന്നു പറഞ്ഞു ",
"16": "അതിന് അവൻ പറഞ്ഞതു നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ ",
"17": "വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ",
"18": "വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു അതു മനുഷ്യനെ അശുദ്ധമാക്കുന്നു ",
"19": "എങ്ങനെയെന്നാൽ ദുശ്ചിന്ത കൊലപാതകം വ്യഭിചാരം പരസംഗം മോഷണം കള്ളസാക്ഷ്യം ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു",
"20": "മനുഷ്യനെ അശുദ്ധമാക്കുന്നതു ഈ കാര്യങ്ങളത്രെ കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല",
"21": "യേശു അവിടം വിട്ടു സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു പിൻവാങ്ങിപ്പോയി ",
"22": "ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു അവനോടു കർത്താവേ ദാവീദ് പുത്രാ എന്നോടു കരുണ തോന്നേണമേ എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു ഉറക്കെ നിലവിളിച്ചു പറഞ്ഞു ",
"23": "അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ടു വരുന്നു അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു",
"24": "അതിന് അവൻ യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു ",
"25": "എന്നാൽ അവൾ വന്നു കർത്താവേ എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു ",
"26": "അവനോ മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു എറിഞ്ഞുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു ",
"27": "അതിന് അവൾ അതേ കർത്താവേ നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന ചില നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു",
"28": "യേശു അവളോടു സ്ത്രീയേ നിന്റെ വിശ്വാസം വലിയതു നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു ആ നാഴികയിൽതന്നെ അവളുടെ മകൾക്കു സൌഖ്യം വന്നു",
"29": "യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു ",
"30": "വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നു അവർ മുടന്തർ കുരുടർ ഊമർ കൂനർ മുതലായവരെയും മറ്റു പലരോഗികളേയും അവന്റെ അടുക്കൽ അവന്റെ പാദപീഡത്തിൽതന്നെ കൊണ്ടുവന്നു അവൻ അവരെ സൌഖ്യമാക്കി ",
"31": "ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി ",
"32": "എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു ",
"33": "ശിഷ്യന്മാർ അവനോടു ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു എന്നു ചോദിച്ചു ",
"34": "യേശു അവരോടു നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചതിനു ഏഴു അപ്പവും കുറെ ചെറുമീനുകളും ഉണ്ടു എന്നു അവർ പറഞ്ഞു",
"35": "അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു",
"36": "ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു",
"37": "എല്ലാവരും തിന്നു തൃപ്തരായി ശേഷിച്ച കഷണങ്ങൾ അവർ ഏഴു കൊട്ട നിറച്ചെടുത്തു ",
"38": "തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു ",
"39": "പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പടകിൽ കയറി മഗദാ ദേശത്തു എത്തി",
"front": "\\cl 15. അദ്ധ്യായം.\n\\s1 ദൈവകൽപ്പനയോ മാനുഷിക സമ്പ്രദായമോ?\n\\p "
}

31
mat/16.json Normal file
View File

@ -0,0 +1,31 @@
{
"1": "പരീശന്മാരും സദൂക്യരും അടുക്കൽ വന്നു ആകാശത്തുനിന്ന് ഒരു അടയാളം ഞങ്ങൾക്ക് കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു",
"2": "അവരോടു അവൻ ഉത്തരം പറഞ്ഞതു സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവായ കാലാവസ്ഥ എന്നും ",
"3": "രാവിലെ ആകാശം ചുവന്ന് മേഘാവൃതമായി കണ്ടാൽ ഇന്ന് മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ വ്യാഖ്യാനിക്കുന്നു. ആകാശത്തിന്റെ ഭാവങ്ങളെ വ്യാഖ്യാനിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വ്യാഖാനിപ്പാൻ നിങ്ങൾക്ക് കഴിയുന്നില്ല",
"4": "ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു എന്നാൽ യോനയുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല പിന്നെ അവൻ അവരെ വിട്ടു പോയി ",
"5": "ശിഷ്യന്മാർ തടാകത്തിന്റെ മറുവശത്തു എത്തിയപ്പോൾ അവർ അപ്പം എടുക്കുന്ന കാര്യം മറന്നുപോയിരുന്നു",
"6": "യേശു അവരോടു പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു കരുതിയും സൂക്ഷിച്ചും കൊൾവിൻ എന്നു പറഞ്ഞു",
"7": "അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു ",
"8": "യേശു അത് അറിഞ്ഞിട്ടു പറഞ്ഞത് അല്പവിശ്വാസികളേ അപ്പം കൊണ്ടുവരായ്കയാൽ ആയിരിക്കും എന്ന് തമ്മിൽ തമ്മിൽ പറയുന്നതു എന്തു",
"9": "ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ അയ്യായിരം പേർക്കു അഞ്ച് അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും ",
"10": "നാലായിരം പേർക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും ഓർക്കുന്നില്ലയോ",
"11": "അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നത്രെ പറഞ്ഞതു",
"12": "അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞത് എന്നു അവർ ഗ്രഹിച്ചു",
"13": "യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു ജനങ്ങൾ മനുഷ്യപുത്രൻ ആർ ആകുന്നു എന്നു പറയുന്നുവെന്നു ചോദിച്ചു",
"14": "ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു",
"15": "എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നുവെന്നു യേശു ചോദിച്ചു ",
"16": "അതിനുത്തരമായി ശിമോൻ പത്രൊസ് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു പറഞ്ഞു",
"17": "യേശു അവനോടു ബർയോനാ ശിമോനെ നീ ഭാഗ്യവാൻ ജഡരക്തങ്ങൾ അല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു",
"18": "നീ പത്രൊസ് ആകുന്നു ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോടു പറയുന്നു ",
"19": "സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിയപ്പെട്ടിരിക്കും എന്നു ഉത്തരം പറഞ്ഞു",
"20": "പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ യേശു ശിഷ്യന്മാരോടു കല്പിച്ചു",
"21": "അന്നുമുതൽ യേശു താൻ യെരൂശലേമിൽ പോകണമെന്നും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി ",
"22": "അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി കർത്താവേ അത് നിന്നിൽ നിന്നു മാറിപ്പോകട്ടെ നിനക്കു അങ്ങനെ ഒരിക്കലും സംഭവിക്കരുതേ എന്നു ശാസിച്ചു",
"23": "അവനോ തിരിഞ്ഞു പത്രൊസിനോടു എന്നെ വിട്ടു മാറിപ്പോകൂ സാത്താനെ നീ എനിക്കു ഇടർച്ചയാകുന്നു നീ ദൈവത്തിന്റെ കാര്യങ്ങളല്ല മനുഷ്യരുടേ കാര്യങ്ങളത്രെ കരുതുന്നതു എന്നു പറഞ്ഞു",
"24": "പിന്നെ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞതു ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ",
"25": "ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ നഷ്ടമാക്കും എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ നഷ്ടമാക്കിയാൽ അതിനെ കണ്ടെത്തും ",
"26": "ഒരു മനുഷ്യൻ തന്റെ ജീവനെ നഷ്ടപ്പെടുത്തിയിട്ടു സർവ്വലോകവും നേടിയതു കൊണ്ട് അവന്നു എന്തു പ്രയോജനം അല്ല തന്റെ ജീവനു പകരമായി മനുഷ്യൻ എന്തു കൊടുക്കുവാൻ കഴിയും",
"27": "മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും",
"28": "മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു",
"front": "\\cl 16. അദ്ധ്യായം.\n\\s1 കാലലക്ഷണങ്ങളെ വിവേചിക്കുവിൻ\n\\p "
}

30
mat/17.json Normal file
View File

@ -0,0 +1,30 @@
{
"1": "ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനോടും കൂടെ ഒരു ഉയർന്ന മലയിലേക്കു പോയി",
"2": "അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ തിളങ്ങുന്നതായി തീർന്നു",
"3": "ഇതാ മോശെയും ഏലീയാവും പ്രത്യക്ഷമായി അവനോടു സംസാരിക്കുന്നതും അവർ കണ്ടു ",
"4": "അപ്പോൾ പത്രൊസ് യേശുവിനോടു കർത്താവേ നാം ഇവിടെ ഇരിക്കുന്നതു നല്ലതു നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു ",
"5": "അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു മേഘത്തിൽ നിന്നു ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു ഇവനെ ശ്രദ്ധിപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി",
"6": "ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു ",
"7": "യേശു അടുത്തുചെന്ന് അവരെ തൊട്ടു എഴുന്നേല്പിൻ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു ",
"8": "അവർ തലപൊക്കിനോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല",
"9": "അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു",
"10": "ശിഷ്യന്മാർ അവനോടു എന്നാൽ ഏലീയാവാത്രെ മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു ",
"11": "അതിന് അവൻ ഏലീയാവു നിശ്ചയമായും വന്നു സകലവും യഥാസ്ഥാനത്താക്കും",
"12": "എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു എങ്കിലും അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു ബോധിച്ചതുപൊലെ എല്ലാം അവനോടു ചെയ്തു അപ്രകാരം മനുഷ്യപുത്രന്നും അവരുടെ കരങ്ങളാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു",
"13": "അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു ",
"14": "അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി ",
"15": "കർത്താവേ എന്റെ മകനോടു കരുണയുണ്ടാകേണമേ അവൻ അപസ്മാരരോഗം ബാധിച്ചതു കൊണ്ട് പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു",
"16": "ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു എന്നാൽ സൌഖ്യമാക്കുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു",
"17": "അതിനു യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും എത്രത്തോളം നിങ്ങളെ സഹിക്കും അവനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു",
"18": "യേശു ഭൂതത്തെ ശാസിച്ചു അത് അവനെ വിട്ടുപോയി ബാലന്നു ആ സമയം മുതൽ സൌഖ്യംവന്നു",
"19": "പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു ",
"20": "അവൻ അവരോടു നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ",
"21": "നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: നീ ഇവിടെ നിന്നു അവിടേക്ക് നീങ്ങുക എന്നു പറഞ്ഞാൽ അത് നീങ്ങും; നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.\n\\s1 യേശു തന്റെ മരണത്തെക്കുറിച്ച് പറയുന്നു\n\\p ",
"22": "അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോടു മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും ",
"23": "അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു അവരോ ഏറ്റവും ദുഃഖിച്ചു ",
"24": "അവർ കഫർന്നഹൂമിൽ എത്തിയാറെ കരം പിരിക്കുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു നിങ്ങളുടെ ഗുരു കരം ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു ഉണ്ട് എന്നു അവൻ പറഞ്ഞു",
"25": "പത്രോസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട് ശിമോനേ നിനക്കു എന്തു തോന്നുന്നു ഭൂമിയിലെ രാജാക്കന്മാർ കരമോ പ്രതിഫലമോ ആരോടു വാങ്ങുന്നു രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്നു പുറത്തുള്ളവരോടു എന്നു പത്രോസ് പറഞ്ഞു",
"26": "യേശു അവനോടു എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ",
"27": "എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ട ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും അത് എടുത്ത് എനിക്കും പത്രോസിനും വേണ്ടി കൊടുക്ക എന്നു പറഞ്ഞു",
"front": "\\cl 17. അദ്ധ്യായം.\n\\s1 യേശു മലമേൽ രൂപാന്തരപ്പെടുന്നു\n\\p "
}

38
mat/18.json Normal file
View File

@ -0,0 +1,38 @@
{
"1": "ആ സമയത്തു തന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ എന്നു ചോദിച്ചു",
"2": "അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി ",
"3": "നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"4": "ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും",
"5": "ഇങ്ങെനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു",
"6": "എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവനു നല്ലതു",
"7": "കാരണം ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം അങ്ങനെയുള്ള സമയങ്ങൾ വരേണ്ടിയവ തന്നേ എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം",
"8": "നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നല്ലതു ",
"9": "നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു",
"10": "ഈ ചെറിയവരിൽ ഒരുവനെപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ",
"11": "സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. ",
"12": "നിങ്ങൾക്കു എന്തു തോന്നുന്നു ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ അവയിൽ ഒന്നു വഴിതെററി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്നു തിരയുകയില്ലയോ",
"13": "അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"14": "അങ്ങനെതന്നെ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല",
"15": "നിന്റെ സഹോദരൻ നിന്നോടു പാപം ചെയ്താൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധ്യം വരുത്തുക അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി",
"16": "കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക",
"17": "അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ",
"18": "നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"19": "ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ ഒരുമനപ്പെട്ട് യാചിക്കുന്ന ഏതു കാര്യമാണെങ്കിലും അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും",
"20": "രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു",
"21": "അപ്പോൾ പത്രോസ് അവന്റെ അടുക്കൽ വന്നു കർത്താവേ സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം ",
"22": "ഏഴുവട്ടം മതിയോ എന്നു ചോദിച്ചു യേശു അവനോടു ഏഴുവട്ടമല്ല എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു",
"23": "സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം",
"24": "അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു ",
"25": "അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു ",
"26": "അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു യജമാനനേ എന്നോടു ക്ഷമ തോന്നേണമേ ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു ",
"27": "അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു",
"28": "ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്ക് പിടിച്ചു ഞെക്കി നിന്റെ കടം തീർക്കുക എന്നു പറഞ്ഞു ",
"29": "അവന്റെ കൂട്ടുദാസൻ നിലത്തു വീണു എന്നോടു ക്ഷമ തോന്നേണമേ ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ചു",
"30": "എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു",
"31": "ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു",
"32": "യജമാനൻ അവനെ വിളിച്ചു ദുഷ്ടദാസനേ നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ",
"33": "എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു",
"34": "അങ്ങനെ യജമാനൻ കോപിച്ചു അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു",
"35": "നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നെ നിങ്ങളോടും ചെയ്യും",
"front": "\\cl 18. അദ്ധ്യായം.\n\\s1 സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ\n\\p "
}

33
mat/19.json Normal file
View File

@ -0,0 +1,33 @@
{
"1": "ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു ",
"2": "യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു വളരെ പുരുഷാരം അവനെ പിൻചെന്നു അവൻ അവിടെവെച്ചു അവരെ സൌഖ്യമാക്കി ",
"3": "പരീശന്മാർ അവന്റെ അടുക്കൽ വന്നു ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു",
"4": "അതിന് യേശു മറുപടിപറഞ്ഞതു സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും",
"5": "അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ",
"6": "അതുകൊണ്ട് അവർ മേലാൽ രണ്ടല്ല ഒരു ദേഹമത്രേ ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു",
"7": "അവർ അവനോടു എന്നാൽ വിവാഹമോചന സാക്ഷ്യ പത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു ",
"8": "അവൻ അവരോടു നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചത് ആദി മുതൽ അങ്ങനെയല്ലായിരുന്നു",
"9": "ഞാനോ നിങ്ങളോടു പറയുന്നതു ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു",
"10": "ശിഷ്യന്മാർ അവനോടു സ്ത്രീയെ സംബന്ധിച്ചു പുരുഷന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു",
"11": "അവൻ അവരോടു അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല",
"12": "അമ്മയുടെ ഗർഭത്തിൽനിന്നു തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു",
"13": "പിന്നീട് അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു ശിഷ്യന്മാർ അവരെ ശാസിച്ചു ",
"14": "യേശുപറഞ്ഞു ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക അവരെ തടയരുതു സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു",
"15": "അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി",
"16": "അനന്തരം ഒരുത്തൻ വന്നു അവനോടു ഗുരോ നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നല്ല കാര്യങ്ങൾ ചെയ്യേണം എന്നു ചോദിച്ചതിന്നു",
"17": "അവൻ എന്നോടു നല്ല കാര്യങ്ങളെക്കുറിച്ചു ചോദിക്കുന്നതു എന്തു നല്ലവൻ ഒരുവനേ ഉള്ളു ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു ",
"18": "ഏതു കല്പന എന്നു അവൻ ചോദിച്ചതിന്നു യേശു കൊല ചെയ്യരുതു വ്യഭിചാരം ചെയ്യരുതു മോഷ്ടിക്കരുതു കള്ളസ്സാക്ഷ്യം പറയരുതു",
"19": "അപ്പനെയും അമ്മയെയും ബഹുമാനിക്ക കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു",
"20": "യൌവനക്കാരൻ അവനോടു ഈ കൽപ്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു ഇനി കുറവുള്ളതു എന്തു എന്നു ചോദിച്ചു ",
"21": "യേശു അവനോടു സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു",
"22": "യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു ",
"23": "യേശു തന്റെ ശിഷ്യന്മാരോടു ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"24": "ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു",
"25": "അതു കേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു ",
"26": "യേശു അവരെ നോക്കി അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു",
"27": "പത്രോസ് അവനോടു ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ ഞങ്ങൾക്കു എന്തു ഉണ്ടായിരിക്കും എന്നു ചോദിച്ചു ",
"28": "യേശു അവരോടു പറഞ്ഞതു എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"29": "എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും അവൻ നിത്യജീവനെയും അവകാശമാക്കും ",
"30": "എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും",
"front": "\\cl 19. അദ്ധ്യായം.\n\\p "
}

26
mat/2.json Normal file
View File

@ -0,0 +1,26 @@
{
"1": "ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി",
"2": "യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു ",
"3": "ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി ",
"4": "ഹെരോദാരാജാവു ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന് അവരോടു ചോദിച്ചു",
"5": "അവർ അവനോടു പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ തന്നേ ",
"6": "യെഹൂദ്യയിലെ ബേത്ത്ലേഹെമേ യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും എന്നു പറഞ്ഞു",
"7": "ഉടനെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു നക്ഷത്രം പ്രത്യക്ഷമായ സമയം അവരോടു കൃത്യമായി ചോദിച്ചറിഞ്ഞു",
"8": "അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു ശ്രദ്ധയോടെ അന്വേഷിപ്പിൻ കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവീൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ",
"9": "രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു",
"10": "നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു ",
"11": "ആ വീട്ടിൽ ചെന്നു ശിശുവിനെ അമ്മയായ മറിയയോടു കൂടെ കണ്ടു കുമ്പിട്ട് അവനെ നമസ്കരിച്ചു നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു",
"12": "ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ ദൈവം അവരോടു അരുളിചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി",
"13": "അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോക ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു എന്നു പറഞ്ഞു",
"14": "ആ രാത്രിയിൽ യോസേഫ് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു പുറപ്പെട്ടു",
"15": "ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു",
"16": "കിഴക്കുനിന്നുംവന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു അവരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ല ഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു",
"17": "റാമയിൽ ഒരു ശബ്ദം കേട്ടു കരച്ചിലും വലിയ നിലവിളിയും തന്നേ റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു",
"18": "യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്നു നിവൃത്തിയായി",
"19": "എന്നാൽ ഹെരോദാവു മരിച്ചു കഴിഞ്ഞശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി ",
"20": "ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു ",
"21": "യൊസേഫ് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു",
"22": "എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി",
"23": "അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു",
"front": "\\cl 2. അദ്ധ്യായം.\n\\s1 കിഴക്കുനിന്ന് വന്ന ജ്ഞാനികൾ യെരുശലേമിൽ\n\\p "
}

37
mat/20.json Normal file
View File

@ -0,0 +1,37 @@
{
"1": "സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം ",
"2": "വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു ",
"3": "അവൻ മൂന്നാം മണിനേരത്തും പുറപ്പെട്ടു മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു ",
"4": "നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു അങ്ങനെ അവർ ജോലിക്കുപോയി",
"5": "അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെതന്നെ ചെയ്തു ",
"6": "പതിനൊന്നാം മണി നേരത്തും ചെന്നു മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു",
"7": "ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു",
"8": "സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ കാര്യസ്ഥനോട് വേലക്കാരെ വിളിച്ച് പിമ്പന്മാർ തുടങ്ങി മുമ്പന്മാർ വരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു",
"9": "അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി",
"10": "മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു അവർക്കും ഓരോ വെള്ളിക്കാശു കിട്ടി ",
"11": "അതു വാങ്ങീട്ടു അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു ",
"12": "ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു ",
"13": "എന്നാൽ ഭൂവുടമ അവരിൽ ഒരുത്തനോടു ഉത്തരം പറഞ്ഞതു സ്നേഹിതാ ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല നീ എന്നോടു ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ",
"14": "നിന്റേതു വാങ്ങി പൊയ്ക്കൊൾക നിനക്കു തന്നതുപോലെ ഈ ഒടുവിൽവന്നവനും കൊടുക്കുക എന്നത് എന്റെ ഇഷ്ടമാണ്",
"15": "എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ",
"16": "ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും",
"17": "യേശു യെരൂശലേമിലേയ്ക്ക് യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു ",
"18": "കാണ്മീൻ നാം യെരൂശലേമിലേയ്ക്ക് പോകുന്നുവല്ലോ അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും",
"19": "അവർ അവന്നു മരണശിക്ഷ കല്പിച്ച് പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും ",
"20": "പിന്നീട് സെബെദിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു",
"21": "നിനക്കു എന്തു വേണം എന്നു യേശു അവളോടു ചോദിച്ചു അവൾ അവനോടു ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ കല്പിക്കണമെ എന്നു പറഞ്ഞു ",
"22": "അതിന് ഉത്തരമായി യേശു നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു ഞങ്ങൾക്ക് കഴിയും എന്നു അവർ പറഞ്ഞു",
"23": "അവൻ അവരോടു എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അത് അവർക്കുള്ളതാണ് എന്നു പറഞ്ഞു ",
"24": "ശേഷം പത്തു ശിഷ്യന്മാർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു വളരെനീരസപ്പെട്ടു ",
"25": "യേശുവോ അവരെ അടുക്കൽ വിളിച്ചു ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു ",
"26": "എന്നാൽ നിങ്ങൾ അങ്ങനെ അരുത് നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം",
"27": "നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം",
"28": "മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു",
"29": "അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു ",
"30": "അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു കർത്താവേ ദാവീദ് പുത്രാ ഞങ്ങളോടു കരുണ തോന്നേണമേ എന്നു ഉറക്കെവിളിച്ചു പറഞ്ഞു ",
"31": "മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ കർത്താവേ ദാവീദ് പുത്രാ ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം ഉറക്കെവിളിച്ചു ",
"32": "യേശു നിന്നു അവരെ വിളിച്ചു ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു",
"33": "കർത്താവേ ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു ",
"34": "യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു ഉടനെ അവർ കാഴ്ച പ്രാപിച്ചു അവനെ അനുഗമിച്ചു",
"front": "\\cl 20. അദ്ധ്യായം.\n\\s1 ന്യായമായത് ചെയ്യുന്ന വീട്ടുടയവന്റെ ഉപമ\n\\p "
}

49
mat/21.json Normal file
View File

@ -0,0 +1,49 @@
{
"1": "അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ യേശു രണ്ടു ശിഷ്യന്മാരെ അയച്ചു ",
"2": "നിങ്ങൾക്കു അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും അവയെ അഴിച്ചു എന്റെ അടുത്തു കൊണ്ടുവരുവിൻ",
"3": "നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ചു എന്തെങ്കിലും ചോദിച്ചാൽ കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു",
"4": "സീയോൻ പുത്രിയോടു ഇതാ നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ",
"5": "എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു",
"6": "ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു ",
"7": "കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു യേശു കയറി ഇരുന്നു",
"8": "പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി",
"9": "മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം ദാവീദ് പുത്രന്നു ഹോശന്നാ കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു",
"10": "അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി ഇവൻ ആർ എന്നു പറഞ്ഞു",
"11": "ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു",
"12": "പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ചു ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു",
"13": "അവൻ അവരോടു എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു ",
"14": "കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു അവൻ അവരെ സൌഖ്യമാക്കി ",
"15": "എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി",
"16": "ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു യേശു അവരോടു ഉവ്വ് ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു",
"17": "പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു",
"18": "രാവിലെ നഗരത്തിലേയ്ക്കു മടങ്ങിപ്പോകുന്ന സമയം അവന്നു വിശന്നു",
"19": "വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു അടുക്കൽ ചെന്നു അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി ",
"20": "ശിഷ്യന്മാർ അതു കണ്ടപ്പോൾ അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു ",
"21": "അതിനു യേശു നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും എന്നു മാത്രമല്ല ഈ മലയോടു നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"22": "നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു",
"23": "അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു നീ എന്തു അധികാരംകൊണ്ട് ഇവ ചെയ്യുന്നു ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു",
"24": "യേശു അവരോടു ഉത്തരം പറഞ്ഞതു ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും",
"25": "യോഹന്നാന്റെ സ്നാനം എവിടെ നിന്നു സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ അവർ തമ്മിൽ ആലോചിച്ചു സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും",
"26": "മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ നാം പുരുഷാരത്തെ ഭയപ്പെടുന്നു എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നതു എന്നു പറഞ്ഞു",
"27": "എന്നിട്ട് അവർ യേശുവിനോടു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു അവനും അവരോടു പറഞ്ഞതു എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല",
"28": "എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു",
"29": "എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി ",
"30": "രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു എന്നാൽ പോയില്ലതാനും",
"31": "ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു യേശു അവരോടു പറഞ്ഞതു ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു",
"32": "യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല",
"33": "മറ്റൊരു ഉപമ കേൾപ്പിൻ ധാരാളം ഭൂപ്രദേശമുള്ള ഒരുമനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിനു വേലികെട്ടി അതിൽ ചക്കു കുഴിച്ചിട്ട് ഗോപുരവും പണിതു പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന്നു ഏല്പിച്ചിട്ടു മറ്റൊരു ദേശത്തുപോയി",
"34": "മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു ",
"35": "മുന്തിരി കൃഷിക്കാർ അവന്റെ ദാസന്മാരെ പിടിച്ചു ഒരുവനെ തല്ലി ഒരുവനെ കൊന്നു മറ്റൊരുവനെ കല്ലെറിഞ്ഞു ",
"36": "അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു അവരോടും അവർ അങ്ങനെതന്നെ ചെയ്തു ",
"37": "ഒടുവിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ എന്റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു ",
"38": "മകനെ കണ്ടിട്ടു മുന്തിരി കൃഷിക്കാർ ഇവനാണു അവകാശി വരുവിൻ നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു ",
"39": "അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു",
"40": "ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്തു ചെയ്യും",
"41": "മുന്തിരിത്തോട്ടത്തിന്റെ ഉടമ ആ മോശമായപ്രവൃത്തിചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെമുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു ",
"42": "യേശു അവരോടു വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യമായിരിക്കുന്നു എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ ",
"43": "അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ദേശത്തിനു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"44": "ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറി പ്പോകും ഇത് ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു",
"45": "അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ടു തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ് ",
"46": "അവനെ പിടിപ്പാൻ അന്വേഷിച്ചു എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു കരുതുകയാൽ അവരെ ഭയപ്പെട്ടു",
"front": "\\cl 21. അദ്ധ്യായം.\n\\s1 യേശുവിന്റെ രാജകീയ നഗര പ്രവേശനം\n\\p "
}

49
mat/22.json Normal file
View File

@ -0,0 +1,49 @@
{
"1": "യേശു പിന്നെയും ഉപമകളിലൂടെ അവരോടു പ്രസ്താവിച്ചതെന്തെന്നാൽ ",
"2": "സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം",
"3": "അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു അവർക്കോ വരുവാൻ മനസ്സായില്ല ",
"4": "പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു എന്റെ വിരുന്ന് ഒരുക്കിത്തീർന്നു എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു എല്ലാം ഒരുങ്ങിയിരിക്കുന്നു കല്യാണവിരുന്നിനു വരുവിൻ എന്നു ക്ഷണിച്ചവരോടു പറയിച്ചു",
"5": "എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേയ്ക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു ",
"6": "ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു ",
"7": "രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു",
"8": "പിന്നെ അവൻ ദാസന്മാരോടു കല്യാണം ഒരുങ്ങിയിരിക്കുന്നു ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല",
"9": "ആകയാൽ പെരുവഴികൾചേരുന്ന ഇടങ്ങളിൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു",
"10": "ആ ദാസന്മാർ പെരുവഴികളിൽ പോയി കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു ",
"11": "വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു ",
"12": "സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു എന്നാൽ അവന്നു ഉത്തരം മുട്ടിപ്പോയി",
"13": "രാജാവു തന്റെ ദാസന്മാരോട് ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു ",
"14": "വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം",
"15": "അനന്തരം പരീശന്മാർ ചെന്നു യേശുവിനെ അവന്റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു",
"16": "അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു ഗുരോ നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവനും ആരുടെയും അഭിപ്രായത്തിനു വിധേയനാകാത്തവനും ആണ് എന്നു ഞങ്ങൾ അറിയുന്നു ",
"17": "നിനക്കു എന്തു തോന്നുന്നു കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം",
"18": "യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട് കപടഭക്തിക്കാരേ എന്നെ പരീക്ഷിക്കുന്നതു എന്തു ",
"19": "കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു",
"20": "അവൻ അവരോടു ഇതിലുള്ള പ്രതിശ്ചായയും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിനു കൈസരുടേതു എന്നു അവർ പറഞ്ഞു ",
"21": "എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു ",
"22": "അവർ ഇത് കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു ",
"23": "ആ ദിവസം പുനരുത്ഥാനം ഇല്ല എന്നു പറയുന്ന ചില സദൂക്യരും അവന്റെ അടുക്കൽ വന്നു ",
"24": "ഗുരോ ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹം കഴിച്ചു തന്റെ സഹോദരന്നു വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ",
"25": "എന്നാൽ ഒരിടത്ത് ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു",
"26": "രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു",
"27": "എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു ",
"28": "എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ എന്നു ചോദിച്ചു",
"29": "അതിനു യേശു ഉത്തരം പറഞ്ഞതു നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ടു തെറ്റിപ്പോകുന്നു",
"30": "പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത് ",
"31": "മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ ",
"32": "ഞാൻ അബ്രഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ",
"33": "പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു ",
"34": "സദൂക്യരെ അവൻ നിശബ്ദരാക്കിഎന്നു കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി",
"35": "അവരിൽ നിയമപണ്ഡിതനായ ഒരുവൻ ",
"36": "ഗുരോ ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത് എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ചു",
"37": "യേശു അവനോടു നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം",
"38": "ഇത് മഹത്തരവും ഒന്നാമത്തേതുമായ കല്പന",
"39": "രണ്ടാമത്തേതും അതിനോടു സമം കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം ",
"40": "ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു",
"41": "പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു ",
"42": "ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു ",
"43": "അവൻ അവരോടു എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ ",
"44": "ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു എന്നു അവൻ പറയുന്നുവല്ലോ",
"45": "ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു",
"46": "അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ ധൈര്യപ്പെട്ടില്ല",
"front": "\\cl 22. അദ്ധ്യായം.\n\\s1 വിവാഹ വിരുന്നിന്റെ ഉപമ\n\\p "
}

42
mat/23.json Normal file
View File

@ -0,0 +1,42 @@
{
"1": "അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു ",
"2": "ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു",
"3": "ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്ന ഇവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ",
"4": "അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്കു മനസ്സില്ല",
"5": "അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു തങ്ങളുടെ നെറ്റിപട്ടവീതിയാക്കി വസ്ത്രത്തിന്റെ അരികുകൾ വലുതാക്കുന്നു ",
"6": "വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും",
"7": "അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു",
"8": "നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു നിങ്ങളോ എല്ലാവരും സഹോദരന്മാർ ",
"9": "ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ് സ്വർഗ്ഗസ്ഥനായവൻ തന്നേ",
"10": "നിങ്ങൾ ഗുരു എന്നും പേർ എടുക്കരുതു ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ ക്രിസ്തു തന്നെ",
"11": "നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം",
"12": "തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും ",
"13": "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരെ നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു നിങ്ങൾതന്നെ കടക്കുന്നതുമില്ല കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്കു ഹാ കഷ്ടം നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു ഇതു ഹേതുവായി നിങ്ങൾക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും",
"14": "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ",
"15": "നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു",
"16": "കുരുടന്മാരായ വഴികാട്ടികളേ നിങ്ങൾക്കു ഹാ കഷ്ടം ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു ",
"17": "കുരുടരായ മൂഢന്മാരേ ഏതു വലിയത് സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ ",
"18": "യാഗപീഠത്തെകൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു",
"19": "കുരുടന്മാരായുള്ളോരേ ഏതു വലിയതു വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ ",
"20": "ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു",
"21": "മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു",
"22": "സ്വർഗ്ഗത്തെക്കൊണ്ട് സത്യംചെയ്യുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനേയും ഓർത്ത് സത്യം ചെയ്യുന്നു",
"23": "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്കു ഹാ കഷ്ടം നിങ്ങൾ കർപ്പൂരതുളസി അയമോദകം ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കയും ന്യായം കരുണ വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം",
"24": "കുരുടന്മാരായ വഴികാട്ടികളേ നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു",
"25": "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്കു ഹാ കഷ്ടം നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു",
"26": "കുരുടനായ പരീശനേ മുമ്പെ പാനപാത്രതാലങ്ങളുടെ അകംവെടിപ്പാക്കുക അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും ",
"27": "ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ നിങ്ങൾക്കു ഹാ കഷ്ടം വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു ",
"28": "അങ്ങനെതന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ",
"29": "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്കു ഹാ കഷ്ടം നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു ",
"30": "ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോടു കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു ",
"31": "അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ",
"32": "പിതാക്കന്മാരുടെ പാപത്തിന്റെ അളവു നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ",
"33": "സർപ്പങ്ങളെ അണലിസന്തതികളേ നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും ",
"34": "അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേയ്ക്ക് ഓടിക്കയും ചെയ്യും ",
"35": "ഇതിന്റെ ഫലമോ നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും ",
"36": "ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"37": "യെരൂശലേമേ യെരൂശലേമേ പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു നിങ്ങൾക്കോ സമ്മതമായില്ല",
"38": "കാണ്മീൻ നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായിത്തീരും ",
"39": "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു",
"front": "\\cl 23. അദ്ധ്യായം.\n\\s1 യേശു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാപട്യം തുറന്നു കാട്ടുന്നു\n\\p "
}

54
mat/24.json Normal file
View File

@ -0,0 +1,54 @@
{
"1": "യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണികൾ കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു ",
"2": "അവൻ അവരോടു മറുപടി പറഞ്ഞത് ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു",
"3": "അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു ",
"4": "അതിനു യേശു ഉത്തരം പറഞ്ഞതു ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ",
"5": "ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും ",
"6": "നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ അതു സംഭവിക്കേണ്ടതു തന്നേ എന്നാൽ അതു അവസാനമല്ല",
"7": "ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും ",
"8": "എങ്കിലും ഇതു ഒക്കെയും പ്രസവ വേദനയുടെ ആരംഭമത്രേ ",
"9": "അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെയ്ക്കും",
"10": "പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും ",
"11": "കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും ",
"12": "അതിക്രമം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും ",
"13": "എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ ആരോ അവൻ രക്ഷിക്കപ്പെടും ",
"14": "രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും",
"15": "അതുകൊണ്ട് ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ചത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ",
"16": "അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ ",
"17": "വീടിന്മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നും തന്നെ എടുക്കേണ്ടതിന്നു ഇറങ്ങരുതു ",
"18": "വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു ",
"19": "ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം",
"20": "എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ ",
"21": "ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഡനം അന്ന് ഉണ്ടാകും ",
"22": "ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും",
"23": "അന്ന് ആരെങ്കിലും നിങ്ങളോടു ഇതാ ക്രിസ്തു ഇവിടെ അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത് ",
"24": "കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും",
"25": "ജാഗ്രതയായിരിപ്പീൻ ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു",
"26": "ആകയാൽ നിങ്ങളോടു അതാ ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേയ്ക്ക് പുറപ്പെടരുത് ഇതാ അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു ",
"27": "മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും",
"28": "എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും",
"29": "ആ കാലത്തിലെ വലിയ പീഡനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും ചന്ദ്രൻ അതിന്റെ പ്രകാശം കൊടുക്കാതിരിക്കും നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും ആകാശത്തിലെ ശക്തികൾ ഇളകും",
"30": "അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു പ്രകടമാകും അന്നു ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ടു മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നതു കാണും ",
"31": "അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ ഒരു അറ്റം മുതൽ മറ്റെ അറ്റംവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും",
"32": "അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ",
"33": "അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശന കവാടത്തിൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ ",
"34": "ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"35": "ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എന്റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല",
"36": "ആ ദിവസമോ സമയമോ സംബന്ധിച്ച് എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല",
"37": "നോഹയുടെ കാലംപോലെ തന്നേ ആയിരിക്കും മനുഷ്യപുത്രന്റെ വരവിലും",
"38": "ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു",
"39": "ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആകും",
"40": "അന്നു രണ്ടുപേർ വയലിൽ ആയിരിക്കും ഒരുവനെ കൈകൊള്ളും മറ്റവനെ തള്ളികളയും",
"41": "രണ്ടുസ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും ഒരുവളെ കൈക്കൊള്ളും മറ്റവളെ തള്ളിക്കളയും",
"42": "അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പീൻ കാരണം നിങ്ങളുടെ കർത്താവു ഏതു ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ",
"43": "കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു മുറിച്ചു കടക്കാതിരിപ്പാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ",
"44": "അങ്ങനെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ",
"45": "എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ ",
"46": "യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ ",
"47": "അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"48": "എന്നാൽ അവൻ ഒരു ദുഷ്ടദാസനായി യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു ",
"49": "കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ",
"50": "ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു",
"51": "അവനെ ദണ്ഡിപ്പിച്ച് അവന്റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും",
"front": "\\cl 24. അദ്ധ്യായം.\n\\s1 ദേവാലയ നാശവും അന്ത്യകാല സംഭവങ്ങളും\n\\p "
}

49
mat/25.json Normal file
View File

@ -0,0 +1,49 @@
{
"1": "സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ടു മണവാളനെ എതിരേല്പാൻ പുറപ്പെട്ട പത്തു കന്യകമാരോടു തുല്യം ആയിരിക്കും",
"2": "അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു ",
"3": "ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല",
"4": "ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു ",
"5": "അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി ",
"6": "അർദ്ധരാത്രിക്കോ മണവാളൻ വരുന്നു അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി",
"7": "അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു",
"8": "എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു ",
"9": "ബുദ്ധിയുള്ളവർ ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു ",
"10": "ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്നു വാതിൽ അടയ്ക്കുകയും ചെയ്തു",
"11": "അതിന്റെ ശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു യജമാനനെ യജമാനനെ ഞങ്ങൾക്കു വേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു ",
"12": "അതിന് അവൻ മറുപടിയായ് ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു",
"13": "ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ടു ജാഗ്രത ഉള്ളവരായിരിപ്പീൻ",
"14": "ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഭരമേല്പിച്ചു",
"15": "അവരിൽ ഒരുവന്നു അഞ്ചു താലന്തു ഒരുവന്നു രണ്ടു ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തനു അവനവന്റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്രപുറപ്പെട്ടു ",
"16": "അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു കൂടെ സമ്പാദിച്ചു ",
"17": "അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി",
"18": "ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ പണം മറെച്ചുവെച്ചു",
"19": "വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു",
"20": "അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു യജമാനനേ അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു",
"21": "അവന്റെ യജമാനൻ അവനെ അനുമോദിച്ചുകൊണ്ട് നല്ലവനും വിശ്വസ്തനുമായ ദാസനേ നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു ഞാൻ നിന്നെ അനേക കാര്യങ്ങൾക്കു വിചാരകനാക്കും നിന്റെ യജമാനന്റെ ആനന്ദത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു ",
"22": "രണ്ടു താലന്തു ലഭിച്ചവനും അടുക്കൽ വന്നു യജമാനനേ രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു ",
"23": "അതിനു യജമാനൻ അവനെ അനുമോദിച്ചുകൊണ്ട് നല്ലവനും വിശ്വസ്തനുമായ ദാസനേ നീ അല്പകാര്യങ്ങളിൽവിശ്വസ്തനായിരുന്നു ഞാൻ നിന്നെ അധിക കാര്യങ്ങൾക്കു വിചാരകനാക്കും നിന്റെ യജമാനന്റെ ആനന്ദത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു ",
"24": "പിന്നീട് ഒരു താലന്തു ലഭിച്ചവനും അടുക്കൽ വന്നു യജമാനനേ നീ വിതെക്കാറത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കർശനക്കരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞു",
"25": "ഞാൻ ഭയപ്പെട്ട് നീ എനിക്കു തന്ന താലന്തു നിലത്തു മറെച്ചുവെച്ചു ഇതാ നിനക്ക് അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു",
"26": "അതിനു യജമാനൻ ഉത്തരം പറഞ്ഞതു ദുഷ്ടനും മടിയനും ആയ ദാസനേ ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ",
"27": "നീ എന്റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു എന്നാൽ ഞാൻ വന്നു എന്റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു",
"28": "ആകയാൽ ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ ",
"29": "അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും അവന്നു സമൃദ്ധിയും ഉണ്ടാകും ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും ",
"30": "എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു എറിഞ്ഞുകളവിൻ അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും ",
"31": "മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും",
"32": "സകല ജാതികളേയും അവന്റെ മുമ്പിൽ കൂട്ടും അവൻ അവരെ ഓരോരുത്തരായി ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും",
"33": "ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും",
"34": "രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ",
"35": "എനിക്കു വിശന്നു നിങ്ങൾ ഭക്ഷണം തന്നു എനിക്കു ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു ഞാൻ അപരിചിതനായിരുന്നു നിങ്ങൾ എന്നെ ചേർത്തുകൊണ്ടു",
"36": "ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ധരിപ്പിച്ചു ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സംരക്ഷിച്ചു തടവിൽ ആയിരുന്നു നിങ്ങൾ എന്റെ അടുക്കൽ വന്നു ",
"37": "അതിനു നീതിമാന്മാർ അവനോടു കർത്താവേ ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു",
"38": "ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു",
"39": "നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും",
"40": "രാജാവു അവരോട് എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും ",
"41": "പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരെ എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ",
"42": "എനിക്കു വിശന്നു നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നില്ല",
"43": "അപരിചിതനായിരുന്നു നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല നഗ്നനായിരുന്നു നിങ്ങൾ എന്നെ ധരിപ്പിച്ചില്ല രോഗിയും തടവിലും ആയിരുന്നു നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും",
"44": "അതിന് അവർ കർത്താവേ ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും അവൻ അവരോടു",
"45": "ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറയും",
"46": "ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും",
"front": "\\cl 25. അദ്ധ്യായം.\n\\s1 വിളക്കിൽ എണ്ണ കരുതിയ ബുദ്ധിയുള്ള കന്യകമാർ\n\\p "
}

78
mat/26.json Normal file
View File

@ -0,0 +1,78 @@
{
"1": "യേശു ഈ വചനങ്ങൾ മുഴുവനും പറഞ്ഞു തീർന്നശേഷം ശിഷ്യന്മാരോടു ",
"2": "രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ വരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ അന്നു മനുഷ്യപുത്രനെ ക്രൂശിക്കുവാൻ ഏല്പിക്കും എന്നു പറഞ്ഞു",
"3": "അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിന്റെ മണ്ഡപത്തിൽ വന്നു കൂടി",
"4": "യേശുവിനെ ഉപായത്താൽ പിടിച്ചു ഗൂഢമായി കൊല്ലുവാൻ ആലോചിച്ചു",
"5": "എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ ആകരുത് എന്നു അവർ പറഞ്ഞു ",
"6": "യേശു ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ മേശക്കഭിമുഖമായി ചാരി ഇരിക്കുമ്പോൾ",
"7": "ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ വെൺകല്ലിൽ തീർത്തഭരണിയുമായി യേശുവിന്റെ അടുക്കൽ വന്നു പരിമളതൈലം അവന്റെ തലയിൽ ഒഴിച്ചു",
"8": "ശിഷ്യന്മാർ അതു കണ്ടിട്ടു കോപത്തോടെ ഈ വെറും ചെലവിന്റെ കാരണംഎന്താണ്",
"9": "ഇതു വളരെ വിലയ്ക്ക് വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു",
"10": "യേശു അത് അറിഞ്ഞ് അവരോടു സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു അവൾ എങ്കൽ മനോഹരമായ പ്രവർത്തിയല്ലോ ചെയ്തതു",
"11": "ദരിദ്രർ എല്ലായ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ടല്ലോ ഞാനോ എല്ലായ്പോഴും നിങ്ങളോടൊപ്പം ഇല്ലല്ലോ ",
"12": "അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു ",
"13": "ലോകത്തിൽ എങ്ങും ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു",
"14": "അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു ",
"15": "ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ നിങ്ങൾ എനിക്ക് എന്തു തരുവാൻ മനസ്സുണ്ട് എന്നു ചോദിച്ചു അവർ യൂദാ ഇസ്കര്യോത്താവിനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു",
"16": "അന്നുമുതൽ യേശുവിനെ കാണിച്ചുകൊടുപ്പാൻ അവൻ അവസരം അന്വേഷിച്ചു പോന്നു",
"17": "പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു",
"18": "അതിന് അവൻ പറഞ്ഞതു നിങ്ങൾ നഗരത്തിൽ ഒരുവന്റെ അടുക്കൽ ചെന്നു എന്റെ സമയം അടുത്തിരിക്കുന്നു ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ",
"19": "ശിഷ്യന്മാർ യേശു നിർദേശിച്ചതു പോലെ ചെയ്തു പെസഹ തയ്യാറാക്കി",
"20": "സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ ഭക്ഷിപ്പാൻ ഇരുന്നു ",
"21": "അവർ ഭക്ഷിക്കുമ്പോൾ യേശു നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു ",
"22": "അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു തീർച്ചയായും ഞാനല്ലല്ലോ കർത്താവേ ഞാനല്ലല്ലോ കർത്താവേ എന്നു ഓരോരുത്തൻ ചോദിച്ചു തുടങ്ങി ",
"23": "അവൻ ഉത്തരം പറഞ്ഞതു എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും ",
"24": "തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു നന്നായിരുന്നു ",
"25": "അവനെ കാണിച്ചുകൊടുക്കുന്ന യൂദാ ഞാനോ റബ്ബീ എന്നു പറഞ്ഞതിന്നു നീ സ്വയം പറഞ്ഞുവല്ലോ എന്ന് അവൻ പറഞ്ഞു ",
"26": "അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു വാങ്ങി ഭക്ഷിപ്പിൻ ഇതു എന്റെ ശരീരം എന്നു പറഞ്ഞു",
"27": "പിന്നെ പാനപാത്രം എടുത്തു സ്തോത്രം അർപ്പിച്ച് അവർക്കു കൊടുത്തു ഇതിൽ നിന്നു എല്ലാവരും കുടിപ്പിൻ",
"28": "ഇതു എന്റെ രക്തം ഉടമ്പടിക്കായുള്ളത് അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്നു ",
"29": "എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഫലത്തിന്റെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു",
"30": "പിന്നെ അവർ സ്തോത്രാലാപനത്തിനു ശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി ",
"31": "യേശു അവരോടു ഈ രാത്രിയിൽ ഞാൻ നിമിത്തം നിങ്ങൾ എല്ലാവരും വീണുപോകും ഞാൻ ഇടയനെ വെട്ടും ആട്ടിൻകൂട്ടങ്ങൾ എല്ലാം ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ ",
"32": "എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും",
"33": "അതിനു പത്രോസ് എല്ലാവരും അങ്ങ് നിമിത്തം വീണുപോയാലും ഞാൻ ഒരുനാളും വീഴുകയില്ല എന്നു ഉത്തരം പറഞ്ഞു ",
"34": "യേശു അവനോടു ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു ",
"35": "നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു",
"36": "അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്നറിയപ്പെടുന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു",
"37": "തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി ",
"38": "എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു",
"39": "പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു പിതാവേ കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു ",
"40": "പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രോസിനോടു എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ",
"41": "പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ ആത്മാവു ഒരുക്കമുള്ളതു ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു",
"42": "രണ്ടാമതും പോയി പിതാവേ ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു ",
"43": "അനന്തരം അവൻ വന്നു അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു",
"44": "അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു ",
"45": "പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു ഇപ്പോഴും നിങ്ങൾ ഉറങ്ങി ആശ്വസിച്ചു കൊണ്ടിരിക്കുന്നുവോ സമയം സമീപിച്ചിരിക്കുന്നു മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു",
"46": "എഴുന്നേല്പിൻ നമുക്കു പോകാം ഇതാ എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു എന്നു പറഞ്ഞു",
"47": "അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുവനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളുകളും വടികളുമായി വന്നു",
"48": "യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്കു ഒരു അടയാളം കൊടുത്തിരുന്നു ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു അവനെ പിടിച്ചുകൊൾവിൻ എന്നുപറഞ്ഞു",
"49": "ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു വന്ദനം റബ്ബീ എന്നു പറഞ്ഞു അവനെ ചുംബിച്ചു",
"50": "യേശു അവനോടു സ്നേഹിതാ നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു",
"51": "അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു",
"52": "യേശു അവനോടു വാൾ ഉറയിൽ ഇടുക വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും ",
"53": "എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു വിളിച്ചുകൂടാ എന്നു തോന്നുന്നുവോ",
"54": "എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു",
"55": "ആ നാഴികയിൽ യേശു പുരുഷാരത്തോടു ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല",
"56": "എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി ",
"57": "യേശുവിനെ പിടിച്ചവരോ അവനെ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നിടത്തേക്ക് കൊണ്ടുപോയി ",
"58": "എന്നാൽ പത്രോസ് ദൂരത്തു നിന്നും പിൻതുടർന്നു മഹാപുരോഹിതന്റെ അരമനയോളം ചെന്നു അകത്തു കടന്നു അവസാനം എന്താകും എന്ന് കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു ",
"59": "മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലുവാനായി അവന്റെ നേരെ കള്ളസാക്ഷ്യം അന്വേഷിച്ചു",
"60": "കള്ളസാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല ",
"61": "ഒടുവിൽ രണ്ടുപേർ വന്നു ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു അവരെ ധരിപ്പിച്ചു",
"62": "മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു നിനക്ക് ഒരു ഉത്തരവും പറയുവാനില്ലേ ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു",
"63": "യേശുവോ നിശബ്ദനായിരുന്നു മഹാപുരോഹിതൻ പിന്നെയും അവനോടു നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു കൽപ്പിക്കുന്നു",
"64": "യേശു അവനോടു നീ നിന്നോടു തന്നെ അത് പറഞ്ഞിരിക്കുന്നു ഇനി മനുഷ്യപുത്രൻ സർവ്വാധികാരത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു",
"65": "ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി ഇവൻ ദൈവദൂഷണം പറഞ്ഞു ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ ",
"66": "നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു",
"67": "അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി കന്നത്തടിച്ചു ചിലർ അവനെ മുഷ്ടിചുരുട്ടി കുത്തി",
"68": "ക്രിസ്തുവേ നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു",
"69": "എന്നാൽ പത്രോസ് പുറത്തു മുറ്റത്തു ഇരുന്നു അവന്റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു",
"70": "അതിന് അവൻ നീ പറയുന്നതു എന്ത് എന്ന് ഞാൻ അറിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു ",
"71": "പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരു വേലക്കാരി പെൺകുട്ടി അവനെ കണ്ടു അവിടെയുള്ളവരോടു ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു",
"72": "ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു ",
"73": "അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രോസിനോടു നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം നിന്റെ ഉച്ചാരണവും അത് വ്യക്തമാക്കുന്നുവല്ലോ എന്നു പറഞ്ഞു ",
"74": "അപ്പോൾ അവൻ ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി ഉടനെ കോഴി കൂകി ",
"75": "കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രോസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു",
"front": "\\cl 26. അദ്ധ്യായം.\n\\s1 യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലുവാൻ ആലോചിക്കുന്നു\n\\p "
}

69
mat/27.json Normal file
View File

@ -0,0 +1,69 @@
{
"1": "പ്രഭാതം ആയപ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ ഗൂഢാലോചന കഴിച്ചു",
"2": "അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു ",
"3": "അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കികൊണ്ടുവന്നു",
"4": "ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു അതു ഞങ്ങൾക്കു എന്തു നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു",
"5": "അവൻ ആ വെള്ളിക്കാശ് മന്ദിരത്തിലേക്ക് എറിഞ്ഞിട്ട് വേറിട്ടു ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു",
"6": "മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു",
"7": "പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി ",
"8": "ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു",
"9": "യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു ",
"10": "കർത്താവു എന്നോടു നിർദേശിച്ചതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു",
"11": "എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു ",
"12": "മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല",
"13": "പീലാത്തൊസ് അവനോടു ഇവർ നിനക്കു വിരോധമായി എന്തെല്ലാം കുറ്റാരോപണം പറയുന്നു എന്നു നീ കേൾക്കുന്നില്ലയോ എന്നു ചോദിച്ചു",
"14": "അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു ",
"15": "എന്നാൽ ഉത്സവസമയത്തു പുരുഷാരം തിരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്ക പതിവായിരുന്നു",
"16": "അന്ന് ബറബ്ബാസ് എന്ന കുപ്രസിദ്ധനായൊരു തടവുകാരൻ ഉണ്ടായിരുന്നു. ",
"17": "അവർ ഒരുമിച്ചു കൂടിവന്നപ്പോൾ പീലാത്തോസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്ക് വിട്ടുതരണം എന്നു ചോദിച്ചു. ",
"18": "അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്നു അവൻ ഗ്രഹിച്ചിരുന്നു. ",
"19": "അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ച്: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്ന് സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. ",
"20": "എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ വശീകരിച്ചു. ",
"21": "നാടുവാഴി അവരോട്: ഈ ഇരുവരിൽ ആരെ വിട്ടുതരണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന് ബറബ്ബാസിനെ എന്നു അവർ പറഞ്ഞു. ",
"22": "പീലാത്തോസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്ത് ചെയ്യേണ്ടു എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. ",
"23": "അവൻ ചെയ്ത അതിക്രമം എന്ത് എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.\n\\p ",
"24": "ലഹള അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തോസ് കണ്ടിട്ട് വെള്ളം എടുത്തു പുരുഷാരത്തിന് മുൻപാകെ കൈ കഴുകി: ഈ കളങ്കമില്ലാത്തവന്റെ രക്തത്തിൽ ഞാൻ കളങ്കരഹിതൻ; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. ",
"25": "അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. ",
"26": "അങ്ങനെ അവൻ ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.\n\\s1 പടയാളികൾ യേശുവിനെ പരിഹസിക്കുന്നു\n\\p ",
"27": "അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ നടുത്തളത്തിലേക്ക് കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി, ",
"28": "അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു, ",
"29": "മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച്, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. ",
"30": "പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു. ",
"31": "അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ച്, ക്രൂശിപ്പാൻ കൊണ്ടുപോയി.\n\\s1 ഗൊല്ഗോഥായിൽ യേശു ക്രൂശിതനാകുന്നു\n\\p ",
"32": "അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ട്, അവന്റെ ക്രൂശ് ചുമപ്പാൻ നിബ്ബന്ധിച്ചു. ",
"33": "തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവന് കയ്പ് കലർത്തിയ വീഞ്ഞ് കുടിക്കുവാൻ കൊടുത്തു; ",
"34": "അത് രുചിനോക്കിയപ്പോൾ അവന് കുടിക്കുവാൻ മനസ്സായില്ല. ",
"35": "അവനെ ക്രൂശിൽ തറച്ചശേഷം അവന്റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു, ",
"36": "അവിടെ ഇരുന്നുകൊണ്ട് അവനെ നിരീക്ഷിച്ചു. ",
"37": "യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലയ്ക്കുമീതെ വെച്ച്. ",
"38": "വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോട് കൂടെ ക്രൂശിച്ചു.\n\\p ",
"39": "കടന്നുപോകുന്നവർ തല കുലുക്കി അവനെ നിന്ദിച്ചു: ",
"40": "മന്ദിരം പൊളിച്ച് മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിയ്ക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു. ",
"41": "അങ്ങനെതന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: ",
"42": "ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കാൻ കഴിയുകയില്ലയോ; ഇവൻ യിസ്രായേലിന്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; അപ്പോൾ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം. ",
"43": "ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു; ദൈവത്തിന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു ഇവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. ",
"44": "അങ്ങനെതന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.\n\\s1 യേശു പ്രാണനെ വിടുന്നു\n\\p ",
"45": "ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ\\f + \\fr 27. 45 \\ft ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ. \\f*\nദേശത്തു എല്ലാം ഇരുട്ടുണ്ടായി. ",
"46": "ഏകദേശം ഒമ്പതാംമണി\\f + \\fr 27. 46 \\ft വൈകിട്ട് 4മണി. \\f*\nനേരത്ത് യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം. ",
"47": "അവിടെ നിന്നിരുന്നവരിൽ ചിലർ അത് കേട്ടിട്ട്; അവൻ ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ",
"48": "ഉടനെ അവരിൽ ഒരുവൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞ് നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവന് കുടിക്കുവാൻ കൊടുത്തു. ",
"49": "ശേഷമുള്ളവർ: അവനെ തനിയെ വിടുക; ഏലിയാവ് അവനെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. ",
"50": "യേശു പിന്നെയും അത്യുച്ചത്തിൽ നിലവിളിച്ചു പ്രാണനെ വിട്ടു. ",
"51": "അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി; ",
"52": "ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് ",
"53": "അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്ന് പലർക്കും പ്രത്യക്ഷമായി. ",
"54": "ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായവ സംഭവിച്ചത് കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. ",
"55": "ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു. ",
"56": "അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസഫ് എന്നിവരുടെ അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.\n\\s1 അരിമത്ഥ്യക്കാരനായ യോസഫ് യേശുവിന്റെ ശരീരം അടക്കം ചെയ്യുന്നു\n\\p ",
"57": "സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസഫ് എന്ന പേരുള്ള ധനവാൻ വന്നു, ",
"58": "പീലാത്തോസിനെ സമീപിച്ചു യേശുവിന്റെ ശരീരം ചോദിച്ചു; പീലാത്തോസ് അത് കൊടുക്കുവാൻ കല്പിച്ചു. ",
"59": "യോസഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു, ",
"60": "താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ സ്വന്തമായ പുതിയ കല്ലറയിൽ വെച്ച് കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി. ",
"61": "കല്ലറയ്ക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.\n\\p ",
"62": "ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനോടൊപ്പം വന്നുകൂടി: ",
"63": "യജമാനനേ, ഞങ്ങൾ ഓർക്കുന്നു ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ട് ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞത്. ",
"64": "അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവ് മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന് മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. ",
"65": "പീലാത്തോസ് അവരോട്: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ കഴിയുന്നിടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. ",
"66": "അവർ ചെന്ന് കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിർത്തി കല്ലറ ഉറപ്പാക്കി.",
"front": "\\cl 27. അദ്ധ്യായം.\n\\s1 യേശു പീലാത്തോസിന്റെ മുൻപാകെ\n\\p "
}

23
mat/28.json Normal file
View File

@ -0,0 +1,23 @@
{
"1": "ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു. ",
"2": "പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു. ",
"3": "അവന്റെ രൂപം മിന്നലിന് സമവും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു. ",
"4": "കാവൽക്കാർ അവനെ കണ്ട് പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി. ",
"5": "ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; ",
"6": "യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ ",
"7": "അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ",
"8": "അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: ",
"9": "നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു. ",
"10": "യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു് പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.\n\\p ",
"11": "അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. ",
"12": "അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു; ",
"13": "അവന്റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ. ",
"14": "വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു. ",
"15": "അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.\n\\s1 മഹാനിയോഗ ആഹ്വാനം\n\\p ",
"16": "എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി. ",
"17": "അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. ",
"18": "യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു. ",
"19": "അതുകൊണ്ട് നിങ്ങൾ പോയി, സകലജാതികളെയും ശിഷ്യരാക്കുകയും, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനംകഴിപ്പിക്കുകയും ചെയ്യുവിൻ. ",
"20": "ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു.",
"front": "\\cl 28. അദ്ധ്യായം.\n\\s1 യേശുവിന്റെ പുനരുത്ഥാനം\n\\p "
}

20
mat/3.json Normal file
View File

@ -0,0 +1,20 @@
{
"1": "ആ കാലങ്ങളിൽ യോഹന്നാൻ സ്നാപകൻ വന്നു യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു",
"2": "സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു",
"3": "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കുകൾ കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ ",
"4": "യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും തോലുകൊണ്ടുള്ള അരപ്പട്ടയും ഉണ്ടായിരുന്നു അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു ",
"5": "അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു",
"6": "തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു",
"7": "സ്നാനമേൽക്കുന്നതിന്നായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്റെ അരികിൽ വരുന്നതു കണ്ടപ്പോൾ യോഹന്നാൻ അവരോടു പറഞ്ഞതു സർപ്പസന്തതികളെ വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതു ആർ ",
"8": "മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പീൻ",
"9": "അബ്രഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുതു ഈ കല്ലുകളിൽ നിന്നു അബ്രഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു",
"10": "ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു",
"11": "ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും",
"12": "പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്റെ കയ്യിൽ ഉണ്ടു അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും",
"13": "അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻനദിയിൽ അവന്റെ അടുക്കൽ വന്നു ",
"14": "യോഹന്നാൻ അവനെ വിലക്കി നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു",
"15": "യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട് ഇപ്പോൾ സമ്മതിക്ക ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു പറഞ്ഞു ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു",
"16": "യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവു പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്റെ മേൽ പ്രകടമാകുന്നതും അവൻ കണ്ടു ",
"17": "ശ്രദ്ധിക്കുക ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി",
"front": "\\cl 3. അദ്ധ്യായം.\n\\s1 സ്നാപകയോഹന്നാന്റെ പ്രസംഗം\n\\p "
}

28
mat/4.json Normal file
View File

@ -0,0 +1,28 @@
{
"1": "അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി",
"2": "അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു",
"3": "അപ്പോൾ പരീക്ഷകൻ അടുത്തുവന്ന് പറഞ്ഞു നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായിത്തീരുവാൻ കല്പിക്ക",
"4": "എന്നാൽ അവൻ ഉത്തരം പറഞ്ഞത് മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽനിന്നും വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു ",
"5": "പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിറുത്തി അവനോടു ",
"6": "നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു ",
"7": "യേശു അവനോടു നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു ",
"8": "പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമുകളിൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജപദവികളെയും അവയുടെ മഹത്വത്തെയും കാണിച്ചു",
"9": "വണങ്ങി എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു നൽകാം എന്നു അവനോടു പറഞ്ഞു",
"10": "യേശു അവനോടു പറഞ്ഞു സാത്താനേ ഇവിടം വിട്ട് പോക നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ",
"11": "അപ്പോൾ പിശാചു അവനെ വിട്ടുപോയി ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു ",
"12": "യോഹന്നാനെ തടവിലാക്കിയിരിക്കുന്നു എന്നു കേട്ടപ്പോൾ യേശു ഗലീലയിലേക്കു പിൻ വാങ്ങുകയും",
"13": "നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു താമസിക്കുകയും ചെയ്തു",
"14": "സെബൂലൂൻ ദേശത്തും നഫ്താലിദേശത്തും കടല്ക്കരയിലും യോർദ്ദാന്നക്കരെയുള്ള നാടുകളിലും ജാതികളുടെ ഗലീലയിലും",
"15": "ഇങ്ങനെ ഇരുട്ടിൽ ഇരുന്നതായ ജനം മഹത്തായൊരു വെളിച്ചം കണ്ടു മരണത്തിന്റെ ദേശത്തിലും നിഴലിലും ആയിരുന്നവർക്കു പ്രകാശം ഉദിച്ചു",
"16": "എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ കാരണമായി",
"17": "അന്നുമുതൽ യേശു സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി ",
"18": "യേശു ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കുന്നവരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു ",
"19": "യേശു അവരോടു പറഞ്ഞു എന്റെ പിന്നാലെ വരുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ",
"20": "ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു ",
"21": "അവിടെ നിന്നു മുമ്പോട്ടു പോയപ്പോൾ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു ",
"22": "അവരും ഉടൻതന്നെ പടകിനെയും അപ്പനെയും വിട്ടു യേശുവിനെ അനുഗമിച്ചു ",
"23": "പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനങ്ങളിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു",
"24": "അവനെ പറ്റിയുള്ള ശ്രുതി സുറിയയിൽ ഒക്കെയും പരന്നു നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ ഭൂതഗ്രസ്തർ അപസ്മാരരോഗികൾ പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു",
"25": "അവൻ അവരെ സൌഖ്യമാക്കി ഗലീല ദെക്കപ്പൊലി യെരൂശലേം യെഹൂദ്യ യോർദ്ദാന്നക്കരെ എന്നീ സ്ഥലങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു",
"front": "\\cl 4. അദ്ധ്യായം.\n\\s1 യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നു\n\\p "
}

51
mat/5.json Normal file
View File

@ -0,0 +1,51 @@
{
"1": "യേശു പുരുഷാരത്തെ കണ്ടപ്പോൾ മലയിൽ കയറി അവിടെ അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു",
"2": "അവൻ തിരുവായ്മൊഴിഞ്ഞു അവരെ ഉപദേശിച്ചതുടങ്ങിയത്",
"3": "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവർക്കുള്ളത്",
"4": "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ അവർക്കു ആശ്വാസം ലഭിക്കും",
"5": "സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ അവർ ഭൂമിയെ അവകാശമാക്കും",
"6": "നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അവർ സംതൃപ്തർ ആകും",
"7": "കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും",
"8": "ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും ",
"9": "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും ",
"10": "നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവർക്കുള്ളതു",
"11": "എന്റെ നിമിത്തം നിങ്ങളെ അപമാനിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ",
"12": "സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ നിങ്ങൾക്കു മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ",
"13": "നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു ഉപ്പു സ്വാദ് ഇല്ലതെപോയാൽ അതിന് എങ്ങനെ സ്വാദ് വരുത്താം പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാനല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല",
"14": "നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല",
"15": "വിളക്കു കത്തിച്ചു കൂടയക്ക് കീഴിലല്ല പ്രത്യുതാ തണ്ടിന്മേലത്രെ വെക്കുന്നത് അപ്പോൾ വിളക്ക് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം കൊടുക്കുന്നു",
"16": "അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ",
"17": "ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നശിപ്പിക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുതു നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനത്രെ ഞാൻ വന്നതു",
"18": "സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും പൂർത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല ",
"19": "ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു വ്യത്യാസപ്പെടുത്തുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും അവയെ അനുസരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും",
"20": "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"21": "കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വപിതാക്കൻമാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ",
"22": "ഞാനോ നിങ്ങളോടു പറയുന്നതു സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും സഹോദരനോടു വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും",
"23": "അതുകൊണ്ട് നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിനക്ക് എതിരായി വല്ലവിരോധവും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ",
"24": "നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട് ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക",
"25": "നിന്റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ നിന്നെ കാവൽക്കാരന്റെ പക്കലും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും",
"26": "ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു ",
"27": "വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ ",
"28": "ഞാനോ നിങ്ങളോടു പറയുന്നതു സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി",
"29": "എന്നാൽ വലങ്കണ്ണു നിനക്കു വീഴ്ചവരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ",
"30": "വലങ്കൈ നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ",
"31": "ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ",
"32": "ഞാനോ നിങ്ങളോടു പറയുന്നതു വ്യഭിചാരം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ വ്യഭിചാരിണിയാക്കുന്നു ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു",
"33": "കള്ളസത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു ആ കാലങ്ങളിൽ അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ",
"34": "ഞാനോ നിങ്ങളോടു പറയുന്നതു ഒരിക്കലും സത്യം ചെയ്യരുതു സ്വർഗ്ഗത്തെക്കൊണ്ടു അരുതു അതു ദൈവത്തിന്റെ സിംഹാസനം ",
"35": "ഭൂമിയെക്കൊണ്ടു അരുതു അത് അവന്റെ പാദപീഠം യെരൂശലേമിനെക്കൊണ്ടു അരുതു അതു മഹാരാജാവിന്റെ നഗരം ",
"36": "നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ",
"37": "നിങ്ങളുടെ വാക്കു അതെ അതെ എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു",
"38": "കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ ",
"39": "ഞാനോ നിങ്ങളോടു പറയുന്നതു ദുഷ്ടനോടു എതിർക്കരുതു നിന്നെ വലത്തെ കരണത്തു അടിക്കുന്നവനു മറ്റേകരണവും തിരിച്ചുകാണിക്ക",
"40": "നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ മേൽകുപ്പായവും വിട്ടുകൊടുക്ക",
"41": "ഒരുത്തൻ നിന്നെ ഒരു മൈൽ ദൂരം പോകുവാൻ നിബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക",
"42": "നിന്നോടു യാചിക്കുന്നവനു കൊടുക്ക വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു",
"43": "അയൽക്കാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ ",
"44": "ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ ",
"45": "സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ",
"46": "നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ",
"47": "സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ",
"48": "ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരായിരിക്കേണം",
"front": "\\cl 5. അദ്ധ്യായം.\n\\s1 സുവിശേഷ സൗഭാഗ്യങ്ങൾ\n\\p "
}

37
mat/6.json Normal file
View File

@ -0,0 +1,37 @@
{
"1": "മനുഷ്യർ കാണേണ്ടതിന്നായി നിങ്ങളുടെ നീതിപ്രവർത്തികൾ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ ജാഗ്രതയുള്ളവരായിരിപ്പിൻ അല്ലായെങ്കിൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽനിന്നും നിങ്ങൾക്കു പ്രതിഫലം ലഭിക്കയില്ല",
"2": "ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിനു പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു അവർക്കു പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"3": "നീയോ ദാനം ചെയ്യുമ്പോൾ നിന്റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിന്നു വലതു കൈ ചെയ്യുന്നതു എന്തു എന്നു ഇടതുകൈ അറിയരുത്",
"4": "രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും",
"5": "നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത് അവർ മനുഷ്യർ കാണേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു അവർക്കു പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"6": "നീയോ പ്രാർത്ഥിക്കുമ്പോൾ സ്വകാര്യമുറിയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും",
"7": "പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ വ്യർഥവാക്കുകൾ ആവർത്തിക്കരുത് അധികം സംസാരിക്കുന്നതുകൊണ്ട് ഉത്തരം കിട്ടും എന്നാണ് അവർ ചിന്തിക്കുന്നത്",
"8": "അവരോടു തുല്യരാകരുതു നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ",
"9": "നിങ്ങൾ ഇപ്രകാരം പ്രാർത്ഥിപ്പിൻ സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ ",
"10": "അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ",
"11": "ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ",
"12": "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെയും ഞങ്ങളോടു ക്ഷമിക്കേണമേ ",
"13": "പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ ദുഷ്ടനായവനിൽനിന്നു ഞങ്ങളെ വിടുവിക്കേണമേ രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ",
"14": "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും ",
"15": "നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളോടും പിഴകളെ ക്ഷമിക്കയില്ല ",
"16": "വിശേഷിച്ചും നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ വിഷാദമായ മുഖം കാണിക്കരുതു എന്തെന്നാൽ അവർ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കേണ്ടതിനു അവരുടെ മുഖത്തെ വിരൂപമാക്കുന്നു അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"17": "എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ചു മുഖം കഴുകുക എങ്കിൽ നിന്റെ ഉപവാസം മനുഷ്യരല്ല രഹസ്യത്തിലുള്ള നിന്റെ പിതാവ് കാണുകയും",
"18": "നിനക്കു പ്രതിഫലം നല്കുകയും ചെയ്യും ",
"19": "പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്കു തന്നെ നിക്ഷേപം സ്വരൂപിക്കരുതു",
"20": "പുഴുവും തുരുമ്പും തിന്നു തീർക്കാത്തതും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽതന്നെ നിങ്ങൾക്കു നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ",
"21": "നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും ",
"22": "കണ്ണു ശരീരത്തിന്റെ വിളക്കു ആകുന്നു അതുകൊണ്ട് കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും",
"23": "കണ്ണു ദോഷമുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുട്ടായിരിക്കും അതുകൊണ്ട് നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു",
"24": "രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും നിങ്ങൾക്കു ദൈവത്തെയും ധനത്തേയും സേവിപ്പാൻ കഴികയില്ല",
"25": "അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും ആകുലപ്പെടരുത് ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലെയോ",
"26": "ആകാശത്തിലെ പറവകളെ നോക്കുവിൻ അവ വിതെക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ",
"27": "ആകുലപ്പെടുന്നതുകൊണ്ട് തന്റെ ജീവിതകാലയളവിനോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും ",
"28": "ഉടുപ്പിനെക്കുറിച്ചു ആകുലപ്പെടുന്നത് എന്തിന് വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല ",
"29": "എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു ",
"30": "ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ അല്പവിശ്വാസികളേ നിങ്ങളെ എത്ര അധികം",
"31": "ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ ആകുലപ്പെടരുത്",
"32": "ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ",
"33": "മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും",
"34": "അതുകൊണ്ടു നാളെക്കായി ആകുലപ്പെടരുത് നാളത്തെ ദിവസം തനിക്കായി ആകുലപ്പെടുമല്ലോ അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി",
"front": "\\cl 6. അദ്ധ്യായം.\n\\s1 നമ്മുടെ നന്മ പ്രവർത്തികൾ\n\\p "
}

32
mat/7.json Normal file
View File

@ -0,0 +1,32 @@
{
"1": "നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു ",
"2": "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും",
"3": "എന്നാൽ സ്വന്തകണ്ണിൽ തടികഷണം ഇരിക്കുന്നതു നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കൊൽ കരടു നോക്കുന്നതു എന്തു ",
"4": "അല്ല സ്വന്ത കണ്ണിൽ തടികഷണം ഇരിക്കെ നീ സഹോദരനോടു നിന്റെ കണ്ണിൽ നിന്നു വൈക്കോൽ കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ ",
"5": "കപടഭക്തിക്കാരാ ആദ്യം സ്വന്തകണ്ണിൽനിന്നു തടികഷണം എടുത്തുകളക പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വ്യക്തമായി കാണും",
"6": "വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും",
"7": "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും ",
"8": "യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു അന്വേഷിക്കുന്നവർ കണ്ടെത്തുന്നു മുട്ടുന്നവനു തുറക്കപ്പെടും ",
"9": "മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ",
"10": "മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ ",
"11": "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും",
"12": "മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ ",
"13": "ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു ",
"14": "ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ",
"15": "കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു ",
"16": "അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും മുൾപടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും ആരെങ്കിലുംപറിക്കാറുണ്ടോ",
"17": "അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു",
"18": "നല്ല വൃക്ഷത്തിന്നു ചീത്ത ഫലവും ചീത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴിയില്ല",
"19": "നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു ",
"20": "ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും ",
"21": "എന്നോടു കർത്താവേ കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല പ്രത്യുതാ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്",
"22": "കർത്താവേ കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും",
"23": "അന്നു ഞാൻ പരസ്യമായി അവരോടു പ്രഖ്യാപിക്കും ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിരുന്നില്ല അധർമ്മം പ്രവർത്തിക്കുന്നവരേ എന്നെ വിട്ടു പോകുവിൻ",
"24": "ആകയാൽ എന്റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു",
"25": "വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അടിച്ചു എന്നാൽ അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല",
"26": "എന്റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു",
"27": "വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അടിച്ചു അതു വീണു അതിന്റെ വീഴ്ച വലിയതായിരുന്നു",
"28": "ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു ",
"29": "അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു",
"front": "\\cl 7. അദ്ധ്യായം.\n\\s1 സ്വയശോധനയുടെ അനിവാര്യത\n\\p "
}

37
mat/8.json Normal file
View File

@ -0,0 +1,37 @@
{
"1": "യേശു മലയിൽനിന്നു ഇറങ്ങിവന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു",
"2": "അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു ",
"3": "യേശു കൈ നീട്ടി അവനെ തൊട്ടു എനിക്കു മനസ്സുണ്ടു നീ ശുദ്ധമാക എന്നു പറഞ്ഞു ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി ",
"4": "യേശു അവനോടു നോക്കു ഇത് നീ ആരോടും പറയരുതു എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ അവർക്കു കാണിച്ചു മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു",
"5": "യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു ",
"6": "കർത്താവേ എന്റെ വേലക്കാരൻ തളർവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു",
"7": "യേശു അവനോടു ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു",
"8": "അതിനു ശതാധിപൻ കർത്താവേ നീ എന്റെ വീട്ടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ വേലക്കാരന്നു സൌഖ്യം വരും",
"9": "ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു എന്റെ കീഴിൽ പടയാളികൾ ഉണ്ടു ഞാൻ ഒരുവനോടു പോക എന്നു പറഞ്ഞാൽ പോകുന്നു മറ്റൊരുത്തനോടു വരിക എന്നു പറഞ്ഞാൽ വരുന്നു എന്റെ ദാസനോടു ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു",
"10": "അതു കേട്ടിട്ടു യേശു അതിശയിച്ചു തന്നെ അനുഗമിക്കുന്നവരോടു പറഞ്ഞതു യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ",
"11": "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും",
"12": "രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു",
"13": "പിന്നെ യേശു ശതാധിപനോടു പോക നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു ആ സമയം തന്നേ അവന്റെ വേലക്കാരന്നു സൌഖ്യം വന്നു",
"14": "യേശു പത്രോസിന്റെ വീട്ടിൽ വന്നപ്പോൾ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു ",
"15": "അവൻ അവളുടെ കൈയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു",
"16": "വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൌഖ്യം വരുത്തി",
"17": "അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി",
"18": "എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിന്റെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു ",
"19": "അപ്പോൾ ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു ഗുരോ നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്നു പറഞ്ഞു",
"20": "യേശു അവനോടു കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു",
"21": "ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോടു കർത്താവേ ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു",
"22": "യേശു അവനോടു നീ എന്നെ അനുഗമിക്ക മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയക്ക എന്നു പറഞ്ഞു",
"23": "പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ അവനോടു കൂടെ ചെന്നു ",
"24": "അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി യേശുവോ ഉറങ്ങുകയായിരുന്നു ",
"25": "അവർ അടുത്തുചെന്നു കർത്താവേ രക്ഷിക്കേണമേ ഞങ്ങൾ ഇപ്പോൾ തന്നെ മരിച്ചുപോകും എന്നു പറഞ്ഞു അവനെ ഉണർത്തി",
"26": "യേശു അവരോടു അല്പവിശ്വാസികളേ നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചു വലിയ ശാന്തതയുണ്ടായി ",
"27": "അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട് ഇവൻ എങ്ങനെയുള്ളവൻ കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു ",
"28": "അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല",
"29": "അവർ അവനോട് നിലവിളിച്ചു ദൈവപുത്രാ ഞങ്ങൾക്ക് നിനക്കുമായിട്ട് എന്തു കാര്യം നിശ്ചയിച്ച സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു നിലവിളിച്ച് പറഞ്ഞു",
"30": "അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു ",
"31": "ഭൂതങ്ങൾ അവനോടു നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്കു അയയ്ക്കേണം എന്നു അപേക്ഷിച്ചു",
"32": "പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു",
"33": "മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു",
"34": "ഉടനെ പട്ടണത്തിലുള്ളവരെല്ലം പുറപ്പെട്ടു യേശുവിനെ കാണുവാൻ ചെന്നു അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകേണമെന്നു അപേക്ഷിച്ചു",
"front": "\\cl 8. അദ്ധ്യായം.\n\\s1 കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു\n\\p "
}

41
mat/9.json Normal file
View File

@ -0,0 +1,41 @@
{
"1": "അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി",
"2": "അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു യേശു അവരുടെ വിശ്വാസം കണ്ടു തളർവാതക്കാരനോടു മകനേ സന്തോഷവാനായിരിക്ക നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു ",
"3": "എന്നാൽ ശാസ്ത്രിമാരിൽ ചിലർ ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു",
"4": "യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്ത് നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു",
"5": "എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു",
"6": "എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു അവൻ പക്ഷവാതക്കാരനോടു എഴുന്നേക്ക കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു ",
"7": "ആ മനുഷ്യൻ എഴുന്നേറ്റു വീട്ടിൽ പോയി ",
"8": "പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി",
"9": "യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്തു ഇരിക്കുന്നതു കണ്ടു എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു ",
"10": "അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു",
"11": "പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു",
"12": "യേശു അതു കേട്ടപ്പോൾ രോഗികൾക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല ",
"13": "യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നുത് എന്നു പോയി പഠിപ്പിൻ ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിപ്പാൻ അത്രേ വന്നതു എന്നു പറഞ്ഞു",
"14": "പിന്നീട് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു ",
"15": "യേശു അവരോടു പറഞ്ഞതു മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും അന്ന് അവർ ഉപവസിക്കും ",
"16": "പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നാറില്ല തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും കീറൽ ഏറ്റവും വല്ലാതെയായി തീരും",
"17": "പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമോ ഒരിക്കലുമില്ല പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും തുരുത്തിയും നശിച്ചുപോകും പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും",
"18": "യേശു ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു ",
"19": "യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു ",
"20": "ആ സമയത്ത് പന്ത്രണ്ടു വർഷമായിട്ടു രക്തസ്രവമുള്ള ഒരു സ്ത്രീ ",
"21": "അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളിൽ പറഞ്ഞു പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു",
"22": "യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ മകളെ ധൈര്യപ്പെടുക നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു ക്ഷണത്തിൽ ആ സ്ത്രീക്കു സൌഖ്യം വന്നു",
"23": "പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നതു കണ്ടിട്ടു ",
"24": "മാറിപ്പോകുവിൻ ബാലിക മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു",
"25": "അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലികയുടെ കൈക്കു പിടിച്ചു ബാലിക എഴുന്നേറ്റു ",
"26": "ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു",
"27": "യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ ദാവീദ് പുത്രാ ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു",
"28": "അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു അതെ കർത്താവേ എന്നു അവർ പറഞ്ഞു",
"29": "അവൻ അവരുടെ കണ്ണുകളിൽ തൊട്ടു നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു ഉടനെ അവരുടെ കണ്ണു തുറന്നു",
"30": "പിന്നെ യേശു ഇത് ആരും അറിയാതിരിപ്പാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു",
"31": "അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി",
"32": "സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു",
"33": "അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു",
"34": "പരീശന്മാരോ ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു",
"35": "യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു പോന്നു",
"36": "അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു തന്റെ ശിഷ്യന്മാരോടു",
"37": "കൊയ്ത്തു വളരെയുണ്ട് സത്യം വേലക്കാരോ ചുരുക്കം",
"38": "ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു അടിയന്തിരമായി പ്രാർത്ഥിപ്പീൻ എന്നു പറഞ്ഞു",
"front": "\\cl 9. അദ്ധ്യായം.\n\\s1 തളർവാതക്കാരന്റെ സൗഖ്യം\n\\p "
}

54
mat/headers.json Normal file
View File

@ -0,0 +1,54 @@
[
{
"tag": "id",
"content": "MAT EN_IRV ml_Malayalam_ltr Malayalam-India സത്യവേദപുസ്തകം 1910 പതിപ്പ് Fri Nov 15 2019 15:54:27 GMT+0530 (India Standard Time) tc"
},
{
"tag": "usfm",
"content": "3.0"
},
{
"tag": "ide",
"content": "65001 - Unicode (UTF-8)"
},
{
"tag": "rem",
"content": "Copyright Information: Public Domain"
},
{
"tag": "rem",
"content": "CAP Information: Digitized 2015 TFBF Volunteers"
},
{
"tag": "rem",
"content": "eng_header: Matthew"
},
{
"tag": "h",
"content": "മത്തായി"
},
{
"tag": "toc1",
"content": "മത്തായി എഴുതിയ സുവിശേഷം"
},
{
"tag": "toc2",
"content": "മത്തായി"
},
{
"tag": "toc3",
"content": "മത്താ"
},
{
"tag": "mt2",
"content": "THE GOSPEL ACCORDING TO"
},
{
"tag": "mt1",
"content": "MATTHEW"
},
{
"tag": "mt1",
"content": "മത്തായി എഴുതിയ സുവിശേഷം"
}
]